2021 ഫെബ്രുവരി 27, ശനിയാഴ്‌ച

393. എന്താണ് പുതിയ കർഷക നിയമം?

 standwithfarmerschallenge

393. എന്താണ് പുതിയ കർഷക നിയമം?
ഇനിയും അറിയാത്തവർക്കായി ഷെയർ ചെയ്യുന്നു..
ഇന്ത്യൻ കാർഷികമേഖലയെ തകർക്കുന്ന മൂന്നു നിയമങ്ങൾ പാർലമെന്റിൽ ഏകപക്ഷീയമായി സർക്കാർ പാസാക്കിയെടുത്തു.
ഒന്നാമത്തെ നിയമത്തിലൂടെ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു. താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു. യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും.
രണ്ടാമത്തേത് ആവശ്യസാധനനിയന്ത്രണനിയമം എടുത്തു കളയുന്നതാണ്. നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും. ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.
മൂന്നാമത്തെ നിയമം കോൺട്രാക്ട്ഫാമിംഗ് അംഗീകരിക്കലാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം.
ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്. ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു. കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.
ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും .താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും. FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നിയമം യഥാർത്ഥത്തിൽ ഒരു കരിനിയമം ആണ്. ഇത് അവതരിപ്പിക്കപ്പെടുന്ന ദിനം രാജ്യത്തിന്റെ കരിദിനം ആണ്.
കർഷക വിരുദ്ധമായ നിയമങ്ങൾക്കെതിരെ എല്ലാവരുടെയും പ്രതിഷേധം ഉയർന്നു വരണം.
/////////
പി സി ജോർജ് പരട്ട തന്നെ. എങ്കിലും സത്യം പറയുന്നത് അംഗീകരിക്കണം. സരിത പറഞ്ഞ ഒരു കാര്യം വേളാങ്കണ്ണി മാതാവിന്റെ കുരിശിൽ തൊട്ട് ഉമ്മൻ‌ചാണ്ടിയുടെ ഭാര്യ പറയട്ടെ ഞാൻ പറയുന്നത് നുണയാണെന്ന് എന്നാണ്. കുരിശ് അവരുടെ കയ്യിൽ കൊടുത്തിട്ടാണ് സരിത ഉമ്മൻ ചാണ്ടിയുടെ മുറിയിലേക്ക് പോയത് എന്നാണ്. അപ്പോൾ അവിടെ ജോർജ് ഉണ്ടായിരുന്നിരിക്കാം. സോളാർ വൈദ്യുതി ഉണ്ടാക്കാൻ പോയ ഒരു പാവം കോൺഗ്രസ് കാരിക്കുണ്ടായ അനുഭവം എന്താണ് കോൺഗ്രസ് എന്നതിന്റെ കൂടെ തെളിവാണ്.
////////

Com. K Varadarajan.

2021 ഫെബ്രുവരി 25, വ്യാഴാഴ്‌ച

391. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാൻ.

          391. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാൻ.

.......പെട്രോൾ; ഡീസൽ; പാചക വാതക വിലക്കയറ്റം മൂലം ഇന്ത്യൻ ജനത ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ്. 1985 ൽ തന്നെ ഇന്ത്യക്കാവശ്യമുള്ള ക്രൂഡ് ഓയിൽ നിക്ഷേപത്തിന്റെ 75 ശതമാനവും ഇന്ത്യയിൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ അവയത്രയും അവഗണിച്ചും കോർപ്പറേറ്റു കൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുത്തും പൂർണമായും ഇറക്കുമതി ചെയ്യുന്ന തരത്തിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഈടാക്കുന്നത്. എല്ലാ വിധത്തിലും ഇന്ത്യയെ തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന ഹിന്ദുത്വ ഭരണം ജനങ്ങളെ ശത്രുക്കളോടെന്ന പോലെയാണ് ഇടപെടുന്നത്. എണ്ണ - പ്രകൃതി വാതക മേഖല കൈകാര്യം ചെയ്യുന്ന പെട്രോളിയം വിഭാഗം ആകെ ത്തന്നെയും പൊതുമേഖലയിൽ കൊണ്ടുവരാതെ മേല്പറഞ്ഞവയുടെ വിലക്കയറ്റം തടയാനാവില്ല.
. .ഇൻഡ്യയുടെ ഭരണം നിയന്ത്രിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനല്ലാതെ പെട്രോളിയം വിഭാഗങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനാവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും മൂലമാണ് ഈ സ്ഥിതി വിശേഷം ഉണ്ടായിട്ടുള്ളത് എന്നതിനാൽ തൊഴിലാളി വർഗ പ്രസ്ഥാനം ഇന്ത്യയുടെ ഭരണം നിയന്ത്രിക്കാൻ കഴിഞ്ഞാലല്ലാതെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാനാവില്ല. ഇന്ത്യയുടെ ഭരണം നടത്താൻ കഴിയുന്ന തരത്തിൽ ഇന്ത്യൻ പാർലമെന്റിൽ ജന പ്രതിനിധികളുടെ അംഗ സംഖ്യ വർധിക്കണമെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ അസംബ്ലി/പാർലമെന്റു മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ മാത്രം സ്ഥാനാർഥികൾ ഉണ്ടാകണം. അതിനുള്ള ശേഷി ഇന്ന് ഇന്ത്യയിൽ സിപിഐ (എം) ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്. സ്ഥാനാർഥികൾ ഇല്ലെങ്കിൽ ജനങ്ങൾ നിസ്സഹായരാണ്. കോൺഗ്രസിന്റെയോ അതുപോലുള്ള മറ്റ് പെറ്റി ബൂർഷാ പാർട്ടികളുടെ ആശ്രിത്രകാനുള്ള യെച്ചൂരിയുടെയും മറ്റും ശ്രമങ്ങൾ ഇന്ത്യയിൽ ചെങ്കൊടി ഇല്ലാതാക്കാൻ മാത്രമെ ഇടവരുത്തുകയുള്ളു. മാർക്സിസം തൊഴിലാളിവർഗത്തിൽ അർപ്പിച്ചിട്ടുള്ള ലക്ഷ്യം ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. ആ ലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിൽ ജനങ്ങളുടെ ജീവിതം അഭിവൃദ്ധി പ്പെടുത്തുന്നതിനുള്ള ചുമതലയും പാർട്ടി ഏറ്റെടുക്കണം.
. .അഴിമതിക്കെതിരായ പോരാട്ടമായിരിക്കണം ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ സമരായുധം. സ. ഇ എം എസ് തുടങ്ങിയ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിലെ നേതൃ നിരയിൽ ഉണ്ടായിരുന്നവർ എല്ലാവരും കളങ്ക രഹിതമായ പൊതു ജീവിതത്തിനുടമകളാണ്. മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ രാഷ്ട്രീയത്തിലെ അഴിമതി മൂലം ജനങ്ങൾ "രാഷ്ട്രീയം" എന്നാൽ അഴിമതി മാത്രമാണെന്ന ധാരണയിലാണ്. ആ ധാരണ മാറ്റിയെടുക്കണം. ജനങ്ങൾ "അഴിമതി രഹിത രാഷ്ട്രീയം" എത്രമാത്റം സ്വാഗതം ചെയ്യുന്നു എന്നതിന്റെ തെളിവാണ് 2020 ഫെബ്രുവരി യിൽ എ എ പീ ക്ക്‌ ഡൽഹി അസംബ്ളി തെരെഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ ഉണ്ടായ 70 ൽ 62 സീറ്റിന്റെ വിജയം. തൊഴിലാളി വർഗ പ്രസ്ഥാനത്തിന് ജനകീയ ജനാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് സ്വീകരിക്കാവുന്ന ഏറ്റവും വലിയ ആയുധം ആയിത്തന്നെ അഴിമതി രഹിത രാഷ്ട്രീയം എന്ന ലക്‌ഷ്യം അംഗീകരിക്കണം. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇപ്പോഴത്തെ നിലപാടും ബൂർഷ്വാ പാർട്ടികളോട് സഖ്യം ആകാമെന്ന ധാരണയും ഉപേക്ഷിച്ചുകൊണ്ടല്ലാതെ അഴിമതി രഹിത രാഷ്ട്രീയം എന്ന രാഷ്ട്രീയ ആയുധം ഉപയോഗിക്കാനാവില്ല.
. .സോഷ്യലിസം എന്നത് ദീർഘകാലം കൊണ്ടുമാത്രം സാധ്യമാകുന്ന ലക്ഷ്യമാണ്. അതിന്റെ ഗുണങ്ങൾ തൊഴിലാളിവർഗത്തെയും സാധാരണ ജനങ്ങളെയും ബോധ്യപ്പെടുത്തി കൊണ്ട് മാത്രമെ അവരെ ചെങ്കൊടിയുടെ കീഴിൽ അണി നിരത്താനാവുകയുള്ളു. ചൂഷണം മാത്രം ലക്ഷ്യമാകുന്ന
മുതലാളിത്ത ത്തിലൂടെ ഒരിക്കലും അവിടേക്കെത്താൻ ആവുകയില്ല.
. . .മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്. കാറൽ മാർക്സിന്റെ കാലം ഇന്ത്യ ഭരിക്കുന്നത് ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാണ്. "സൂര്യൻ അസ്തമിക്കാത്ത" ബ്രിടീഷ് സാമ്പ്രാജ്യം ആയിതീർന്ന ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ കണക്കിലെടുത്താണ് മാർക്സ് മുതലാളിത്തം പൂർണ വളർച്ച ആയതായി കണക്കാക്കിയത്. ഇങ്ഗ്ലണ്ടിൽ വിപ്ലവം നടക്കാനുള്ള സാധ്യതയാണ് അന്ന് മാർക്സ് കണക്കാക്കിയത്. അവിടെ ഒന്നും നടന്നില്ല.
. . .സോഷ്യലിസത്തിലേക്ക് നീങ്ങിയ റഷ്യയോ ചൈനയോ വികസിത മുതലാളിത്ത രാജ്യങ്ങൾ ആയിരുന്നില്ല. ശാസ്ത്രം അതിവേഗം പുരോഗമിക്കുമ്പോൾ സാങ്കേതിക വിദ്യകൾ എന്നും മാറിക്കൊണ്ടിരിക്കും. പഴയ ടൈപ്പ് റൈറ്ററുകളും പഴയ ലാൻഡ് ഫോൺ പോലും ഇന്നാവശ്യമില്ല.
. . എല്ലാ അസംബ്ലി/പാർലമെന്റു മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ഉണ്ടെങ്കിൽ മാത്രമെ അവിടെയൊക്കെ പാർട്ടി പ്രവർത്തനവും എത്തുകയുള്ളു. കഴിഞ്ഞ ബീഹാർ തെരഞ്ഞെടുപ്പിൽ 243 അംഗ സഭയിൽ സിപിഐ(എം) മത്സരിച്ചത് കേവലം നാലു സീറ്റുകളിൽ മാത്രം. ഇടതു പക്ഷം മത്സരിച്ചവ ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങളിലും അഴിമതി ക്കാർക്കും ചൂഷക വർഗ പ്രതിനിധികൾക്കും വേണ്ടി പ്രവർത്തിച്ചു. ഭാവിയിൽ അങ്ങനെ സംഭവിക്കരുത്.

2021 ഫെബ്രുവരി 24, ബുധനാഴ്‌ച

386. ബിജെപി--ഹിന്ദുത്വം - ഭീകര മുതലാളിത്തം മാത്റം.

 386. ബിജെപി--ഹിന്ദുത്വം - ഭീകര മുതലാളിത്തം മാത്റം.
/// ഭരണ ഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കുക ///പട്ടാളത്തിൽ പോലും സ്ഥിര നിയമനങ്ങൾ ഇല്ല/
എൽ ഐ സി ഉൾപ്പെടെ എല്ലാ പൊതുമേഖലകളും ഇല്ലാതാകുന്നു-
സ്ഥിരം തൊഴിൽ ആർക്കും ഇല്ലാതാക്കും. കാർഷിക നിയമങ്ങൾ - മുതലാളിത്ത; സാമ്പ്രാജ്യത്ത ചൂഷണത്തിന്റെ ക്രൂര മുഖങ്ങൾ. / /
/// ബിജെപിയെ പുറത്താക്കുക; ഇന്ത്യയെ രക്ഷിക്കുക./// .
/പരിഹാരം സോഷ്യലിസത്തിൽ മാത്റം/ .
.
. .എല്ലാ പൊതു മേഖലകളിലെയും എല്ലാ ബാങ്കുകളിലേയും തൊഴിൽ അവസരങ്ങൾ ബിജെപി സർക്കാർ പൂർണമായും ഇല്ലാതാക്കുകയാണ്. റിസർവേഷൻ മേഖല ഉൾപ്പെടെ സ്ഥിരം തൊഴിൽ ഒരാൾക്കും ഇല്ലാതാക്കുകയാണ് അവരുടെ ലക്‌ഷ്യം. ഇതാകട്ടെ "മനുസ്മൃതി" ഏഴാം അധ്യായത്തിൽ "ശൂദ്രൻ സ്വത്ത് സമ്പാദിക്കാൻ പാടില്ല; അങ്ങനെ സമ്പാദിച്ചാൽ അവൻ മറ്റു വർണ്ണങ്ങളുടെ ദാസ്യവൃത്തി ചെയ്യില്ല എന്നതിനാൽ ആണ്. അങ്ങനെ അവൻ സമ്പാദിച്ചാൽ അത് ബ്രാഹ്മണന് എടുക്കാം" എന്നത് ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. ഇന്ത്യൻ ഭരണ ഘടനയിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങൾ പോലും ബിജെപി വളരെ തന്ത്രപരമായി ഒഴിവാക്കുകയാണ് സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുന്നതിലൂടെ സാധിക്കുന്നത്. "ഹിന്ദുത്വം" ഏറ്റെടുക്കുന്ന പാവപെട്ട പിന്നോക്ക വിഭാഗങ്ങൾ പോലും സംവരണം ഇല്ലാതാക്കിയ കാര്യം മനസിലാക്കുന്നില്ല.മെച്ചപ്പെട്ട സ്ഥിരം വരുമാനം ഉള്ളവരിലൂടെയാണ് സമൂഹത്തിലെ സ്ഥിരം അല്ലാത്ത ബഹുഭൂരിപക്ഷം ജനങ്ങളും ജീവിച്ചു പോകുന്നത്. ഒരാൾ വിവാഹിതനാകുമ്പോൾ, വീട് വയ്ക്കുമ്പോൾ, കാർ വാങ്ങുമ്പോൾ എല്ലാം അതുമായി ബെന്ധപെട്ട സ്ഥിരം അല്ലാത്ത വളരെയേറെ ജനങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. മാത്റമല്ല എല്ലാ മേഖലകളിൽ നിന്നും സർക്കാരിലേക്ക് നികുതി വരുമാനങ്ങളും എത്തുന്നുണ്ട്. എന്നാൽ ബിജെപിയുടെ നിലപാട്, അത് ഇന്ത്യ ഒട്ടാകെ ആകുമ്പോൾ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം ആയിരിക്കും. പട്ടാളത്തിൽ പോലും ഒരാൾക്കും സ്ഥിരം ജോലി പാടില്ല എന്നതാണ് ബിജെപിയുടെ നിലപാട്.
നിർഭാഗ്യവശാൽ പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കുന്നതിന് അനുകൂലമായ ഇടതുപക്ഷ നിലപാട് ഇടതുപക്ഷ രാഷ്ട്രീയം തന്നെ ഇല്ലാതാക്കുകയും ഹിന്ദുത്വ വാഴ്ച അനന്തകാലത്തേക്ക് തുടരുന്നതിനും ഇടയാക്കും. ഇടതുപക്ഷങ്ങളുടെ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ഹിന്ദുത്വ വാഴ്ചക്ക് അനുകൂലമാവു കയാണ്. ഇക്കഴിഞ്ഞ കാലമത്റയും ഉണ്ടായിരുന്നത് ഇല്ലാതാകുന്നത് അടുത്ത തലമുറക്കാണ്. എന്നാൽ ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ആലോചന ലവലേശം ഇല്ലാത്ത, "ചാണകം" ആകുന്നതിൽ അഭിമാനം കൊള്ളുന്ന, എന്ത് കേട്ടാലും വിശ്വസിക്കുന്നവർക്ക് മനസിലാകാൻ ബുദ്ധിമുട്ടാണ്. മാതാ-പിതാക്കൾ ഇല്ലാതെ അന്തരീക്ഷ വായുവിൽ നിന്നും "ഹനുമാൻ" പോലെ ഒരു ജീവി ഉണ്ടാകും എന്ന് പോലും വിശ്വസിക്കാൻ കഴിയുന്നവരുടെ ദയനീയ ചിന്താ ശൂന്യതയാണ് ബിജെപിയുടെയും നരേന്ദ്ര മോഡിയുടേയും എന്തും തീരുമാനിക്കാനുള്ള വിവരക്കേടിന്റെ അടിസ്ഥാനം.
.
. .നരേന്ദ്ര മോഡി നിരവധി വർഷങ്ങൾ ആയി തുടരുന്ന സ്ഥിര നിയമന നിരോധന നടപടികൾ യുവാക്കളുടെ ജീവിത സ്വപ്നങ്ങൾ തകർക്കുക മാത്രമല്ല ചെയ്യുക; അവരുടെ ജീവിതം മുന്നോട്ടു പോകുമ്പോൾ സമൂഹത്തിലെ മാറ്റങ്ങളും ഇല്ലാതാക്കും. ഇന്ത്യ ഒട്ടാകെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കിക്കൊണ്ടിരി ക്കുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതം ഇല്ലാതാക്കിയും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളിലും മരുന്നുകളിലും വിലകൾ വർധിപ്പിച്ചാണ് ഭരണ ചെലവിനുള്ള വരുമാനം കണ്ടെത്തുന്നത്. അതിന് നിർവാഹമില്ലാത്ത സംസ്ഥാന സർക്കാരുകൾ ജനരോഷത്തിന് വിധേയമാകും. അതോടൊപ്പം എല്ലാ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കുകയും പരമാവധി കരാർ നിയമനങ്ങൾ നടപ്പിലാക്കുകയും തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ ആക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. തൊഴിലാളി വർഗവും കൃഷിക്കാരും ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളെയും കോർപ്പറേറ്റുകൾക്ക് പരമാവധി ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുക. ഇന്ത്യ ഒട്ടാകെ പൊതു മേഘലകളും ബാങ്കുകളും ഉൾപ്പെടെ ചുരുങ്ങിയത് ഒരു കോടി സ്ഥിരം തൊഴിൽ അവസരങ്ങളെങ്കിലും ഇല്ലാതാകും. ഒരു മേഖലയിലും ആർക്കും സ്ഥിരം തൊഴിൽ ഇല്ലാതാകുമ്പോൾ സ്ഥിരം ജോലി ലഭിച്ച് വിവാഹ ജീവിതം സ്വപ്നം കാണുന്നവർ എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിക്കും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമ്പോൾ അത് ബാധിക്കുക ഇന്ത്യ ഒട്ടാകെ ഒരു കോടി കുടുംബങ്ങളെയാണ്. അതിൽ അമ്പത് ലക്‌ഷം മുന്നോക്ക വിഭാഗവും അമ്പത് ലക്ഷം പിന്നോക്ക വിഭാഗവും ഉൾപ്പെടും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നത് ബാധിക്കുക പ്രത്യക്ഷമായി ഒരു കോടി കുടുംബങ്ങളേയും പരോക്ഷമായി നൂറു കോടി കുടുംബങ്ങളേയുമാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും തകർന്നു തരിപ്പണമാകും എന്നതാണ് ബിജെപിയുടെ തുടർഭരണം ഇന്ത്യയിൽ ഇടയാക്കാൻ പോകുന്നത്. ഇതിൽ നിന്നും ഇന്ത്യൻ ജനതയ്ക്ക് മോചനം നേടാനുള്ള ഏക മാർഗം ഇന്ത്യയിൽ ഒരൊറ്റയാൾ പോലും ബിജെപിക്ക് ഒരു കാരണ വശാലും വോട്ടു ചെയ്യുകയില്ല എന്ന പ്രതിജ്ഞ എടുക്കുക മാത്രമാണ്.
.
2. "ജനാധിപത്യം" എന്നാൽ എന്താണ് എന്ന് ഹിന്ദു വർഗീയ വാദികൾക്ക് അറിയില്ല എന്നതിന്റെ ദുരന്തമാണ് ഇന്ത്യ അനുഭവിക്കുന്നത്. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. ഏത് തീരുമാനവും എടുക്കുന്നതിനും എവിടെയും ഒരു ചർച്ചയും ആവശ്യമില്ല? ജനാധിപത്യം എന്നാൽ ബ്രാഹ്മണാധിപത്യം തന്നെയെന്ന് തീരുമാനിക്കുകയോ? സമരങ്ങളും ജനാധിപത്യ മാർഗമായിട്ടാണ് കരുതുക. അങ്ങനെയുള്ള സമരങ്ങളോട് ഒരു തരത്തിലും പ്രശ്നപരിഹാരം ഉണ്ടാക്കുകയില്ല എന്ന വാശിയും? "മനുഷ്യൻ" എന്ന വാക്കു പോലും അവർക്കു അന്യമാണ്. ജനാധിപത്യം എന്നാൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് "എന്തും ചെയ്യാനുള്ള അധികാരം ആകുന്നു" എന്ന തെറ്റിധാരണയാണ് ഹിന്ദുത്വ വാദികളെ നയിക്കുന്നത്.
.
3. . ഒരു വർഷത്തിലേറെ കാലം ഇന്ത്യയിലെ കൃഷിക്കാർ നടത്തിയ സമരം ഉത്തര പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ മാത്റമാണ് പിൻവലിക്കാൻ മോഡി സർക്കാർ തയ്യാറായത്. അതാകട്ടെ തെരെഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ഇടയായാൽ വീണ്ടും അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ കാർഷിക മേഘലയടക്കം ഇന്ത്യയിലെയും വിദേശത്തേയും കുത്തക മുതലാളിമാർക്ക് ധന സമ്പാദനത്തിനുള്ള മേച്ചിൽ പുറങ്ങൾ ആക്കാനുള്ള ഹിന്ദു വർഗീയ വാദികളുടെ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാതെ ഇന്ത്യൻ ജനങ്ങൾക്ക് ജീവിക്കാനാവില്ല. ദീർഘകാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിനുശേഷം ഹിന്ദുത്വ വാദികളും തുടരുന്ന നിലപാട് മൂലം 2004 മുതൽ ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ സംഖ്യ ലക്ഷ കണക്കാണ്. അതിനു പുറമെയാണ് മോഡി സർക്കാർ പാർലമെന്റിൽ പോലും ആവശ്യമായ ചർച്ചകൾ നടത്താൻ അനുവദിക്കാതെ "പാസാക്കിയ" തായി പ്റഖ്യാപിച്ച പുതിയ "കാർഷിക വിരുദ്ധ" നിയമങ്ങൾ. അതനുസരിച്ച് സർക്കാർ കൃഷിക്കാരിൽ നിന്നും ധാന്യം വാങ്ങുന്നത് അവസാനിപ്പിച്ചു. വൻകിട കോർപ്പറേറ്റുകൾക്ക് അവർ നിശ്ചയിക്കുന്ന വിലക്ക് കൃഷിക്കാർ ഭക്ഷ്യ ധാന്ന്യങ്ങൾ വില്ക്കണം. അവശ്യവസ്തു സംരക്ഷണ നിയമം സർക്കാർ ഉപേക്ഷിച്ചു; അതുമൂലം ജനങ്ങൾക്ക് എന്ത് സംഭവിക്കും എന്നതൊന്നും ഹിന്ദുത്വ വാദികൾ കണക്കിലെടുക്കുന്നില്ല. ഫുഡ് കോർപ്പറേഷൻ ഗോഡൗണുകൾ കോർപ്പറേറ്റുകൾക്ക് നൽകും; ഇപ്പോൾ നിലവിലുള്ള പൊതുവിതരണ സമ്പ്രദായം അവസാനിക്കും. അതൊന്നും മോഡി സർക്കാരിന് ഗൗരവമുള്ള വിഷയങ്ങളല്ല.
.
4. . "പൊതുമുതൽ" സംരക്ഷിക്കാനല്ലാതെ അവയാകെ നശിപ്പിക്കാൻ ജനങ്ങൾ നരേന്ദ്ര മോഡി സർക്കാരിന് ജനവിധി നൽകിയിട്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ദീർഘകാലം കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും; സർക്കാർ ഖജനാവിലേക്ക് വൻതോതിൽ സമ്പത്ത് എത്തിക്കുന്നവയടക്കം നരേന്ദ്ര മോഡി സർക്കാർ കൊള്ളക്കാർ കൊള്ളയടിച്ച മുതൽ വിറ്റഴിക്കുന്നതുപോലെ സ്വകാര്യ മുതലാളിമാർക്ക് വിറ്റഴിക്കുകയാണ്. അവയിൽ ഇപ്പോൾ നിലനിൽക്കുന്ന ജീവനക്കാരുടെ കാര്യങ്ങളോ അവയിൽ നിന്നും സർക്കാർ ഖജനാവിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വൻതോതിലുള്ള വരുമാനമോ അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളോ ഇല്ലാതാകുന്ന തൊഴിൽ അവസരങ്ങളോ സംവരണം മൂലം തൊഴിൽ ലഭിച്ചിരുന്ന വിഭാഗങ്ങൾക്ക് ഇല്ലാതാകുന്ന തൊഴിൽ അവസരങ്ങളോ രാജ്യത്തിന്റെ പുരോഗതിയിൽ അവ വഹിച്ചിരുന്ന പങ്കോ ഒന്നും "നരേന്ദ്ര മോഡി സർക്കാർ" കണക്കിലെടുക്കുന്നില്ല. അവയൊക്കെ മനസിലാക്കാനുള്ള കഴിവുള്ളവർ വർഗീയ വാദികൾ ആവുകയും ഇല്ല. സർക്കാരിലേക്ക് ലഭിച്ചുകൊണ്ടിരുന്ന നിരവധി മേഖലകളിലെ വരുമാന നഷ്ടം പരിഹരിക്കാൻ കണ്ടെത്തിയ "കുറുക്കുവഴി" യാണ് എല്ലാ ദിവസവും പെട്രോളിയം മേഖലയിൽ എല്ലാത്തിന്റെയും വില വർധിപ്പിച്ചുകൊണ്ടും സംസ്ഥാന വിഭവം ആയിരുന്ന വില്പന നികുതി കേന്ദ്ര വകുപ്പിലാക്കി ജി എസ ടി എന്ന പേരിൽ ഭക്ഷ്യ സാധനങ്ങൾ, ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ കൊള്ള നികുതി ഏർപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുന്നത്. തന്മൂലം എല്ലാ അവശ്യ സാധനങ്ങളുടേയും ഭീമമായ വിലവർധനവാണ്‌ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
.
5. . തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാക്കലും പൊതുമേഖലകളുടെ സ്വകാര്യ വത്ക്കരണം കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പൂർണമായ സാമ്പത്തിക തകർച്ചയാണ്. രാജ്യത്തിന്റെ ക്ഷേത്രങ്ങളാണ് പൊതുമേഖലകൾ എന്ന് ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവർ കണക്കാക്കിയിരുന്നത് കോൺഗ്രസുകാർ തുടങ്ങിവച്ചതും ബിജെപി സർക്കാർ പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ സ്വകാര്യ വത്ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത് നിരവധി കാര്യങ്ങളാണ്.
.
6. ട്രേഡ് യൂണിയനുകൾ പൂർണമായും ഇല്ലാതാകും.
പൊതുമേഖലകൾ പൂർണമായും ഇല്ലാതാകുമ്പോൾ അവയിലെ തൊഴിലാളി സംഘടനകളും ഇല്ലാതാകുമെന്നത് ഒരു യാഥാർഥ്യം മാത്റമാണ്. ബി എസ് എൻ എൽ, റെയിൽവേ, എസ് ബി ഐ തുടങ്ങിയവയിലൊന്നും സ്വകാര്യ വത്ക്കരണത്തിന്റെ ഭാഗമായി നിയമനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. ജോലിസമയം പന്ത്രണ്ടു മണിക്കൂർ ആക്കുകയും ജോലികൾ "പുറം കരാർ" കൊടുക്കുകയും ചെയ്തായിരിക്കും മേലിൽ ഇവയിലൊക്കെയും ജോലികൾ നടത്തപ്പെടുക. കരാർ എടുക്കുന്നവർ പന്ത്രണ്ടു മണിക്കൂർ ജോലി എടുപ്പിക്കുകമായും തുച്ഛമായ വേതനം കൊടുക്കുകയും സംഘടിത തൊഴിലാളി സംഘടനകൾ ഇല്ലാതാവുകയും ചെയ്യുമെന്നതാണ് ഭാവിയിൽ സംഭവിക്കുക.
.
7. . സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ട്രാവങ്കൂർ ഉൾപ്പെടെ നിരവധി ബാങ്കുകൾ "സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യ" യിൽ ലയിപ്പിക്കുക ഉണ്ടായി. ലക്ഷകണക്കിന് തൊഴിൽ അവസരങ്ങൾ ഉണ്ടായിരുന്ന ബാങ്കിങ് മേഖലയിൽ ഒരാൾക്ക് പോലും സ്ഥിരം ജോലി നൽകാതിരിക്കാൻ വേണ്ടി ബാങ്കിങ് റിക്രൂട്ട്മെന്റ് പിരിച്ചുവിട്ടു. ക്ളറിക്കൽ ജോലി നിർവഹിക്കുന്നതിന് പരമാവധി മൂന്നു വർഷം വരെ മാത്റം താത്ക്കാലിക നിയമനം മാത്റമേ നടത്തുകയുള്ളു. മറ്റു ബാങ്കുകളും സ്വാഭാവികമായി ഈ നയം തുടരും. അറ്റൻഡർ തസ്തികയിൽ നിരവധി വർഷങ്ങളായി കരാർ നിയമനം മാത്റമാണുള്ളത്. ഈ സംവിധാനം വഴി ബാങ്കിങ് മേഖലയിൽ സംഘടിത തൊഴിലാളികൾ ഇല്ലാതാകുകയും "സമരങ്ങളുടെ ഭീഷണി" ഇല്ലാതാകുകയും ചെയ്യും. ബാങ്കുകളിൽ ജോലി ലഭിക്കുന്നതിനായി പ്രത്യേകം പരിശീലനം നേടിയിട്ടുള്ളവർ മേലിൽ കാത്തിരിക്കേണ്ടതില്ല. ബാങ്കിങ് മേഖല ഉൾപ്പെടെ ഒരു മേഖലയിലും "സ്ഥിരം ജോലി" ഇല്ലാതാകുന്നത് സ്ഥിരം ജോലി ലഭിച്ചിട്ട് വിവാഹിതരാകാൻ കാത്തിരിക്കുന്ന യുവതീ - യുവാക്കളുടെ ജീവിതം വഴി മുട്ടുന്നതു കൂടാതെ സ്ഥിരം ജോലി ഇല്ലാതാകുന്നതോടെ വ്യാവസായിക മേഖലയിൽ ഉണ്ടാകാൻ പോകുന്ന തകർച്ച ഇപ്പോൾ ആർക്കും മനസിലാവില്ല. വ്യാവസായിക മേഖലയിലെ മുരടിപ്പ് സർക്കാരിന്റെ നികുതി വരുമാനവും ഇല്ലാതാക്കും. സർക്കാർ ചെലവുകളാകെ പെട്രോൾ , ഡീസൽ, പാചക വാതക നികുതി വഴി മാത്റം നടത്താമെന്ന കണക്കു കൂട്ടൽ ജനങ്ങളെ രോഷാകുലർ ആക്കികൊണ്ടിരിക്കുകയാണ്.
.
. .8. സംവരണം പൂർണമായും ഇല്ലാതാകും. പിന്നോക്ക വിഭാഗങ്ങൾക്കായി ആകെ ഒഴിവുകളുടെ അമ്പത് ശതമാനം നീക്കി വയ്ക്കണം എന്ന "ഭരണ ഘടന വ്യവസ്ഥ" യിൽ നിന്നും ഒഴിവാകാൻ കഴിയും. "ഹിന്ദുത്വ രാഷ്ട്രീയം" കൈകാര്യം ചെയ്യുന്ന ബിജെപി ക്ക് ബ്രാഹ്മണ -- ക്ഷത്രിയ വിഭാഗങ്ങൾ ഒഴികെയുള്ളവർ കേവലം "വോട്ടു ബാങ്കുകൾ" മാത്റമായ ജീവികളാണ്. അവരുടെ ആധികാരിക അടിസ്ഥാന പുസ്തകം ആയി കരുതുന്ന "മനുസ്മൃതി" യുടെ എട്ടാം അധ്യായത്തിൽ പറയുന്നത് "ശൂദ്ര" രുടെ ജോലി ചാതുര്വര്ണ്യത്തിലെ ബ്രാഹ്മണ; ക്ഷത്രീയ; വൈശ്യ വിഭാഗങ്ങളുടെ ദാസ്യ വൃത്തി ആണെന്നാണ്. അതുകൊണ്ട് അവർ ധനം സമ്പാദിക്കാൻ പാടില്ല; സമ്പാദിച്ചാൽ അവർ ദാസ്യ വൃത്തി ചെയ്യില്ല എന്നാണ്. അഥവാ ധനം സമ്പാദിച്ചാൽ അത് ബ്രാഹ്മണർക്ക് എടുക്കാം" എന്നാണ്. ശൂദ്രർ ഉൾപ്പെടെയുള്ളവർക്ക് തൊഴിലും വരുമാനവും ഇല്ലാതാക്കാൻ ബാങ്കിങ് മേഖലയിലെ നിയമന നിരോധം മൂലം ഉറപ്പാക്കാൻ കഴിയും എന്നതും സ്വകാര്യ വത്ക്കരണത്തിന്റെയും നിയമന നിരോധത്തിന്റെയും "രാഷ്ട്രീയ നേട്ടം" ആയി ബിജെപി കണക്കുകൂട്ടുന്നു. സ്ഥിര ജോലിയും സാമ്പത്തിക ശേഷിയും ഇല്ലാതെ വളരെ വലിയ ജനവിഭാഗങ്ങൾ ആകുന്നത് ജന ജീവിതം ആകെ തകരുന്നതിനും അത് വ്യാവസായിക മേഖലകളുടെ തകർച്ചക്കും വഴി വയ്ക്കും. ജനങ്ങൾ കൂടുതൽ കൂടുതൽ കഷ്ടപ്പെടുന്നത് അവരാകെ ദൈവ ഭക്തരായി മാറാൻ ഇടയാക്കും എന്നും ബിജെപി കണക്കു കൂട്ടുന്നു.
.
. .9. പൊതു മേഖലയിൽ വ്യവസായം ആരംഭിക്കുമ്പോൾ പ്രധാനമായും അവയിലൂടെ എത്ര പേർക്ക് തൊഴിൽ ലഭിക്കും എന്നതായിരുന്നു സ്വാതന്ത്ര്യാനന്തര ഭരണ കർത്താക്കൾ ആലോചിച്ചിരുന്നത്. മെച്ചപ്പെട്ട വരുമാനമുള്ളവരിലൂടെ മാത്രമെ രാജ്യത്തിന്റെ വ്യവസായ മേഖല വളരുകയുള്ളൂ എന്നതായിരുന്നു ആഗോളവത്കാരണം ആരംഭിക്കുന്നതിനു മുൻപുള്ള ഭരണകർത്താക്കൾ ചിന്തിച്ചിരുന്നത്. ആഗോളവതക്കരണ കാലം മുതലാണ് കോൺഗ്രസിന്റെയും നിലപാടുകളിൽ മാറ്റം വന്നത്. ഇപ്പോഴാകട്ടെ ഉള്ളവരുടെ തൊഴിൽ ഇല്ലാതാക്കുക മാത്റം ബിജെപി രാക്ഷ്ട്രീയ ലക്ഷ്യമായി കാണുന്നു. "ഹിന്ദുത്വം" എല്ലാത്തിനും രക്ഷാകവചം ആയി അവർ കാണുന്നു.
... 24 02 2021...
//
411. ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി അല്ല/ ഇന്ത്യൻ ഭരണ ഘടനയുടെ സത്ത-- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ഉള്ളടക്കങ്ങൾ സംരക്ഷിക്കുക.
//വർഗീയത ഇന്ത്യയെ സർവ നാശത്തിലേക്ക് നയിക്കുന്നു. മണിപ്പൂരിലേത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആകുന്നതു എന്തുകൊണ്ട്?. കൊല്ലപ്പെടുന്നത് എന്തുകൊണ്ട് അധികവും "സ്ത്രീകൾ" ആകുന്നത് എന്തുകൊണ്ട്? "മനുസ്മൃതിയിലെ" സ്ത്രീ വിരുദ്ധത എവിടെയും ആവർത്തിക്കപ്പെടുന്നു.
"ഏകീകൃത സിവിൽ കോഡ് " "ഹിന്ദു രാഷ്ട്ര" ത്തിലേക്കുള്ള കുറുക്കു വഴി മാത്റം. ഹിന്ദു വർഗീയത വെറും ശാസ്ത്ര വിരുദ്ധത മാത്രം. സുപ്രീം കോടതി ഇടപെടണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്തത് ആണ് വിഷയം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്ത നരേന്ദ്രമോഡി മന്ത്രിസഭ രാജി വയ്ക്കുക.
// . തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുകൊണ്ടു മാത്റം ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവുകയില്ല. ആ രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യതയോടെ "ജനങ്ങൾ" ആയി കാണാൻ കഴിയുന്നതും ആകണം ഒരു രാഷ്ട്രീയ പാർട്ടി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും "രാഷ്ട്രീയ സ്വാതന്ത്റിയാം" ഉള്ളവരാണ്. ഏത് ഇന്ത്യൻ പൗരനും ഏത് പദവിയിലേക്കും മത്സരിക്കാം; മറ്റുള്ളവരെ നിർദേശിക്കാം; ഏതൊരാൾക്കും ആർക്ക് വേണമെങ്കിലും വോട്ടു ചെയ്യാം; രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാം, സ്വതത്റൻ ആയും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അതൊക്കെ ഏത് പൗരന്റേയും "ജനാധിപത്യ" അവകാശങ്ങളാണ്. രാജവാഴ്ചയിൽ അതൊന്നും ചിന്തിക്കാൻ പോലും ആകാത്തവയാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം. അതാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്; കാര്യം കാണാൻ ഹിന്ദു; അത് കഴിഞ്ഞാൽ ജന്തു എന്ന്. "മനുസ്മൃതി"യിൽ രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ "ബ്രാഹ്മണ സഭ" യെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അതാണ് ബിജെപി സുപ്രീം കോടതിയെപോലും വികലമായി കാണാൻ കാരണം. രാജ വാഴ്ചയിൽ രാജാവിന്റെ ഇഷ്ടാ--അനിഷ്ടങ്ങൾ ആണ് നിയമങ്ങൾ ആക്കുന്നത്. എങ്കിൽ പോലും "പ്രജ" കളുടെ പരാതികൾക്ക് രാജാവ് പരിഹാരം ഉണ്ടാക്കും.
. , കേരളത്തിൽ ഒരു സ്വർണ്ണ കള്ളക്കടത്തുകാരിയെ ഉപയോഗിച്ച് പച്ച നുണകൾ തുടർച്ച ആയി അവതരിപ്പിച്ചാണ് കേരളത്തിലെ ഇടതുമുന്നണി ഭരണത്തെ തകർക്കാൻ ശ്രമിക്കുന്നത്. സ്വർണക്കള്ളക്കടത്തിന്റെ ഒരോ ഘട്ടത്തിലും അതിൽ ബിജെപിയുടെ പങ്ക് പകൽ പോലെ വ്യക്തമായിരുന്നു. അവസാനം അവർ അതിന്റെ പൂർണ ഉത്തരവാദിയെ പൂർണമായും സ്വീകരിച്ചു. എല്ലാ സാമൂഹ്യദ്രോഹ നടപടികളും അവരുടെ സാധാരണ നടപടികളാണ്. കോണ്ഗ്രസിന്റേയും ബിജെപിയുടേയും "ആശയ അടിത്തറ" എത്രമാത്രം ദുർഗന്ധം നിറഞ്ഞതാണ് എന്നു മാത്റമാണ് കൊടും ക്രിമിനലായ "സ്വപ്നസുരേഷ്" എന്ന സ്ത്റീയുടെ പച്ച നുണകളെ മാത്റം എന്നെന്നും ആശ്രയിക്കേണ്ടി വരുന്നത്. തീർച്ചയായും ഇവർ ജനാധിപത്യത്തിന്റെയും അപമാനമാണ്.
.
. .രാജ വാഴ്ചക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് ജനാധിപത്യം . രാജ വാഴ്ച എന്തായിരുന്നു എന്ന് ഇന്ന് പൊതുവേ ജനങ്ങൾക്ക് അറിയില്ല. എന്നാൽ അത് മനസിലാക്കിയിരുന്ന ജനതയാണ് ലോകമൊട്ടാകെ അത് ഇല്ലാതാക്കിയത്. ലോകമൊട്ടാകെയുള്ള ചരിത്റം അറിയുന്നവർക്ക് അത് അറിയുകയും ചെയ്യാം. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർഥം. എന്നാൽ ജനങ്ങളിൽ ബൗദ്ധിക കഴിവിൽ വിവിധ നിലവാരം ഉള്ളവർ ഉണ്ടാകും. ഇന്ത്യൻ ജനാധിപത്യത്തെ ഏത് മാർഗ്ഗത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഹിന്ദുത്വ വർഗീയ വാദികൾ. ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും എങ്ങനെ അട്ടിമറിക്കാം എന്നാണ് എവിടെയും ബിജെപി നോക്കുക. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.
.
. ."ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ് അർത്ഥം. എന്നാൽ ഞ്ഞെടുക്കപ്പെട്ടവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. യഥാർത്ഥ "ജനാധിപത്യ" ത്തിൽ "ഹിന്ദു" വർഗീയതക്ക് താൽപ്പര്യം ഉണ്ടാവില്ല.
.
. .എന്നാൽ ബിജെപി യുടെ നിലപാട് അവർ എന്ത് തീരുമാനിച്ചാലും മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം എന്നതാണ്. പാർലമെന്റിൽ ഒരു കാര്യത്തിലും ഒരു വിധ ചർച്ചകളും നടത്താൻ നരേന്ദ്രമോഡിയും മറ്റും ഒരുക്കമല്ല. എല്ലാവരും അവർ തീരുമാനിക്കുന്ന ഭക്ഷണം മാത്റമേ കഴിക്കാവൂ; അവർ തീരുമാനിക്കുന്ന ദൈവത്തെ മാത്റമേ ആരാധിക്കാവൂ; തുടങ്ങിയവ അവരുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏതൊരു ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാം എന്ന പ്രകൃതി നിയമം പോലും അവർ അംഗീകരിക്കുന്നില്ല. അതാണ് ലക്ഷ ദീപിലെ സ്‌കൂൾ കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ നിന്നും മാംസാഹാരം അവർ ഒഴിവാക്കിയതും കോടതി ആ തീരുമാനം തള്ളിക്കളഞ്ഞതും. ഹിന്ദുക്കളെ മാത്രമാണവർ കണക്കിലെടുക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരു പോലെ കാണാൻ അവർക്കാവില്ല. തന്മൂലം പൊതുവായതെല്ലാം അവർ നശിപ്പിക്കുന്നു, അതിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം ഉൾപ്പെടുന്നു.
.
ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.
.
. .ബിജെപി ലക്ഷ്യമിടുന്ന "രാമരാജ്യം" ബ്രാഹ്മണാധിപത്യത്തിൽ ഉള്ള രാജവാഴ്ചയാണ്. എവിടെയും അവർ ആവശ്യപ്പെടുന്നത് "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്. "വ്യാസൻ" ബ്രഹ്മണൻ അല്ലാത്തതുകൊണ്ട് വ്യാസന്റെ കൃഷ്ണനെയോ മഹാവിഷ്ണുവിനെയോ ഒന്നും ബ്രാഹ്മണർക്ക് ആവശ്യമില്ല. അഗ്നിശർമ എന്ന ബ്രാഹ്മണൻ ആണ് യഥാർത്ഥത്തിൽ വാത്മീകി. വാത്മീകിയുടെ ശ്രീ രാമൻ രാമായണത്തിന്റെ അവസാനം ശംപൂകൻ എന്ന ശൂദ്രന്റെ കഴുത്തു വെട്ടുകയാണ്. "മോക്ഷത്തിന് " അവകാശം ഇല്ലാത്ത "ശൂദ്രനായ" ശമ്പൂകൻ മോക്ഷത്തിനായി തപസ്സ് ചെയ്തു എന്നതാണ് അയാളുടെ "കുറ്റം". ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ള ദൈവങ്ങളെ മാത്റമേ ബിജെപി അംഗീകരിക്കുകയുള്ളു. രാമായണത്തിലെ ഒരു കഥാ പാത്റം മാത്രമാണ് യഥാർത്ഥത്തിൽ ശ്രീ. രാമൻ. അതാണ് രാമക്ഷേത്രത്തിനും രാമനും കൊടുക്കുന്ന പരമ പ്രാധാന്യത്തിനു കാരണം. "ഹിന്ദു" എന്നത് ഒരു മുഖം മൂടി മാത്റം. അവിടെ സ്ത്രീകളും വൈശ്യരും ശൂദ്രരും എല്ലാം ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്റം. ആര്യ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിൽ അത് മറികടക്കാനുള്ള ശ്രമം നടത്തിയ ശ്രീ ബുദ്ധനും അംബേദ്ക്കറും എല്ലാം പരാജയപ്പെടുകയാണ്. ഇങ്ങനെയുള്ള ബഡായി കഥകൾ ഒരു രാജ്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്നു എന്നതാണ് ഇവിടെ പ്രശ്നമാകുന്നത്.
/
//
ഇൻഡ്യൻ ജനത അഞ്ചിൽ നാല് ഭൂരിയപക്ഷത്തിൽ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യം ആയിരിക്കണം എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. ജനങ്ങൾ അത് നടപ്പിലാക്കേണ്ട ചുമതല ഏൽപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു എന്നതും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതും വസ്തുത ആണെങ്കിലും ജനങ്ങളുടെ അഭിലാഷം നിലനിൽക്കുകയാണ്. ആയത് നടപ്പിലാക്കാൻ കഴിയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ മാത്റമാണ്. നൂറു വർഷത്തെ അനുഭവസമ്പത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി മേൽപ്പടി ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. . .//24 02 2021// .



 
 
 

//
411. ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി അല്ല/ ഇന്ത്യൻ ഭരണ ഘടനയുടെ സത്ത-- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ഉള്ളടക്കങ്ങൾ സംരക്ഷിക്കുക.
//
ഇന്ത്യൻ ഭരണ ഘടനയെ അട്ടിമറിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം "ഹിന്ദു മതം" ആക്കുന്നതിനുള്ള ഹിന്ദുത്വ വാദികളുടെ കുറുക്കുവഴിയാണ് "പൗരത്വ ഭേദഗതി". അത് നടപ്പിലായാൽ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും ഇല്ലാതാകും. അത് അനുസരിച്ചു് "പൗരത്വം " ലഭിക്കാൻ ആയാൾ താമസിക്കുന്ന സ്ഥലത്തിനടുത്ത ക്ഷേത്രത്തിലെ "പൂജാരിയുടെ" സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
"പൗരത്വ ഭേദഗതി"യുടെ ഭാഗമായി "ദേശീയ ജനസംഖ്യാ രജിസ്റ്ററും" വരുന്നു എന്നത് കൂടെ ചേർത്ത് വേണം കാര്യങ്ങൾ കാണുന്നത്. ഹിന്ദുത്വവാദികളുടെ ലക്‌ഷ്യം ബ്രാഹ്‌മണ്യ അടിസ്ഥാന ത്തിലുള്ള രാമരാജ്യം ആണെന്നതും അത് രാജവാഴ്ച ആണെന്നതും മനസിലാക്കിവേണം കാര്യങ്ങൾ പരിശോധിക്കാൻ. ഒരിക്കലും സത്യം പറയില്ല; പറയുന്നത് പ്രവർത്തിക്കില്ല. അതാണ് സംഘപരിവാർ രാഷ്ട്രീയം. "പൗരത്വ ഭേദഗതി" യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണ ഘടന അട്ടിമറിക്കൽ തന്നെയാണ്. മാത്രമല്ല ഭരണ ഘടന വകുപ്പ് 14 പ്രകാരമുള്ള "എല്ലാവരും തുല്യരാണ്" എന്നതും പൗരത്വ ഭേദഗതിയോടെ ഇല്ലാതാവുകയാണ്. മതേതര ഇന്ത്യയും നമ്മുടെ ഭരണ ഘടനയും നില നിർത്താൻ നരേന്ദ്രമോഡിയെ പരാജയപ്പെടുത്തുക തന്നെ വേണം. നിർഭാഗ്യവശാൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പൌരത്വ ഭേദഗതിയെ അനുകൂലിക്കുകയാണ്. ഗാന്ധിജിയെ പോലും പൂർണമായും ഉപേക്ഷിച്ച കോൺഗ്രസിനെ ഒരിക്കലും ആർക്കും വിശ്വസിക്കാൻ ആവില്ല. വ്യക്തിഗത സ്വാർത്ഥതയിലേക്ക് മാത്രമായി കോൺഗ്രസ് രാഷ്ട്രീയം മാറിയിരിക്കുന്നു. എല്ലാവരും മനുഷ്യരാണ് എന്ന മതേതര കാഴ്ചപ്പാട് കോൺഗ്രസ് പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു. ക്ഷേമരാഷ്ട്ര സങ്കൽപ്പം തീർത്തും ഉപേക്ഷിച്ചിരിക്കുന്നു.
//
വർഗീയത ഇന്ത്യയെ സർവ നാശത്തിലേക്ക് നയിക്കുന്നു. മണിപ്പൂരിലേത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആകുന്നതു എന്തുകൊണ്ട്?. കൊല്ലപ്പെടുന്നത് എന്തുകൊണ്ട് അധികവും "സ്ത്രീകൾ" ആകുന്നത് എന്തുകൊണ്ട്? "മനുസ്മൃതിയിലെ" സ്ത്രീ വിരുദ്ധത എവിടെയും ആവർത്തിക്കപ്പെടുന്നു.
"ഏകീകൃത സിവിൽ കോഡ് " "ഹിന്ദു രാഷ്ട്ര" ത്തിലേക്കുള്ള കുറുക്കു വഴി മാത്റം. ഹിന്ദു വർഗീയത വെറും ശാസ്ത്ര വിരുദ്ധത മാത്രം. സുപ്രീം കോടതി ഇടപെടണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്തത് ആണ് വിഷയം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്ത നരേന്ദ്രമോഡി മന്ത്രിസഭ രാജി വയ്ക്കുക.
// . തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുകൊണ്ടു മാത്റം ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവുകയില്ല. ആ രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യതയോടെ "ജനങ്ങൾ" ആയി കാണാൻ കഴിയുന്നതും ആകണം ഒരു രാഷ്ട്രീയ പാർട്ടി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും "രാഷ്ട്രീയ സ്വാതന്ത്റിയാം" ഉള്ളവരാണ്. ഏത് ഇന്ത്യൻ പൗരനും ഏത് പദവിയിലേക്കും മത്സരിക്കാം; മറ്റുള്ളവരെ നിർദേശിക്കാം; ഏതൊരാൾക്കും ആർക്ക് വേണമെങ്കിലും വോട്ടു ചെയ്യാം; രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാം, സ്വതത്റൻ ആയും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അതൊക്കെ ഏത് പൗരന്റേയും "ജനാധിപത്യ" അവകാശങ്ങളാണ്. രാജവാഴ്ചയിൽ അതൊന്നും ചിന്തിക്കാൻ പോലും ആകാത്തവയാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം. അതാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്; കാര്യം കാണാൻ ഹിന്ദു; അത് കഴിഞ്ഞാൽ ജന്തു എന്ന്. "മനുസ്മൃതി"യിൽ രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ "ബ്രാഹ്മണ സഭ" യെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അതാണ് ബിജെപി സുപ്രീം കോടതിയെപോലും വികലമായി കാണാൻ കാരണം. രാജ വാഴ്ചയിൽ രാജാവിന്റെ ഇഷ്ടാ--അനിഷ്ടങ്ങൾ ആണ് നിയമങ്ങൾ ആക്കുന്നത്. എങ്കിൽ പോലും "പ്രജ" കളുടെ പരാതികൾക്ക് രാജാവ് പരിഹാരം ഉണ്ടാക്കും.
. , കേരളത്തിൽ ഒരു സ്വർണ്ണ കള്ളക്കടത്തുകാരിയെ ഉപയോഗിച്ച് പച്ച നുണകൾ തുടർച്ച ആയി അവതരിപ്പിച്ചാണ് കേരളത്തിലെ ഇടതുമുന്നണി ഭരണത്തെ തകർക്കാൻ ശ്രമിക്കുന്നത്. സ്വർണക്കള്ളക്കടത്തിന്റെ ഒരോ ഘട്ടത്തിലും അതിൽ ബിജെപിയുടെ പങ്ക് പകൽ പോലെ വ്യക്തമായിരുന്നു. അവസാനം അവർ അതിന്റെ പൂർണ ഉത്തരവാദിയെ പൂർണമായും സ്വീകരിച്ചു. എല്ലാ സാമൂഹ്യദ്രോഹ നടപടികളും അവരുടെ സാധാരണ നടപടികളാണ്. കോണ്ഗ്രസിന്റേയും ബിജെപിയുടേയും "ആശയ അടിത്തറ" എത്രമാത്രം ദുർഗന്ധം നിറഞ്ഞതാണ് എന്നു മാത്റമാണ് കൊടും ക്രിമിനലായ "സ്വപ്നസുരേഷ്" എന്ന സ്ത്റീയുടെ പച്ച നുണകളെ മാത്റം എന്നെന്നും ആശ്രയിക്കേണ്ടി വരുന്നത്. തീർച്ചയായും ഇവർ ജനാധിപത്യത്തിന്റെയും അപമാനമാണ്.
.
. .രാജ വാഴ്ചക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് ജനാധിപത്യം . രാജ വാഴ്ച എന്തായിരുന്നു എന്ന് ഇന്ന് പൊതുവേ ജനങ്ങൾക്ക് അറിയില്ല. എന്നാൽ അത് മനസിലാക്കിയിരുന്ന ജനതയാണ് ലോകമൊട്ടാകെ അത് ഇല്ലാതാക്കിയത്. ലോകമൊട്ടാകെയുള്ള ചരിത്റം അറിയുന്നവർക്ക് അത് അറിയുകയും ചെയ്യാം. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർഥം. എന്നാൽ ജനങ്ങളിൽ ബൗദ്ധിക കഴിവിൽ വിവിധ നിലവാരം ഉള്ളവർ ഉണ്ടാകും. ഇന്ത്യൻ ജനാധിപത്യത്തെ ഏത് മാർഗ്ഗത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഹിന്ദുത്വ വർഗീയ വാദികൾ. ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും എങ്ങനെ അട്ടിമറിക്കാം എന്നാണ് എവിടെയും ബിജെപി നോക്കുക. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.
.
. ."ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ് അർത്ഥം. എന്നാൽ ഞ്ഞെടുക്കപ്പെട്ടവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. യഥാർത്ഥ "ജനാധിപത്യ" ത്തിൽ "ഹിന്ദു" വർഗീയതക്ക് താൽപ്പര്യം ഉണ്ടാവില്ല.
.
. .എന്നാൽ ബിജെപി യുടെ നിലപാട് അവർ എന്ത് തീരുമാനിച്ചാലും മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം എന്നതാണ്. പാർലമെന്റിൽ ഒരു കാര്യത്തിലും ഒരു വിധ ചർച്ചകളും നടത്താൻ നരേന്ദ്രമോഡിയും മറ്റും ഒരുക്കമല്ല. എല്ലാവരും അവർ തീരുമാനിക്കുന്ന ഭക്ഷണം മാത്റമേ കഴിക്കാവൂ; അവർ തീരുമാനിക്കുന്ന ദൈവത്തെ മാത്റമേ ആരാധിക്കാവൂ; തുടങ്ങിയവ അവരുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏതൊരു ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാം എന്ന പ്രകൃതി നിയമം പോലും അവർ അംഗീകരിക്കുന്നില്ല. അതാണ് ലക്ഷ ദീപിലെ സ്‌കൂൾ കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ നിന്നും മാംസാഹാരം അവർ ഒഴിവാക്കിയതും കോടതി ആ തീരുമാനം തള്ളിക്കളഞ്ഞതും. ഹിന്ദുക്കളെ മാത്രമാണവർ കണക്കിലെടുക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരു പോലെ കാണാൻ അവർക്കാവില്ല. തന്മൂലം പൊതുവായതെല്ലാം അവർ നശിപ്പിക്കുന്നു, അതിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം ഉൾപ്പെടുന്നു.
.
ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.
.
. .ബിജെപി ലക്ഷ്യമിടുന്ന "രാമരാജ്യം" ബ്രാഹ്മണാധിപത്യത്തിൽ ഉള്ള രാജവാഴ്ചയാണ്. എവിടെയും അവർ ആവശ്യപ്പെടുന്നത് "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്. "വ്യാസൻ" ബ്രഹ്മണൻ അല്ലാത്തതുകൊണ്ട് വ്യാസന്റെ കൃഷ്ണനെയോ മഹാവിഷ്ണുവിനെയോ ഒന്നും ബ്രാഹ്മണർക്ക് ആവശ്യമില്ല. അഗ്നിശർമ എന്ന ബ്രാഹ്മണൻ ആണ് യഥാർത്ഥത്തിൽ വാത്മീകി. വാത്മീകിയുടെ ശ്രീ രാമൻ രാമായണത്തിന്റെ അവസാനം ശംപൂകൻ എന്ന ശൂദ്രന്റെ കഴുത്തു വെട്ടുകയാണ്. "മോക്ഷത്തിന് " അവകാശം ഇല്ലാത്ത "ശൂദ്രനായ" ശമ്പൂകൻ മോക്ഷത്തിനായി തപസ്സ് ചെയ്തു എന്നതാണ് അയാളുടെ "കുറ്റം". ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ള ദൈവങ്ങളെ മാത്റമേ ബിജെപി അംഗീകരിക്കുകയുള്ളു. രാമായണത്തിലെ ഒരു കഥാ പാത്റം മാത്രമാണ് യഥാർത്ഥത്തിൽ ശ്രീ. രാമൻ. അതാണ് രാമക്ഷേത്രത്തിനും രാമനും കൊടുക്കുന്ന പരമ പ്രാധാന്യത്തിനു കാരണം. "ഹിന്ദു" എന്നത് ഒരു മുഖം മൂടി മാത്റം. അവിടെ സ്ത്രീകളും വൈശ്യരും ശൂദ്രരും എല്ലാം ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്റം. ആര്യ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിൽ അത് മറികടക്കാനുള്ള ശ്രമം നടത്തിയ ശ്രീ ബുദ്ധനും അംബേദ്ക്കറും എല്ലാം പരാജയപ്പെടുകയാണ്. ഇങ്ങനെയുള്ള ബഡായി കഥകൾ ഒരു രാജ്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്നു എന്നതാണ് ഇവിടെ പ്രശ്നമാകുന്നത്.
//
/////////////////////////
336 . "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.
. .മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രാകൃത ആര്യ ഗോത്ര നിലപാടിൽ തന്നെയാണ് ബിജെപി എന്ന ഹിന്ദു വർഗീയ വാദികൾ ഇപ്പോഴും. ഒരു തരത്തിലും ഈ കാലഘട്ടത്തിന് നിരക്കുന്നതല്ല അവരുടെ നിലപാടുകൾ. അവരെ ചരിത്രത്തിലേക്ക് തിരിച്ചയക്കുക തന്നെ വേണം. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്?
 
 

 https://www.facebook.com/share/p/h2eaDnVXLWqRjmd7/?mibextid=oFDknk
(MODI - UNDERGROUND WATER PLAY) 
.

2021 ഫെബ്രുവരി 21, ഞായറാഴ്‌ച

336. "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.

                            336 . "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.

. .മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രാകൃത ആര്യ ഗോത്ര നിലപാടിൽ തന്നെയാണ് ബിജെപി എന്ന ഹിന്ദു വർഗീയ വാദികൾ ഇപ്പോഴും. ഒരു തരത്തിലും ഈ കാലഘട്ടത്തിന് നിരക്കുന്നതല്ല അവരുടെ നിലപാടുകൾ. അവരെ ചരിത്രത്തിലേക്ക് തിരിച്ചയക്കുക തന്നെ വേണം. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്" തുടങ്ങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. ദ്രാവിഡരെ അസുരന്മാരും ആര്യന്മാരെ ദേവന്മാരും ആയി ചിത്രീകരിച്ചു. കള്ളവും ചതിയും ഒന്നും ഇല്ലാതിരുന്ന ഒരു കാലമാണ് നമ്മുടെ മാവേലിയുടേത്. മാവേലി ചെയ്ത ഒരു "കുറ്റം" അദ്ദേഹം "അസുര ചക്രവർത്തി" ആയിരുന്നു എന്നതു മാത്റമാണ് (ദ്രാവിഡ സംസ്കാരം)

(Rig Veda, Mandala 3. Hymn 33) .

. .പഴയ കാലത്തെ (ശവ) സംസ്കാരം അല്ലാതെ യാതൊരു മാനുഷിക മൂല്യങ്ങളും അറിയയില്ലാത്ത ഒരു വിഭാഗമാണ് ആർഎസ്എസ് അല്ലെങ്കിൽ ബിജെപി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പൊതു ശല്യം ആയ "ഹിന്ദു വർഗീയ വാദികൾ". അവരുടെ ശവ സംസ്കാരം ഇന്ത്യയിൽ നടപ്പിലാക്കാൻ തടസം ആകുന്നത് സിപിഐ (എം) ആയതുകൊണ്ട് സിപിഐ (എം) പ്രവർത്തകരെ കൊന്നൊടുക്കി അവർക്ക് മുന്നോട്ടു പോകാമെന്നാണ് അവരുടെ ധാരണ. പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ ജനങ്ങളെ അണി നിരത്തി കൊണ്ടല്ലാതെ ഈ സാമൂഹ്യ വിരുദ്ധരെ ഇല്ലാതാക്കാൻ ആവില്ല. കേരളം മാത്രമല്ല ഇന്ത്യ ഒട്ടാകെ തന്നെ അതിനുള്ള പ്രയാണത്തിലാണ്. കേരളത്തിൽ എന്തെല്ലാം ചെയ്തിട്ടും ഒരു കടുകുമണിയുടെ വളർച്ച പോലും അവർക്ക്‌ ഉണ്ടാകുന്നില്ല എന്നതും അവർക്ക് ബോധ്യപ്പെടുന്നില്ല.

"ഹിന്ദു മതം" എന്നൊരു മതം ഇല്ല.


//യഥാർത്ഥത്തിൽ "ഹിന്ദു" എന്ന വാക്കിന്റെ ഉറവിടം അഫ്‌ഗാനിസ്ഥാനിന്റെ വടക്കു - പടിഞ്ഞാറ് ഭാഗത്തുള്ള പർവത നിരകളുടെ പേരായ "ഹിന്ദുക്കുഷ് എന്ന വാക്കിൽ നിന്നുണ്ടായതാണ്. "മഹാഭാരതം" കഥയിൽ സൂചിപ്പിക്കുന്ന "ഗാന്ധാരം " ഖണ്ഡഹാർ എന്ന പ്രദേശം അഫ്‌ഗാനിസ്ഥാനിലാണ്.

//

"ഹിന്ദു" എന്ന പേരിൽ ഒരു ദൈവമോ വ്യക്തിയോ ഇല്ല. സാധാരണ ഒരു പേര് അർത്ഥമാവുക ഏതെങ്കിലും വ്യക്തിയേയോ ആശയത്തെയോ എല്ലാം ആണ്. എന്നാൽ "ഹിന്ദു" എന്ന പേരിൽ ഒരു മതത്തിനു കാരണമായി യാതൊന്നും ഇല്ല.

ആ പേരിൽ ഒരു ജാതി പോലും ഇല്ല. തികച്ചും തെറ്റിദ്ധരിപ്പിക്കാൻ മാത്രം ഉപയോഗപ്പെടുന്ന ഒരു പദം ആണ് "ഹിന്ദുമതം" എന്നത്. യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള ഒരു "വിശ്വാസ ചൂണ്ട" മാത്രമാണ് ആ പദം. (അതിന്റെ ഭാഗമാണ് ഇന്ത്യയിലെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തുന്ന അതിന്റെ സാമ്പത്തിക നയങ്ങളും). പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടാവുന്ന ഏതെങ്കിലും ജാതികൾ അതിൽ ഇല്ല. ക്ഷേത്രത്തിൽ കയറുന്ന ഹിന്ദുവായ ദളിത്‌ ബാലനെ വെടി വച്ച് കൊല്ലുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്വയം കുറെ ആളുകൾ തങ്ങൾ ബ്രാഹ്മണർ ആണെന്നും മറ്റുള്ളവർ മറ്റെന്തൊക്കെയോ ആണെന്നും തീരുമാനിക്കുന്നു. എന്തെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ള തീരുമാനങ്ങൾ അല്ല അവയൊന്നും. ജീവജാലങ്ങളുടെ ഉത്ഭവത്തെകുറിച്ച് കാര്യമായ അറിവുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത്; ഭൂമിക്ക് ഗോളാകൃതി ആണെന്ന് പോലും അറിയാതിരുന്ന കാലത്ത് ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്നവരിൽ ചിലർ അവരുടെ ഭാവനക്കനുസരിച്ച് പല പല കഥകളും രചിച്ചു. ബൈബിൾ പഴയ നിയമം അതിന്റെ ഭാഗമാണ്. അങ്ങനെയുള്ള മറ്റൊന്നാണ് ഖുർആൻ. അതിന്റെ മറ്റൊരു ഭാഗമാണ് "മനു" എന്നയാളുടെ ഭാവനയിൽ വിരിഞ്ഞ "ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണൻ ഉണ്ടായി എന്ന് തുടങ്ങുന്ന "വിവരങ്ങൾ". മനുവിന്റെ "സ്മൃതി" കളുടെ ഏറ്റവും വലിയ വികലത സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കുന്ന വിധത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് "സ്ത്രീ - പുരുഷ" യോചിപ്പ്‌ ആവശ്യമാണെന്ന വസ്തുത അദ്ദേഹം മനസിലാക്കിയില്ല എന്നതാണ്. ഏതിന്റെയെങ്കിലും മുഖത്ത് നിന്നും അല്ലെങ്കിൽ ഏതെങ്കിലും ശരീരഭാഗങ്ങളിൽ നിന്നും ജീവനുള്ള എന്തെങ്കിലും ഉണ്ടാകും എന്ന് ഈ കാലത്തും കരുതണമെങ്കിൽ അവർ മാനസിക രോഗികൾ ആയിരിക്കണം. അതിനും പുറമെ സ്ത്രീകൾ ഒരു വിഭാഗത്തിലും ഉണ്ടായിട്ടുള്ളതായി "മനുസ്മൃതി" പറയുന്നില്ല.

. .യഥാർത്ഥത്തിൽ "ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ (സ്ത്റീകളും വൈശ്യരും ശൂദ്രരും പാപയോനിയിൽ ജനിച്ചവരാണ്. (ജന്മ പാപികൾ ആണ്) ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) (ഇതൊക്കെ എഴുതിവിട്ടവരുടെ ഭാവനാ വിലാസങ്ങൾ മാത്രമാണെങ്കിലും മുഴുവൻ "ശുദ്ധഗതിക്കാരും അവയൊക്കെ സാക്ഷാൽ ദൈവങ്ങളുടെ തീരുമാനങ്ങൾ ആയിട്ടാണ് കരുതുന്നത്) എല്ലാ അവഹേനങ്ങളും പാവങ്ങൾ സ്ത്രീകൾ അനുഭവിക്കണം എന്നാണ് മത തീവ്റ വാദികളുടെ നിലപാട്).

അവിടെ ബ്രാഹ്മണ സ്ത്രീകൾക്കു പോലും ഇളവില്ല. കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത.
. .വർഗീയ വാദികൾ എന്തുകൊണ്ടാണ് സാമൂഹ്യ വിരുദ്ധർ ആകുന്നത്?
. .ആധുനിക കാലത്ത് മനുഷ്യ സമൂഹം എന്നാൽ ജാതിയോ മതമോ കണക്കാക്കാതെ നിത്യ ജീവിതത്തിൽ മനുഷ്യർ ഇടപഴകുന്നവർ എല്ലാവരും ചേരുന്നതാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്. അവിടെ ആരെയും ജാതിയോ മതമോ കണക്കാക്കി ഒഴിവാക്കാൻ ആവില്ല. ഒരു രോഗിക്ക് തന്നെ ചികില്സിക്കുന്ന ഡോക്ടർ ഏത് മതം/ജാതി ആണെന്ന് നോക്കാൻ ആവില്ല. ഒരു ഡോക്ടർക്ക് തന്റെ രോഗിയുടെ ജാതിയോ മതമോ നോക്കാനാവില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്റെ തൊഴിലിനോട് നീതി ചെയ്യാനാവില്ല. ബസ്സിൽ അല്ലെങ്കിൽ ട്രെയിനിൽ യാത്റ ചെയ്യുന്നവർക്ക് അത് ഓടിക്കുന്നവരുടെ മതം/ജാതി നോക്കാനാവില്ല.
എന്നാൽ തികച്ചും മന്ദബുദ്ധികളായ "ഹിന്ദുത്വം" ഉൾപ്പെടെയുള്ള വർഗീയ വാദികൾക്ക് അവയൊന്നും ബാധകമല്ല. എന്ന് മാത്റമല്ല ഏത് തരത്തിലുള്ള സാമൂഹ്യ വിരുദ്ധരേയും അവർ എത്റ ഉന്നത പദവിയിൽ സ്ഥാപിക്കാനും തയ്യാറാണ് തന്നെ. എ പി. അബ്ദുള്ള കുട്ടിയെന്നയാളെ ബിജെപി യുടെ ദേശീയ ഉപ അധ്യക്ഷനാക്കാൻ ഉള്ള ഏറ്റവും പ്റധാനപെട്ട യോഗ്യത സരിത എസ് നായർ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നതു മാത്രമാണ്.
. . യഥാർത്ഥത്തിൽ എന്താണ് "ഹിന്ദുത്വം" എന്തെന്നറിയാതെയാണ് ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ബിജെപിയിൽ അണിനിരന്നിട്ടുള്ളത്. "മനുസ്മൃതി" എന്ന കൃതിയാണ് യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യത്തിന്റെ അടിസ്ഥാന ശില. "മനു" എന്നയാളിന്റെ മനസ്സിൽ ഉദിച്ച ആശയങ്ങളാണ് "മനുസ്മൃതി" എന്ന പേരിൽ അറിയപ്പെടുന്നത്. പ്രകൃതിയെക്കുറിച്ച് യാതൊന്നും അറിയില്ലാതിരുന്ന കാലത്ത് എല്ലാം എങ്ങനെ ഉണ്ടായി എന്ന എല്ലാവരുടേയും സ്വാഭാവികമായ ജിജ്ഞാസ മുതലെടുത്ത് അദ്ദേഹത്തിന് മനസ്സിൽ തോന്നിയതുപോലെ എല്ലാം അവതരിപ്പിച്ചു. എല്ലാം അദ്ദേഹത്തിന്റെ ഭാവനയാണ് എന്നതാണ് സത്യം.
. . "മനുസ്മൃതി " അനുസരിച്ച് ദൈവം (പരിശുദ്ധാത്മാവ്) ജലത്തിൽ ബീജം നിക്ഷേപിച്ചു. അത് ദീർഘകാലം കൊണ്ട് ഭീമാകാരമായ, സ്വർണ നിറമുള്ള "അണ്ഡം" (മുട്ട) ആയി മാറി. പിന്നീട് അത് രണ്ടായി പിളർന്നാണ് ബ്രഹ്‌മാവ്‌ ഉണ്ടാകുകുന്നത്. അങ്ങനെ ഉണ്ടായ ("മനുസ്മൃതി" യിൽ ബ്രഹ്‌മാവിന്റെ മുഖത്തുനിന്ന് ഉണ്ടായി എന്നതുകൊണ്ട് ഉദ്ദേശക്കുന്നത് വായിൽ നിന്നും ഉണ്ടാകുന്ന "കഫ " ത്തിൽ നിന്നോ മൂക്കിൽ നിന്നും ഉണ്ടാകുന്ന "ശ്റവ" ത്തിൽ നിന്നോ ഉണ്ടായി എന്നായിരിക്കണം ഉദ്ദേശിക്കുന്നത്. ജീവജാലങ്ങൾ ഉണ്ടാകുന്നത് ആൺ--പെൺ കൂടിച്ചേരലിലൂടെ ആണെന്ന അറിവ് പോലും മനുവിന്റെ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വികലമായ കഥകളിലൂടെ അവതരിപ്പിക്കുന്നതും ശുദ്ധാത്മാക്കാൾ വിശ്വസിക്കുന്നതും).  ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണനും നെഞ്ചത്ത് നിന്നും ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് മനുസ്മൃതിക്കാരൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇവയെല്ലാം പുരുഷന്മാരെ മാത്റം ഉദ്ദേശിച്ചാണ് പറയുന്നത്. അവിടെയൊന്നും സ്ത്രീകൾ വരുന്നില്ല. ശാസ്ത്റബോധം ലവലേശം ഉള്ളവർക്കാർക്കും ഇതൊന്നും അംഗീകരിക്കാനാവില്ല. (ഇവിടെയാണ് ഇന്ത്യൻ ഭരണ ഘടന 51 (എ) (എച്ച് ) വകുപ്പ് പ്രകാരം ഉള്ള "ശാസ്ത്രീയ മനോഭാവം; അനേവഷണ; പരിഷ്‌ക്കരണ നിലപാട് എന്നിവ ഓരോ പൗരന്റെയും മൗലിക കടമയാണ് " എന്നത് സംഘ്പരിവാറിനെതിരെ ഉപയോഗിക്കാനുള്ള ആയുധം ആയി മാറുന്നത് ).
.
. .രാമായണം; മഹാഭാരതം തുടങ്ങിയവയിലെല്ലാം പുതിയ പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നെണ്ടെങ്കിലും എല്ലാ കൃതികളിലും ബ്രാഹ്മണനെ ഉയർത്തി കാട്ടുന്നതിൽ യാതൊരു പിശുക്കും ആരും കാണിക്കുന്നില്ല. ബ്രഹ്‌മാവ്‌ പോലും "മനു" വിന്റെ ഭാവനാ സൃഷ്ടി മാത്റമായിരിക്കെ അതിന്റെ മുഖത്ത് നിന്നും ഉണ്ടായി എന്നൊക്കെ പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവരാരും വിശ്വസിക്കുകയില്ല. പക്ഷെ നിരവധി വർഷങ്ങളിലൂടെ ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ച് അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ മനുഷ്യരായി കാണാതെ വ്യത്യസ്ത ജാതികളാക്കി തിരിച്ചിരിക്കുകയാണ് ഇൻഡ്യയിൽ.
. . ചാതുർവർണ്യ വ്യവസ്ഥ അനുസരിച്ച് (മനുസ്മൃതി ഏഴാം അദ്ധ്യായം) ബ്രാഹ്മണൻ; ക്ഷത്റിയൻ, വൈശ്യൻ എന്നീ മൂന്നു വിഭാഗങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രൻ ചെയ്യേണ്ടത്. അവൻ ധനം സമ്പാദിക്കാൻ പാടില്ല. അങ്ങനെ ധനം സമ്പാദിച്ചാലും അത് ബ്രാഹ്മണന് എടുക്കാം. കാരണം ധനം സമ്പാദിച്ചാൽ അവൻ പിന്നെ ദാസ്യ വൃത്തി ചെയ്യില്ല.
. . ഇതിലൊക്കെ ദയനീയം സ്ത്റീകളുടെ കാര്യമാണ്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്റീ - പുരുഷ സംയോഗത്തിലൂടെ ആണെന്ന് മനുസ്മൃതിക്കാരൻ അംഗീകരിക്കാത്തതുകൊണ്ട് സ്ത്റീകൾക്ക് പുരുഷനോടൊപ്പം പരിഗണന ഇല്ലെന്നു മാത്റമല്ല; ഏറ്റവും നികൃഷ്ടമായാണ് ചിത്റീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ബ്ര്ഹമാവിന്റെ മുഖത്തുനിന്ന് ബ്രാഹ്മണ പുരുഷൻ മാത്രമാണ് ഉണ്ടായത് എന്നും സ്ത്രീകൾ എല്ലാം ജന്മനാ പാപികൾ ആണെന്നും സ്ഥാപിച്ചിരിക്കുകയാണ്. ഭഗവത് ഗീത ഒൻപതാം അധ്യായത്തിൽ മുപ്പത്തിരണ്ടാം ശ്ളോഗത്തിൽ പറയുന്നത് സ്ത്രീകളും വൈശ്യരും ശൂദ്രരും "പാപയോനിയിൽ" പിറന്നവരാണ് എന്നാണ്. അതുകൊണ്ട് അവർക്ക് മോക്ഷത്തിന് അവകാശമില്ല. (എങ്കിലും എന്നെ ആശ്രയിച്ചാൽ മോക്ഷം ലഭിക്കും എന്നാണ് പറയുന്നത്). യഥാർത്ഥത്തിൽ അവർ മോക്ഷത്തിന് അർഹതപെട്ടവർ അല്ല. (എന്നാൽ രാമായണത്തിൽ അവസാനം മോക്ഷത്തിന് ശ്രമിക്കുന്ന ശംപൂകനെ ശ്രീരാമൻ വധിക്കുകയാണ്.
. . ഇവയൊക്കെ അടിസ്ഥാന പ്റമാണങ്ങൾ ആയി നിൽക്കെ "ഹിന്ദു" ആയി അറിയപെട്ടാൽ; ഇന്ത്യയിൽ ബി ജെ പി ഭരണം വന്നാൽ എല്ലാ പിന്നോക്കക്കാരും രക്ഷപ്പെടും എന്ന് കരുതി "ഹിന്ദു രാഷ്ട്റ" ത്തിനായി ശ്രമിച്ച പാവങ്ങൾ ഇപ്പോൾ എന്താണ് ബിജെപി എന്ന് മനസ്സിലാക്കുകയാണ്. ബ്രാഹ്മണ മേധാവിത്തത്തിൽ സമൂഹത്തെയാകെ നിലനിർത്തുന്ന; തികച്ചും പ്റകൃതമായ സാമൂഹ്യ ഘടന മാത്റമാണ് ബിജെപി യുടെ രാഷ്‌ട്രീയ അടിസ്ഥാനം. അതിന്റെ കൂടെ പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യുക.
. .ഇൻഡ്യൻ ഭരണ ഘടന പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങൾ വഴി ഉയർന്ന ഐ എ എസ് / ഐ പി എസ് തസ്തികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾ കടന്നുവരുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്തത് മൂലം അങ്ങനെ ആരും ഉണ്ടാകാതിരിക്കാനാണ് അവർ ഇപ്പോൾ ഉത്തര പ്രദേശിലും മറ്റും ദളിത് വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്.
 
///21 02 2021///
 
 
........ശ്രീ.നാരായണ ഗുരുവിനെ മനസിലാക്കേണ്ടത്.
....... തുഷാർ വെള്ളാപള്ളി മനസിലാക്കുന്നത് പോലെ ആകരത്. "തത്വമസി" എന്ന കാഴ്ചപ്പാടിൽ ആകണം.
നാരായണ ഗുരു യഥാർത്ഥത്തിൽ ക്രമേണ ആദി ശങ്കരാചാര്യരുടെ നിലവാരത്തിലേക്ക് ഉയരുകയാണ്. എല്ലാ ചരാചരങ്ങളും യഥാർത്ഥത്തിൽ ഒരേയൊരു ദൈവത്തിന്റെ സൃഷ്ടിയാണ് എന്നിടത്താണ് ശങ്കരാചാര്യർ എത്തിച്ചേരുന്നത്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് നാരായണ ഗുരു പറയുമ്പോൾ അത് മാനവരാശിയെ ആകെയാണ് കാണുന്നത് എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ എല്ലാവരെയും "മനുഷ്യർ" ആയി കാണാനുള്ള മാനസിക വളർച്ചയുള്ള മതങ്ങളോ ദൈവങ്ങളോ ഇല്ല എന്നതാണ് വസ്തുത. ശ്രീ. നാരായണ ഗുരു ഉപദേശിക്കുന്നതുപോലെ എല്ലാവരെയും മനുഷ്യർ ആയി കാണുന്ന ദൈവങ്ങൾ ഒന്നും ഒരു മതത്തിലും ഇല്ല. "ഹിന്ദുമതം" എന്നറിയപ്പെടുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മണ മതമാണ്. ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ദൈവം ആണെന്നിടത്താണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്. അവയാകട്ടെ ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ളതുമാണ്. അതാണ് നാരായണ ഗുരു നടത്തിയ "ജാതിയില്ലാ വിളമ്പരത്തിന്റെ" യും അടിസ്ഥാനം.
. .അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഇടതുപക്ഷവും എല്ലാം കേരളത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ബ്രാഹ്മണാധിപത്യത്തിന്റെ കാണാച്ചരടുകൾ വളരെ വളരെ ആഴത്തിലും പരപ്പിലും പിടിമുറുക്കി കൊണ്ടിരിക്കുന്നു. അത് ശ്രീ. ബുദ്ധനെ പോലും നാട് കടത്തിയതാണ്. അതാണ് ഈ ശ്രീധരനെപോലും അടിച്ചുവീഴ്ത്തിയത്. "താഴമൺ തന്ത്രി" പറഞ്ഞാൽ "transgenders"ന് ശബരിമലയിൽ കയറാം. യഥാർത്ഥ സ്ത്രീകൾക്ക് കയറാൻ പാടില്ല. എല്ലാ വൃത്തികേടുകളും മനസിലും ശരീരത്തിലും ഉള്ളവർക്ക് പൂജയും നടത്താം.
.
////
സി. രവിചന്ദ്രൻ എന്ന ആളെ കുറിച്ച് ഞാൻ ഒരിക്കൽ "യുക്തിവാദി" ഗ്രൂപ്പിൽ ചെയ്ത ഒരു കമന്റ്‌  "കുഴൽ കിണറിൽ വെള്ളം ഉണ്ടോ" എന്നറിയാൻ ആരും അതിന്റെ അടിയിൽ പോയി നോക്കേണ്ടതില്ല എന്നാണ്.   "മാർക്സിസ"  ത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം മാത്റം മതി അദ്ദേഹത്തെ അറിയാൻ.  ഒരു ഭൂ ലോക തരികിടയും പമ്പര വിഡ്ഢിയും.  അല്ലെങ്കിൽ ഈ ഭൂ ലോകമേ  മായ ആണെന്ന്  പറയുന്ന ഒരു തത്വശാസ്ത്റത്തിൽ  (ഭഗവത് ഗീത രണ്ടാം അധ്യായത്തിൽ  കൃഷ്ണൻ അർജുനനോട് പറയുന്നത്  ഈ പ്റപഞ്ചം ആകെ മായ" ആണെന്നാണ്). മാർക്സിസത്തിന്റെ നിലപാട്  ഈ  ഭൗതിക പ്റപഞ്ചമാണ്  സത്യം" എന്നാണ്.  മരണാനന്തര ജീവിതമാണ് സത്യം എന്നതാണ്  ആത്മീയ വാദത്തിന്റെ അടിസ്ഥാനം.  അതാണ് സത്യം എന്ന് സ്ഥാപിക്കാൻ  ശ്രമിക്കുന്നവർ  ഒന്നുകിൽ പമ്പര വിഡ്ഢി; അല്ലെങ്കിൽ ഭൂ ലോക തരികിട.  അദ്ദേഹം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന ആളാണ്. അടിമയും ഉടമയും തമ്മിലുള്ള വൈരുധ്യം തന്നെയാണ് സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ളത്. ആധുനിക കാലത്ത് അത് മുതലാളിയും തൊഴിലാളിയും തമ്മിൽ എന്നായി മാറും എന്ന് മാത്റം. എങ്ങനെ ചൂഷണത്തിൽ നിഃന്നും രക്ഷപ്പെടാം എന്ന തൊഴിലാളിയുടെ ശ്രമവും എങ്ങനെ കൂടുതൽ കൂടുതൽ ചൂഷണം ചെയ്യാം എന്ന മുതലാളിയുടെ ശ്രമവും. ചൂഷണം എത്ര മാത്റം വർദ്ധിപ്പിക്കാം എന്ന ശ്രമത്തിന്റെ ഭാഗമാണ് തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ വരെ ആക്കാനുള്ള നീക്കം. ഇതിൽ രവി ചന്ദ്രൻ എന്നയാൾ എവിടെ നിൽക്കുന്നു എന്നതാണ് കാതലായ പ്രശ്നം. മാർക്സിസത്തെയും സോഷ്യലിസത്തെയും എതിർക്കുന്നു എന്നാൽ കാര്യം വ്യക്തമാണ്. ഉത്പാദനോപാദികൾ പൊതു ഉടമസ്ഥതയിൽ കൊണ്ട് വരിക എന്ന് പറഞ്ഞാൽ ചൂഷണം ഇല്ലാതാക്കുക എന്ന് തന്നെയാണ് അർഥം. ഒരു കാരണ വശാലും പൊതു മേഖലകൾ പാടില്ല എന്ന് ശഠിക്കുന്നത് ചൂഷണം ശക്തമാക്കണം എന്ന അടിസ്ഥാനത്തിൽ തന്നെയാണ്. ഇവിടെ നിഷ്പക്ഷനാവുക എന്നു പറഞ്ഞാൽ ഞാൻ ചൂഷണത്തെ അംഗീകരിക്കുന്നു എന്നാണു അർഥം."യുക്തിവാദം" വെറും വാദം മാത്രമാണ്. എന്നാൽ മാർക്സിസം അതല്ല.
"ഈ ലോകത്തെ വ്യാഖ്യാനിക്കാൻ എളുപ്പമാണ്. എന്നാൽ അതിനെ മാറ്റി തീർക്കുക എന്നതാണ് പ്റശ്നം"..കാറൽ മാർക്സ്. ഈ ലോകത്തെ മാറ്റിതീർക്കാൻ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അവരെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റു വിരുദ്ധർ. രവി ചന്ദ്രൻ എന്ന കമ്മ്യൂണിസ്റ്റു വിരുദ്ധനെ അങ്ങനെ കാണുന്നതാണ് ഉചിതം.

2021 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

388. "ഭൗതിക വാദവും "വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും".

                     388. ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും.

"മാർക്സിസം" എല്ലായ്പ്പോഴും യഥാർത്ഥ വസ്തുതകൾ മാത്രം അംഗീകരിക്കുന്നു. ശാസ്ത്രം എപ്പോഴും മാറ്റത്തിന് വിധേയമാണ്. "മാർക്സിസം"  അജയ്യമാണ്, കാരണം അത് സത്യമാണ്. (ലെനിൻ). സത്യത്തെ സത്യമായി നേരിടുക അല്ലാതെ ഒളിച്ചോട്ടം മാർക്സിസത്തിന്റെ പാതയല്ല. അല്ലെങ്കിൽ അസത്യം വിജയിച്ചുകൊണ്ടേ ഇരിക്കും. പണിയെടുക്കുന്നവൻ നരക യാതന അനുഭവിച്ചുകൊണ്ടേയിരിക്കും.
//
ഏതൊരാളും ഏത് മതത്തിലോ ദൈവത്തിലോ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ജനാധിപത്യത്തിൽ മതം ഭരണകൂടത്തിന്റെ അടിസ്ഥാനം ആകരുത് എന്നത് മാത്രമാണ് മാർക്സിസത്തിന്റെ നിലപാട്. നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഭക്ഷണം; മരുന്നുകൾ; ഡോക്ടറുടെ സേവനം; വൈദ്യുതി തുടങ്ങിയവ ജാതി-മതാടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ല എന്നതാണ് അതിന്റെ അടിസ്ഥാനം.  "മതം"  കൈകാര്യം  ചെയ്യുന്നവരെയും  യഥാർത്ഥത്തിൽ നയിക്കുന്നത് "ദൈവം" അല്ല; അവരുടെ യഥാർത്ഥ "സ്വാർത്ഥത" മാത്രം. അത് നേടിയെടുക്കാൻ അവർ നടത്തുന്ന ശ്രമങ്ങളാണ് മതങ്ങളിൽ പിളർപ്പ് ഉണ്ടാകുന്നത്. എല്ലാ മതങ്ങളിലും പിളർപ്പ് ഉണ്ടാക്കുകയും അതിന്റെ നായകത്വം ഏറ്റെടുക്കുകയും ചെയ്യുന്നവർ നിസ്സാര കാര്യങ്ങൾ വളരെ വലിയതായി വിശ്വസിപ്പിച്ച് വിശ്വാസികളെ കൊലപാതകങ്ങളുടെ പാതയിലേക്ക് നയിക്കുന്നു. അവിടെ അവർ വിജയിക്കുന്നത് ദൈവങ്ങളെ ഉപയോഗിച്ചാണ്; ദൈവങ്ങൾക്ക് വേണ്ടിയല്ല. അവിടെ  അവരുടെ സ്വാർത്ഥതയാണ് വിജയിക്കുന്നത്. മുതലാളിത്ത സ്വാർത്ഥതയുടെ മറ്റൊരു മുഖം മാത്രം. ശുദ്ധഗതിക്കാരായ "വിശ്വാസികളാണ്" എല്ലാവർക്കും ആശ്രയം.
//
എല്ലാവരും മനുഷ്യരാണ് എന്ന ചിന്താഗതി വളർന്നു വരാതെ ഭൂമിയിൽ മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകില്ല. ശാസ്ത്ര അറിവുകൾ എല്ലാവർക്കും ആവശ്യമാണ്. അതാകട്ടെ മാനവരാശിയുടെ ആകെ നേട്ടങ്ങളുമാണ്. ശാസ്ത്രത്തിന് മുൻപിൽ മനുഷ്യർ മാത്രം. ജാതി--മതങ്ങൾ ശാസ്ത്രീയമായ അടിസ്ഥാനം ഉള്ളവയല്ല.
//
"ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും" "ദർശനം" അല്ല. മാർക്സിസം ഒരോ കാര്യങ്ങളുടേയും ശാസ്ത്രീയത പരിശോധിക്കുന്ന അടിസ്ഥാന വസ്തുതകളാണ്. "ദർശനം" എന്നത് കേവലം ഉപദേശങ്ങളോ നിർദ്ദേശങ്ങളോ ആണ്. ഉദാഹരണം - ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്; നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; "സത്യ മേവ ജയതേ" തുടങ്ങിയവ. അവ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ശാസ്ത്രം അങ്ങനെയല്ല. "പ്രാണവായു" ജീവന്റെ നിലനിൽപ്പിന് ഒഴിവാക്കാനാവില്ല എന്നതുപോലെ സത്യങ്ങൾ മാത്രമാണ്. ഏത് മതഗ്രന്ഥങ്ങളും നിലവിൽ വരുന്ന കാലത്തെ ശാസ്ത്ര അറിവുകളേ അതിൽ ഉണ്ടാവുകയുള്ളു. അതിനർത്ഥം അവയുടെ സൃഷ്ടി മനുഷ്യരുടേത് മാത്രം ആണെന്നാണ്. മന്ദബുദ്ധികൾക്ക് അത് മനസിലാവില്ല. മനസിലാവുന്ന പെരും കള്ളന്മാർ മതത്തിൽ നിന്നും മുതലെടുപ്പ് നടത്താൻ അത് രഹസ്യമാക്കി വയ്ക്കും). വെറും പാവങ്ങൾ മരിച്ചാൽ സ്വർഗ്ഗത്ത് എത്താമെന്ന് കരുതി അവയിലെ വിഡ്ഢിത്തങ്ങൾ പൂർണമായും വിശ്വസിക്കും. അന്തരീക്ഷ വായു ഭൂമിയിൽ മാത്രമേ ഉള്ളു എന്ന കാര്യം പോലും ആരും ഓർക്കുകയില്ല. മനസ് എന്നത് തലച്ചോറിന്റെ ഒരു ഭാഗം മാത്രം ആണെന്നതും മരണത്തോടെ അത് ഇല്ലാതാവുകയാണെന്ന വസ്തുതയും എത്രമാത്രം വിദ്യാഭ്യാസം നേടിയാലും ആരിലും എത്തില്ല.
//
(1). . ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും യഥാർത്ഥത്തിൽ രണ്ടു വിഭാഗങ്ങളാണ്.
ഭൗതിക  പദാർത്ഥമാണ് അടിസ്ഥാനമായിട്ടുള്ളത്;  അതാണ് ആശയങ്ങളുടെ  അടിത്തറ എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം (MATERIALISM). മാനവരാശി ഇന്നോളം ആർജ്ജിച്ചിട്ടുള്ള എല്ലാവിധ ശാസ്ത്രീയ അറിവുകളും അംഗീകരിക്കുന്നു എന്നതാണ് മാർക്സിസത്തിന്റെ സവിശേഷത. അങ്ങനെയുള്ള നിലപാടുള്ള മറ്റൊരു ആശയ സംഹിതകളും ഇന്നോളം ഉണ്ടായിട്ടില്ല.
. .ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം" അഥവാ "ആശയ വാദം". "ആത്മീയ വാദം" അല്ലെങ്കിൽ "ദൈവീക വാദം" അനുസരിച്ച് ആദ്യം "സ്വയം" എങ്ങനെയോ "ആത്മാവ്" അല്ലെങ്കിൽ "ദൈവം" ഉണ്ടായി. പിന്നീട് മേൽപ്പടി "ദൈവം" അല്ലെങ്കിൽ "പരിശുദ്ധാത്മാവ് " ഒരോന്നായി എല്ലാം സൃഷ്ടിച്ചു. ഇത് എല്ലാ മതങ്ങളുടേയും നിലപാടാണ്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്രീ--പുരുഷ സംയോജനത്തിൽ കൂടി ആണെങ്കിലും പൊതുവെ മതങ്ങൾ അത് അംഗീകരിക്കാൻ ഒരുക്കമല്ല. "പുരുഷന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചു" (ബൈബിൾ) തുടങ്ങിയ വിചിത്ര കഥകൾ ആണ് മതങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുക. ആളുകളിൽ ബഹുഭൂരിപക്ഷത്തിന്റെയും ദയനീയമായ ചിന്താശൂന്യതയാണ് മതങ്ങളുടെ നിലനിൽപ്പിന് ആധാരം. "മനുസ്മൃതി" അനുസരിച്ച് പരിശുദ്ധാത്മാവ് ജലത്തിൽ "ബീജം" നിക്ഷേപിച്ചു. അത് ഒരു സംവത്സരം കൊണ്ട് സ്വർണ വർണത്തിൽ ഭീമാകാരമായ അണ്ഡമായി വളരുകയും അത് പിളർന്ന് ബ്രഹ്‌മാവ്‌ ഉണ്ടാവുകയും ചെയ്തു. ഏറെക്കുറെ ബൈബിളിൽ പറയുന്നതും ഇങ്ങനെയൊക്കെ തന്നെ. കാറൽ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് എത്രയോ കാലങ്ങൾ കൊണ്ടാണ് ഒരു ഭാഷ രൂപപ്പെടുന്നത് എന്ന് പോലും ആരും കണക്കിലെടുക്കാറില്ല എന്നാണ്. സത്യം "സത്യമല്ല" എന്നു സ്ഥാപിക്കാനാണ് എല്ലാ മതങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വ്യക്തമാകാൻ "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്ന "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം കൂടി കാണണം.
//
പ്രപഞ്ചത്തിന്റെ അനന്തതയാണ് ആകാശം. യഥാർത്ഥത്തിൽ "ആകാശം" എന്ന ഒന്ന് ഇല്ല. എന്നാൽ "ഖുർആനിൽ" പറയുന്നത് ആകാശത്തിന് 7 തട്ടുകൾ ഉണ്ട് എന്നാണ്. കൂടാതെ അവിടെ
"സ്വർഗം" എന്ന സംഗതിയില്ല. അന്തരീക്ഷവായു ഇല്ല എന്നതാണ് വിഷയം. മരണാനന്തരം ജീവിതം ഇല്ല എന്ന് വസ്തുത ബോധ്യപ്പെടുമ്പോൾ എല്ലാ മതങ്ങളും ഇല്ലാതാകും.
എന്നാൽ മതം രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന ദുഷ്ടബുദ്ധികൾ അത് അനുവദിക്കില്ല. നിഷ്‌ക്കളങ്കരായ സാധാരണക്കാരുടെ എല്ലാം "ദൈവനിശ്ചയം" ആണെന്ന ശുദ്ധ വിശ്വാസം അവർക്കു മന സമാധാനം നൽകുമെങ്കിലും അതുതന്നെയാണ് മനുഷ്യനെ, നിരപരാധികളെ കൊന്നൊടുക്കുന്ന "ശക്തി" ആയി വർഗീയ രാഷ്ട്രീയക്കാരുടെ അടിത്തറ എന്നതും വസ്തുതയാണ്. അവരാകട്ടെ ജനങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുന്നതിൽ വിമുഖരുമാണ്. കാര്യമായ ചിന്താശേഷി ഇല്ലാത്ത; സാധാരണക്കാർക്ക് ഏത് മതത്തിലോ വിശ്വാസത്തിലോ തുടരാം എന്ന നിലപാട് സ്വീകരിക്കുമ്പോൾ തന്നെ മനുഷ്യർ അനുഭവിക്കുന്ന ദാരിദ്ര്യവും ജീവിത യാതനകളും "ദൈവ നിശ്ചയം" ആണെന്ന മതങ്ങളുടെ നിലപാട് ഭൗതികവാദം അംഗീകരിക്കുന്നില്ല. കാരണം "ദൈവം കൊടുത്തത്" എന്ന വാദത്തിൽ സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗം അവർക്ക് ഉപയോഗിക്കാവുന്നതിന്റെ പരമാവധിയിലേറെ സമ്പത്തിന്റെ ഉടമകൾ ആകുന്നതിന്റെ പിന്നിലെ സാമൂഹ്യ ദ്രോഹം പരിശോധിക്കാതിരിക്കാനാവില്ല.
//
മനുവിന്റെ "സ്മൃതി" കളുടെ ഏറ്റവും വലിയ വികലത സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കുന്ന വിധത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് "സ്ത്രീ - പുരുഷ" യോചിപ്പ്‌ ആവശ്യമാണെന്ന വസ്തുത അദ്ദേഹം മനസിലാക്കിയില്ല എന്നതാണ്.
ഡോ. ബി ആർ അംബേദ്‌കർ 1927 ഡിസമ്പർ 21 ന് "മനുസ്മൃതി" കത്തിച്ചത് അതിലെ അശാസ്ത്രീയതയും മനുഷ്യരെ മനുഷ്യരായി കാണാത്ത വികലമായ സാമൂഹ്യ വീക്ഷണവുമായിരുന്നു. ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്‌മണനും നെഞ്ചത്ത് നിന്നും
ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് മനുസ്മൃതി പറയുന്നത്. (ഭാവനയിൽ ആർക്കും എന്തും എഴുതാം. എന്നാൽ അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് ആകരുത്) ഏതിന്റെയെങ്കിലും മുഖത്ത് നിന്നും അല്ലെങ്കിൽ ഏതെങ്കിലും ശരീരഭാഗങ്ങളിൽ നിന്നും ജീവനുള്ള എന്തെങ്കിലും ഉണ്ടാകും എന്ന് ഈ കാലത്തും കരുതണമെങ്കിൽ അവർ മാനസിക രോഗികൾ ആയിരിക്കണം. അതിനും പുറമെ സ്ത്രീകൾ ഒരു വിഭാഗത്തിലും ഉണ്ടായിട്ടുള്ളതായി "മനുസ്മൃതി" പറയുന്നില്ല.
//
. .മാർക്സിസം അംഗീകരിക്കുന്നത് ഡാർവിന്റെ "പരിണാമ വാദവും" ലൂയീസ് എച് മോർഗന്റെ നരവംശ ശാസ്ത്ര പഠനവും ആണ്. രണ്ടുകാലിൽ നിവർന്നു നിൽക്കാനും രണ്ടു കണ്ണുകളും ഉപയോഗിച്ച് പരിതസ്ഥിതിയെ കൂടുതൽ മനസിലാക്കാനും കഴിഞ്ഞതാണ് മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യന്റെ "തലച്ചോറിനെ" വ്യത്യസ്തനാക്കുന്നത് എന്നതാണ് നരവംശ ശാസ്ത്റ പഠനങ്ങളുടെ അടിസ്ഥാനം. "ചിന്ത"യെ ചിന്തിക്കുന്ന ജൈവ പദാർത്ഥമായ "തലച്ചോറ് " ൽ നിന്നും വേർ തിരിക്കാനാവില്ല എന്നതാണ് ഭൗതിക വാദത്തിൽ കാറൽ മാർക്സിന്റെ അടിസ്ഥാനപരമായ കണ്ടെത്തൽ. മാർക്സിന് മുൻപ് ഏതിന്റെയും അടിസ്ഥാനം "ആശയം" ആണെന്നായിരുന്നു ഭൗതിക വാദത്തിലെ പൊതു ധാരണ. "ആശയത്തിൽ" തലകുത്തിനിന്ന ഭൗതിക വാദത്തെ മാർക്സ് "തലച്ചോറ് " എന്ന ജൈവപദാർത്ഥത്തിൽ ഉറപ്പിച്ച് തല നേരെയാക്കി രണ്ടു കാലിൽ നിർത്തി. ആരുടെയെങ്കിലും തലച്ചോറിന്റെ പ്രവർത്തനമായ ചിന്തയിലൂടെ അല്ലാതെ ആശയങ്ങൾ ശൂന്യതയിൽ ഉണ്ടാവില്ല എന്ന് സ്ഥാപിച്ചുകൊണ്ട് മാർക്സ് ഭൗതികവാദത്തിന് കരുത്തും ആത്മവിശ്വാസവും നൽകി.
//
ഇതിനു നേരെ വിപരീതമാണ് ആത്മീയ വാദം അല്ലെങ്കിൽ ആശയവാദത്തിന്റെ നിലപാട്. "ആത്മാവ് " എന്ന് അറിയപ്പെടുന്നത് യഥാർത്ഥത്തിൽ ഏതൊരാളുടെയും തലച്ചോറിന്റെ ഭാഗമായ "മനസ് " ആണ്. അറിയുന്നതും മനസിലാക്കുന്നതുമായ കാര്യങ്ങൾ സൂക്ഷിക്കുന്ന തലച്ചോറിന്റെ ഭാഗം ആരുടേയും മരണത്തോടെ (മസ്തിഷ്ക മരണം) ഇല്ലാതാകുന്നതാണ്. എന്നാൽ എല്ലാവരും മരിക്കുമ്പോൾ "മനസ്" (ആത്മാവ് ) ശരീരത്തിൽ നിന്നും രക്ഷപെട്ടുപോകും എന്നതാണ് എല്ലാ മതങ്ങളുടെയും നിലപാട്.
//
പ്രപഞ്ചത്തിന്റെ ഏതോ കോണിലിരുന്ന് "ദൈവം" എല്ലാം നിയന്ത്രിക്കുകയാണ് എന്നായിരുന്നു മാര്ക്സിന് മുൻപ് എല്ലാവരുടെയും ധാരണ. എന്നാൽ അത് ആരുടെയോ ആശയം അല്ലെങ്കിൽ ഭാവന മാത്രം ആണെന്ന് മാർക്സ് സ്ഥാപിച്ചു. ലക്ഷക്കണക്കിന് വർഷങ്ങളിലൂടെയുള്ള മാനവരാശിയുടെ അറിവിന്റെ വളർച്ചയിൽ ഉണ്ടായിട്ടുള്ള ലക്ഷക്കണക്കായ ആശയങ്ങളിൽ ഒന്ന് മാത്രമാണ് "ദൈവം." "അഗ്നി"യുടെ കണ്ടുപിടുത്തമായി താരതമ്മ്യപ്പെടുത്തിയാൽ, പ്രാണവായുവിന്റെ (ഓക്സിജൻ) പ്രവർത്തനം മനസ്സിലാക്കിയാൽ; ഗണിത ശാസ്ത്രം ആകെ കണക്കിലെടുത്താൽ "ദൈവം" അത്ര ഗൗരവം ഉള്ളതല്ല. കാരണം പ്രാണവായു ഇല്ലെങ്കിൽ ജീവജാലങ്ങളോ അഗ്നിയോ ഉണ്ടാവില്ല. എന്നാൽ ഇവയാകെ നമ്മുടെ പൂർവികരിൽ ചിന്താശീല മുള്ളവരുടെ ആശയങ്ങളാണ്; അവരുടെ തലച്ചോറിന്റെ; ചിന്തയുടെ ഫലമാണ്.
//
ശാസ്ത്രീയമായി പ്രപഞ്ചം അനുഭവപ്പെടുന്നത് പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും രൂപത്തിലാണ്. ഭൂമിയേക്കാൾ പതിമൂന്ന് ലക്ഷത്തിലധികം വലിപ്പമുള്ള; ലക്ഷക്കണക്കിന്‌ ഡിഗ്രി സെൽഷ്യസിൽ കത്തി ജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രമാണ് സൂര്യൻ. ഹൈഡ്രജൻ ഹീലിയമായി മാറുന്ന പ്രവർത്തനമാണ് സൂര്യനിൽ നടക്കുന്നത്. വൈദ്യുത തരംഗങ്ങൾ ആയിട്ടാണ് സൂര്യന്റെ ചൂടും പ്രകാശവും ഭൂമിയിലും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലും എത്തുന്നത്. അതാണ് "സോളാർ എനർജി" യുടെയും ഇടിമിന്നലിന്റെയും അടിസ്ഥാനം. ഭൗതിക "പദാർത്ഥം" എന്തെന്ന് നമുക്കറിയാം. എന്നാൽ ചലനത്തിൽ നിന്നും ഉണ്ടാകുന്ന വൈദ്യുതി ഉൾപ്പെടെയുള്ള "ഊർജത്തെ" നമുക്ക് അനുഭവത്തിൽ നിന്ന് മാത്രമേ അറിയാൻ ആവുകയുള്ളു. ഭൂമിയുടെ ഭൂകേന്ദ്രത്തിലേക്കുള്ള അതിശക്തമായ ആകർഷണ ശക്തി ഇല്ലെങ്കിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവില്ല; നമുക്ക് ഭാരം അനുഭവപ്പെടില്ല, ഭൂമിയിൽ നിൽക്കാൻ പോലും ആവില്ല. ഇവയാകെ ശാസ്ത്രീയമായ കണ്ടെത്തലുകളാണ്; തലച്ചോറ് എന്ന ജൈവ പദാർത്ഥത്തിന്റെ; ചിന്തയുടെ പ്രവർത്തന ഫലമാണ്.
//
പ്രാചീന ശിലായുഗം മുതലാണ് മനുഷ്യ ചരിത്റം ആരംഭിക്കുന്നത് എന്നതും അന്ന് ഏതെങ്കിലും ഭാഷയോ മതങ്ങളോ ദൈവങ്ങളോ ഉണ്ടായിരുന്നില്ല എന്നതും ആശയവാദികൾ കണക്കിലെടുക്കണം. മാർക്സിന് മുൻപുണ്ടായിരുന്ന ജർമ്മൻ തത്വ ചിന്തകരായിരുന്ന ഹെഗൽ ഉൾപ്പെടെയുള്ളവരുടെ ധാരണ എല്ലാത്തിന്റെയും അടിസ്ഥാനം "ആശയം" ആണെന്നായിരുന്നു. മാനവ പുരോഗതിയിൽ ഉണ്ടായ നിരവധി ആശയങ്ങളിൽ ഒന്നാണ് നിരവധിയായ ദൈവങ്ങൾ. മറ്റൊന്നാണ് ഗണിത ശാസ്ത്റം. യാതൊരു ആശയവും ശൂന്യതയിൽ നിന്നും ഉണ്ടാവില്ല എന്നതും "ആദിയിൽ വചനം ഉണ്ടായി, ദൈവം ഉണ്ടായി" തുടങ്ങിയ ആശയങ്ങൾ പൂർവികരിൽ ആരുടെയൊക്കെയോ ആണെന്നതും ആശയവാദികൾ അംഗീകരിക്കുന്നില്ല. ഏത് മതത്തിന്റെയാണ് യഥാർത്ഥ ദൈവം എന്നത് കണക്കിലെടുക്കാതെ ദൈവത്തിന്റെ പേരിൽ പരസ്‌പരം നടത്തുന്ന കൊലപാതകങ്ങൾ ആണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. അത് ഈ കാലത്തും തുടരുകയാണ്. "ദൈവങ്ങളുടെ" പേരിലുള്ള കൊലപാതങ്ങളുടെ അടിസ്ഥാനം യഥാർത്ഥത്തിൽ പച്ചയായ സ്വാർത്ഥത മാത്റമാണ്. തങ്ങളുടേത് മാത്റമാണ് യഥാർത്ഥ ദൈവം എന്നതാണ് എല്ലാ മതങ്ങളുടേയും നിലപാട്. മറ്റു ജീവജാലങ്ങൾ എങ്ങനെയാണ് ഉണ്ടായത് എന്നത് ഒരു മതവും കണക്കിലെടുക്കുന്നില്ല.
//
. ."വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം" എന്നത് മാർക്സിക്സത്തിന്റെ ശാസ്ത്രീയ മായപരിശോധനാ രീതിയാണ്. അതിൽ ഒന്ന് മാത്റമാണ് "വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട് " എന്നത്. എല്ലാവരുടെയും "ശ്വാസ --ഉഛ്വാസം" പോലും ഇതിന്‌ ഉദാഹരണമാണ്. "അകത്തേക്ക് " എന്നതിന്റെ വിപരീതമാണ് "പുറത്തേയ്ക്ക് " എന്നത്. ജീവനുള്ള എല്ലാത്തിനും ഇത് ബാധകമാണ്. മറ്റൊന്നാണ് ജനനവും മരണവും. പ്രവർത്തനവും പ്രതി പ്രവർത്തനവും തമ്മിൽ വേർ തിരിക്കാനാവില്ല. ഇവയെല്ലാം വസ്തുതകൾ മാത്രമാണ്. എന്നാൽ എല്ലാ മതങ്ങളുടെയും അടിസ്ഥാനം "അശാസ്ത്റീയത" മാത്റമാണ്."നിഷ്കളങ്കമായ" ദൈവ വിശ്വാസം" ശുദ്ധഗതിക്കാരിൽ മനഃസമാധാനത്തിന് ഇടയാക്കുമെങ്കിലും അത് തന്നെയാണ് മത ഭീകര സൃഷ്ടിക്കുന്നത് എന്നതും വിസ്മരിക്കാനാവില്ല. ഇന്ത്യയുടെ ഭരണം തന്നെ ഹിന്ദുമത ഭീകരുടെ കൈകളിൽ ആണെന്നതും അഫ്‌ഗാനിസ്ഥാനിൽ ഗർഭിണികളെപോലും കൊന്നൊടുക്കുന്നതും "ശുദ്ധ" വിശ്വാസം എന്നതിന്റെ മറുവശം ആണ്. 2002 ൽ ഗുജറാത്തിൽ നാലായിരം നിരപരാധികളെ കൊന്നൊടുക്കുന്നതിന് കൂട്ട് നിന്നു എന്നതാണ് നരേന്ദ്രമോഡി എന്ന ഇൻഡ്യൻ പ്രധാനമന്ത്രിയുടെ അധിക യോഗ്യത.
//
മാർക്സിസം ഏത് കാര്യങ്ങളും പരിശോധിക്കുന്നത് ശാസ്ത്രീയമായ രീതിയിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടാറില്ല. ഏറ്റവും ലളിതമായ ഒരു ഉദാഹരണം മാത്റം ഇവിടെ ചേർക്കുന്നു. വസ്തുനിഷ്ടമായി, ശാസ്ത്രീയമായി (മനഃശാസ്ത്രം, ഗണിത ശാസ്ത്രം ഉൾപ്പെടെ) തെളിയിക്കാൻ കഴിയുന്ന ഏത് കാര്യവും മാർക്സിസം അംഗീകരിക്കും. എന്നാൽ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തവ മാർക്സിസം അംഗീകരിക്കില്ല. യാതൊരു വിധ ഉഡായിപ്പുകളും മാർക്സിസത്തിൽ ചിലവാകില്ല എന്നർത്ഥം.
/
. . "ഏതൊന്നും അതാണ് താനും; എന്നാൽ അതല്ല താനും" എന്നത്
കാറൽ മാർക്സിനു മുൻപ് ശ്രീ.ബുദ്ധന്റെ കണ്ടെത്തലാണ്. എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമാണ്. എല്ലാത്തിലും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഒരു ശിശു എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അത് നമ്മുടെ ശ്രധയിൽ വരുന്നത് പിന്നീട് മാത്റമാണ്. അപ്പപ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ ശ്രധയിൽ വരുന്നില്ല എന്ന് മാത്റം. ഇത് എല്ലാവർക്കും; എല്ലാ കാര്യങ്ങൾക്കും ബാധകമാണ്.
"ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും." എന്നത്. ഇത് വായിക്കുന്ന ആൾ ഇപ്പോഴുള്ള സ്ഥിതിയിൽ ആയിരുന്നില്ല പത്തു കൊല്ലം മുൻപ്. എന്നാൽ അതേ ആൾ തന്നെയാണ് താനും. എന്നാൽ അല്ല താനും. എപ്പോഴാണ് അയാളിൽ മാറ്റം വന്നത്? ഇപ്പോഴുള്ള ആളും ആയിരിക്കില്ല ഇനിയും പത്ത് കൊല്ലം കഴിഞ്ഞാൽ. എന്നാൽ ആണ് താനും. എല്ലാത്തിലും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു. നാം വാങ്ങുന്ന വസ്തുക്കൾക്ക് ഒരു വർഷത്തെ ഗാരന്റി; അല്ലെങ്കിൽ രണ്ടു വർഷത്തെ ഗാരന്റി എന്നൊക്കെ പറയും. നിശ്ചിത കാലാവധി കഴിയുമ്പോൾ അവ പഴയതായി, ചിലപ്പോൾ ഉപയോഗ ശൂന്യമാകും. എപ്പോഴാണ് അത് പഴയതായത്? ഓരോ സെക്കന്റിലും സംഭവിച്ച മാറ്റം മൂലം ആ വസ്തുക്കൾ പഴയതായി.
അപ്പോൾ "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്നത് ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്.
//
ശാസ്ത്ര ബോധത്തിലേക്ക് മാനവ രാശിയെ എത്തിച്ചുകൊണ്ടല്ലാതെ മത ഭീകരത ഇല്ലാതാക്കാനാവില്ല.
ഇസ്രായേലിൽ കൊല്ലുന്നവരും മരിക്കുന്നവരും യഥാർത്ഥത്തിൽ ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ ആ ദൈവം രണ്ട് പേരുകളിലാണ് അറിയപ്പെടുന്നത് എന്ന് മാത്രം. അല്പമെങ്കിലും മനുഷ്യത്വം രണ്ടു കൂട്ടരിലും ഉണ്ടെങ്കിൽ കൂട്ടക്കൊലകളെ ഒഴിവാക്കാം. ദൈവവിശ്വാസം രാഷ്ട്രീയം ആയി കാണാതെ വ്യക്തിപരമായി കാണുന്നതായാൽ ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ഒഴിവാകും.
ഇൻഡ്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള മതേതര കാഴ്ചപ്പാട് തന്നെ ആയിരിക്കണം ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യം ആയാലും സ്വീകരിക്കാൻ കഴിയുക. എന്നാൽ അന്ധ വിശ്വാസങ്ങൾക്കുപരി ശാസ്ത്രീയ കാഴ്ചപ്പാടുകൾ ആയിരിക്കണം ഭരണകൂടം സ്വീകരിക്കേണ്ടത്.
//
.
388. (2). "ഭൗതിക വാദവും "വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും".
മാർക്സിസതിന്റെ ഭാഗമായ; ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണമാണ്; സാമൂഹ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിശോധിക്കുന്ന രീതിയാണ് ഭൗതിക വാദം. ഏതെങ്കിലും രൂപത്തിലുള്ള ഭൗതിക പദാർഥത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ലാത്തതും; ആവർത്തിച്ച് തെളിയിക്കാൻ കഴിയാത്തതും ഭൗതിക വാദം (ശാസ്ത്രം) അന്ഗീകരിക്കുന്നില്ല. "ആത്മാവ് " ഇതുവരെ ശാസ്ത്റം തെളിയിചിട്ടുള്ളതല്ല. (അങ്ങനെയുള്ളവ ആരെങ്കിലും വിശ്വസിക്കുന്നതിനെ മാർക്സിസം എതിർക്കുന്നില്ല). എന്നാൽ അപ്രകാരമുള്ള ആശയങ്ങൾ രാഷ്ട്രീയ ശക്തി ആക്കുന്നതിനെയും മാർക്സിസം അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ആ വിഭാഗത്തിൽ വരുന്നവയാണ്.
വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്. എന്നാൽ ഒരോന്നും വളരെ വിശദമായി പ്രതിപാദിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് അവ മനസിലാക്കാൻ ബുദ്ധിമുട്ടാണ്.
// 
1. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അല്ലെങ്കിൽ പദാർത്ഥമാണ് പ്രധാനം.  അതാണ് ആശയങ്ങളുടെ അടിത്തറ. 
ഭൗതിക പ്രപഞ്ചം ആകെ മായയാണ്; യഥാർത്ഥ ജീവിതം മരണാനന്തരം ആണ്  എന്ന ആത്മീയവാദ നിലപാടുമായി വേണം ഇതിനെ  പരിശോധിക്കുവാൻ.  (ഭഗത് ഗീത; അദ്ധ്യായം രണ്ട്; കൃഷ്ണൻ അർജുനനോട് പറയുന്നത്;  ഭൗതികപ്രപഞ്ചം ആകെ മായയാണ് എന്നാണ്.    ആത്മാവാണ്  നിത്യവും സത്യവും എന്നാണ്.   മാർക്സിസം  അംഗീകരിക്കുന്നത് നാം കാണുന്ന ഭൗതിക പ്രപഞ്ചം ആണ് സത്യം എന്നാണ്.  ആത്മാവ് എന്ന് പറയുന്നത്  മനുഷ്യൻ ജീവനോടെ ഉള്ളപ്പോൾ  അറിയുന്നതും മനസിലാക്കുന്നതുമായ കാര്യങ്ങൾ സൂക്ഷിക്കുന്ന തലച്ചോറിന്റെ ഭാഗം മാത്രമാണ്.  മസ്തിഷ്ക മരണം സംഭവിക്കുമ്പോൾ  എല്ലാം മരിക്കുകയാണ്.  പദാർത്ഥമാണ്  അല്ലെങ്കിൽ  ഭൗതിക വസ്തുക്കളാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതിന്റെ  അടിസ്ഥാനത്തിൽ  മനുഷ്യന്റെ  "തലച്ചോറ് " എന്ന ജൈവ പഥാർത്ഥം ഇല്ലെങ്കിൽ ചിന്തയില്ല;   ആശയങ്ങളും  ഉണ്ടാവില്ല. കാറൽ മാർക്സ്  എന്ന മഹാന്റെ തലച്ചോറും  ചിന്തയും  ഇല്ലായിരുന്നുവെങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല. അതുപോലെ "വ്യാസൻ" ഇല്ലായിരുന്നുവെങ്കിൽ "മഹാഭാരതം" എന്ന ബൃഹത്കൃതിയോ അതിലെ കഥാപാത്റം ആയ "കൃഷ്ണൻ" എന്ന ദൈവമോ ഉണ്ടാകുമായിരുന്നില്ല. മോസസ് ഇല്ലെങ്കിൽ ബൈബിൾ പഴയ നിയമം ഉണ്ടാകുമായിരുന്നില്ല.  മുഹമ്മദ്  ഇല്ലായിരുന്നു വെങ്കിൽ "ഖുർആൻ" എന്ന കൃതിയോ അവയിലെ ഉള്ളടക്കങ്ങളോ ഉണ്ടാകുമായിരുന്നില്ല. പ്രാചീന ശിലായുഗം മുതലാണ് മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നത് എന്നതും അന്ന് ഭാഷകളോ മതങ്ങളോ മനുഷ്യ സൃഷ്ടികളായ ദൈവങ്ങളോ ഉണ്ടാരുന്നില്ല എന്നത് "മനുഷ്യനെ" മനസിലാക്കാൻ കഴിവില്ലാത്ത വർഗീയ വാദികൾ കണക്കിലെടുക്കണം.
//
ഭഗവത്ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർ "പാപയോനിയിൽ" (ജന്മ പാപികൾ) പിറന്നവർ ആയത് കൊണ്ട് മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെങ്കിലും എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹത ഉണ്ടാകും
എന്നാണ്. ഇതിൽ ആദ്യത്തെ അർത്ഥം മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെന്നാണ്. രണ്ടാമത്തെ അർഥം ആണ് "എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹതയ ഉണ്ടാകും"എന്നത്. എന്നാൽ മനുസ്മൃതിയിൽ ഇല്ലാത്ത ഒരു വിട്ടുവീഴ്ച ബ്രാഹ്മണൻ അല്ലാത്ത വേദവ്യാസൻ ശ്രി.കൃഷ്ണന്റെ വാക്കുകളായി ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർക്ക് അനുവദിക്കുണ്ട് എങ്കിലും അത് അനുവദിച്ചു കൊടുക്കാൻ ബ്രാഹ്മണർ (സംഗപരിവാർ) ഒരുക്കമല്ല.
മഹാവിഷ്ണുവിന്റെ അവതാരങ്ങൾ ആണ് ശ്രീ.രാമൻ, കൃഷ്ണൻ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ബ്രാഹ്മണർ സ്വീകരിക്കുന്നത് രാമായണത്തിലെ ശ്രീ രാമനെ മാത്രമാണ്, ഭഗവത് ഗീതയിലെ ശ്രീ. കൃഷ്ണനെയല്ല. കാരണം ശ്രീ. രാമൻ രാമായണത്തിന്റെ അവസാനം മോക്ഷത്തിനായി തപസ്സ് ചെയ്യുന്ന "ശംബൂകൻ" എന്ന ശൂദ്രന്റെ ശിരസ്സ് ഛേദിക്കുകയാണ്. ഒരു വിട്ടുവീഴ്ചക്കും ശ്രീ.രാമൻ ഒരുക്കമല്ല. അതാണ് എവിടെയും സംഗപരിവാർ (ആർ എസ് എസ്) പറയുന്നത് "രാമരാജ്യവും" "ജയ്. ശ്രീ.റാം" എന്ന്
ഉരുവിടണമെന്നും ശഠിക്കുന്നത്. ബ്രാഹ്മണാധിപത്യം സ്ഥാപിച്ചെടുക്കാൻ എല്ലാവരുടേയും പിന്തുണ (വോട്ട്) ലഭിക്കാൻ "ഹിന്ദു രാഷ്ട്രം" എന്ന് പറയുമെങ്കിലും അവിടെ ബ്രാഹ്മണന്റെ ആധിപത്യം എല്ലാവരും അംഗീകരിച്ചിരിക്കണം. അതിന്റെ യഥാർത്ഥ അർത്ഥം സംഘപരിവാർ ജനാധിപത്യം അംഗീകരി ക്കുന്നില്ല എന്നത് മാത്രം. എല്ലാവരെയും ജനങ്ങൾ ആയി കാണാൻ സംഘപരിവാർ ഒരുക്കമല്ല.
//
2. ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും.
3.പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
4. ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
5. വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
6. ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
7. നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
8. അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു.
.
"വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം" "മാർക്സിസ"ത്തിന്റെ ഒരു ഘടകം മാത്രമാണ്. വർഗ സമര സിദ്ധാന്തവും മിച്ചമൂല്യസിദ്ധാന്തം അടക്കമുള്ള മാർക്സിയൻ സാമ്പത്തിക ശാസ്ത്രവും മറ്റ് രണ്ട് ഘടകങ്ങളാണ്.
അല്പം വിശദീകരണം:
1. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
2. ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും.
.. ."ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ. " ഭൗതിക വാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വാചകത്തിന്റെ ആശയം മനസിലാകാതെ വർഗീയ വാദത്തെ നേരിടാൻ ആവില്ല....ഇത് വ്യക്തമാകാൻ "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്ന "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം കൂടി കാണണം. "പ്രപഞ്ചം" എന്ന് നാം കരുതുന്നത് "ബഹിരാകാശം" എന്ന "അനന്തത" യാണ്. സൂര്യൻ എന്ന നക്ഷത്രവും സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളും സൗരയൂധത്തിലെ മാത്രം കാര്യങ്ങളാണ്. സൂര്യനാകട്ടെ ലക്ഷകണക്കായ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ്. അവയാകെ വെറും "മായ" ആണെന്നാണ് ശ്രീ. കൃഷ്ണൻ "പഠിപ്പിക്കു"ന്നത്‌. പാവം വിശ്വാസികൾക്ക് യാതൊരു സംശയവും ഇല്ലാതാനും. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അംഗീകരിക്കുന്നു. തെളിയിക്കാൻ കഴിയാത്തതിനെ ഒന്നും മാർക്സിസം അംഗീകരിക്കുന്നില്ല.
ഇവിടെയാണ് "ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ" എന്ന "മാർക്സിസ" നിലപാട് പ്റസക്തമായി വരുന്നത്. ശാസ്ത്രീയമായി ആർക്കും ഇതുവരെ തെളിയിക്കാൻ കഴിയാത്തതാണ് നാം "കാണുന്നതല്ല; കാണാത്തതാണ് സത്യം" എന്ന എല്ലാ മതങ്ങളുടേയും നിലപാട്. ജീവനുള്ള ശരീരത്തിലെ "തലച്ചോറിന്റെ" ഒരു ഭാഗം മാത്രമായ "മനസ് " നെയാണ് "ആത്മാവ്" ആയി ചിത്രീകരിക്കുന്നതും മരണശേഷം സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുമെന്ന് മതങ്ങൾ അണികളെ "പഠിപ്പിക്കുന്നതും"; മതങ്ങൾ "ആത്മീയ ലോകം" കെട്ടിപ്പടുത്തിരിക്കുന്നതും.
"ഭഗവദ്ഗീത യിൽ പറയുന്ന കാര്യം എല്ലാ മതങ്ങളുടെയും നിലപാട് തന്നെയാണ്. നാം നമുക്ക് ചുറ്റും കാണുന്നത് സത്യം അല്ല, കാണാത്തതാണ് സത്യം എന്ന് വിശ്വസിക്കാൻ എത്രമാത്രം വിദ്യാഭ്യാസം നേടിയിട്ടുള്ളവർക്കും യാതൊരു മടിയും ഇല്ല.
........."ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ."...
. . കാറൽ മാർക്സിന് മുൻപും ഭൗതിക വാദം ഉണ്ടായിരുന്നു. എന്നാൽ മാർക്സിനു മുൻപുണ്ടായിരുന്ന ഫ്രഞ്ച് തത്വ ചിന്തകരായിരുന്ന ദിദരോ യുടെയും വോൾട്ടയറുടെയും റൂസോയുടെയും; ജർമ്മൻ തത്വ ചിന്തകനായിരുന്ന ഹെഗലിന്റെയും പാതയിലാണ് മാർക്സും മുന്നോട്ടുപോയത്. എല്ലാം എപ്പോഴും ഉണ്ട് താനും; ഇല്ല താനും എന്ന വസ്തുത അംഗീകരിച്ചുകൊണ്ടാണ് മാർക്‌സും മുന്നോട്ടു പോയത്. ഭൗതിക പ്രപഞ്ചം എപ്പോഴും മാറ്റത്തിന് വിധേയമാണ്. എന്നാൽ ഹെഗൽ ഉൾപ്പെടെയുള്ള "ഭൗതിക വാദികൾ" എല്ലാം എല്ലാത്തിന്റേയും അടിസ്ഥാനം "ആശയം" (ആത്മാവ് അല്ലെങ്കിൽ ദൈവം) ആണെന്നും പ്രപഞ്ചത്തിന്റെ ഏതോ കോണിലിരുന്ന് "ദൈവം" എല്ലാം നിയന്ത്രിക്കുയാണെന്നും ആണ് വിസ്വസിച്ചിരുന്നത്. എന്നാൽ മാർക്സാകട്ടെ ആശയങ്ങളുടെ അടിസ്ഥാനം "ചിന്ത" ആണെന്നും ചിന്തിക്കുന്നതിന് "തലച്ചോറ് " എന്ന ഭൗതിക പദാർത്ഥം കൂടിയേ കഴിയു എന്നും "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥം ഇല്ലെങ്കിൽ "ചിന്ത" യും ഉണ്ടാവുകയില്ല എന്നും എല്ലാത്തിന്റെയും അടിസ്ഥാനം "ഭൗതിക പദാർത്ഥം" തന്നെ ആണെന്നും സ്ഥാപിച്ചു. അങ്ങനെ "ആശയത്തിൽ തല കുത്തി നിന്ന ഭൗതിക വാദത്തെ" മാർക്സ് "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിൽ നേരെ നിർത്തി; രണ്ടു കാലിൽ തന്നെ ഉറപ്പിച്ചു നിർത്തി. കാറൽ മാർക്സ് എന്ന മഹാന്റെ ചിന്തയുടെ ഫലമാണ് യഥാർത്ഥത്തിൽ "മാർക്സിസം" എന്ന ആശയങ്ങൾ. മാർക്സ് ഇല്ലെങ്കിൽ മാർക്സിസവും ഇല്ല.
. . മത ഗ്രന്ഥങ്ങൾ എല്ലാം രൂപപ്പെട്ടിട്ടുള്ളത് അത് രചിച്ചവരുടെ തലച്ചോറ് എന്ന ഭൗതിക പദാർത്ഥത്തിൽ ഉണ്ടായ ചിന്തയുടെയും അതിന്റെ ഫലമായ ആശയങ്ങളുടെയും ഫലം ആണ്. വാത്മീകിക്ക് (അഗ്നി ശർമ്മ എന്ന ബ്രാഹ്മണൻ) മുമ്പ് രാമായണവും അതിലെ ശ്രീ രാമൻ എന്ന കഥാപാത്റവും ഉണ്ടാവില്ല. വ്യാസന് മുൻപ് "മഹാ ഭാരതവും" അതിലെ കഥാ പാത്റം ആയ ശ്രീ. കൃഷ്ണനും ഉണ്ടാവില്ല. മുഹമ്മദ് നബിക്കു മുൻപ് "ഖുർആനും" അതിലെ ദൈവവും മോസ്സസ്സിനു മുൻപ് ബൈബിളും അതിലെ ദൈവവും ഉണ്ടാവില്ല. മാർക്സ് ചൂണ്ടി കാണിക്കുന്നത് എത്രയോ കാലം കൊണ്ടാണ് ഒരു ഭാഷയും അതിലെ ലിപികളും വാക്കുകളും ഉണ്ടാകുന്നത് എന്നാണ്.
. .ചരിത്റ പരമായ ഭൗതിക വാദവും മാർക്സിസത്തിന്റെ ഭാഗമാണ്. മാനവ രാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലാ യുഗം മുതലാണ് എന്നാണ് മാർക്സിസം അംഗീകരിക്കുന്നത്. അന്ന് ഇന്നുള്ള ഭാഷകളോ മതങ്ങളോ ദൈവങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
.
3.പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
4. ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
5. വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
//
വൈരുധ്യാധിഷ്ഠിത ചലന നിയമം പ്രകൃതി നിയമം.
/
ഏത് ജീവിയും എന്ത് ഭക്ഷണം കഴിക്കണം എന്ന് മറ്റ് ജീവികൾക്ക് തീരുമാനിക്കാൻ ആവില്ല. പ്രകൃതി നിയമങ്ങൾ അനുസരിക്കാൻ അല്ലാതെ അവ ലംഘിക്കാൻ ഒരു ജീവിക്കും ആവില്ല. ആന, പശു, പോത്ത് തുടങ്ങിയവ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവയാണ്. കടുവ, സിംഹം, പുലി തുടങ്ങിയവ മാംസം മാത്രം ഭക്ഷിക്കുന്നവയാണ്. ജീവജാലങ്ങൾ ഉണ്ടാകുന്നവ പോലെ തന്നെ അവ എങ്ങനെ ഇല്ലാതാകണം എന്നതും പ്രകൃതി നിയമം ആണ്. എല്ലാ ജീവികളും സസ്യാഹാരികൾ മാത്രം ആണെങ്കിൽ ക്രമേണ സസ്യങ്ങൾ ഇല്ലാതാകും. അത് അവക്ക് ഭക്ഷണം ഇല്ലാതായി നശിച്ചു പോകാനും ഇടയാക്കും. അത് നിയന്ത്രിക്കാൻ മാംസം മാത്രം ഭക്ഷിക്കുന്നവയും ആവശ്യമാണ്. അവ പ്രകൃതിയുടെ വൈരുദ്ധ്യാത്മികതയുടെ ഭാഗമാണ്. സിംഹങ്ങളുടെ എണ്ണം പെരുകാതിരിക്കാൻ ആൺ സിംഹം സിംഹകുഞ്ഞുങ്ങളെ തന്നെ ഭക്ഷണം ആക്കുന്നുണ്ട്. വൈരുധ്യാധിഷ്ഠിത ചലന നിയമം പ്രകൃതി നിയമം ആണ്. പ്രകൃതി നിയമങ്ങൾ മനുഷ്യ സൃഷ്ടികളായ കൃത്രിമ ദൈവങ്ങൾക്ക് നിയന്ത്രിക്കാൻ ആവില്ല.
//
നൂറു വർഷം മുൻപ് മുൻ പുണ്ടായിരുന്ന ഇന്ത്യയോ അമ്പത് വര്ഷം മുൻപുണ്ടായിരുന്ന ഇന്ത്യയോ അല്ല ഇന്നുള്ളത്. ഒരോ സെക്കന്റിലും ഭൗതിക സാഹചര്യങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം സമൂഹത്തെ ആകെ തന്നെ മാറ്റി തീർത്തുകൊണ്ടിരിക്കുന്നു.
"നാനാത്വത്തിൽ ഏകത്വം" എന്നത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിനും പ്റസക്തമാണ്.
. .കിഴക്കും പടിഞ്ഞാറും രണ്ട് വ്യത്യസ്ത ദിശകളാണ്; ദിക്കുകളാണ്. അതുപോലെ തെക്കും വടക്കും രണ്ടു വ്യസ്ത്യസ്ത ദിശകളാണ്. ഈ നാലു ദിശകളും തമ്മിൽ പരസ്പരം യോചിപ്പുമുണ്ട്; വിയോചിപ്പുമുണ്ട്. നിങ്ങൾ എവിടെ നിൽക്കുന്നുവോ അവിടെ മേൽപ്പറഞ്ഞ നാല് ദിക്കുകളും യോചിക്കുകയാണ്. എന്നാൽ നിങ്ങൾ എവിടേക്കു പോയാലും ഇവയാകെ മാറിക്കൊണ്ടിരിക്കും. നിങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറോട്ടു പോയാൽ കിഴക്ക് നിങ്ങളെ അനുഗമിക്കും. അതിനനുസരിച്ചു പടിഞ്ഞാറ് ദിക്ക് മാറിക്കൊണ്ടിരിക്കും. എന്നാൽ നിങ്ങൾ പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് പോകുന്നതെങ്കിൽ പടിഞ്ഞാറ് ദിക്കും നിങ്ങളെ അനുഗമിക്കും. കിഴക്ക് ദിക്കും നീങ്ങി കൊണ്ടിരിക്കും. ഈ വസ്തുത നിങ്ങൾ തെക്കു നിന്നും വടക്കോട്ടു പോയാലും വടക്കു നിന്നും തെക്കോട്ടു പോയാലും സംഭവിക്കും. എന്നാൽ ഭൂമിക്കു ഗോളാകൃതി ആയതുകൊണ്ട് തെക്കെ ഭാഗം ദക്ഷിണ ദ്രൂവത്തിലും വടക്കേ ഭാഗം ഉത്തര ദ്രൂവത്തിലും അവസാനിക്കും എന്ന് മാത്റം.
.. . നമ്മുടെ സമൂഹത്തിലെ എല്ലാ പ്രതിഭാസങ്ങളിലും വൈരുധ്യങ്ങൾ ഉൾപ്പെടുന്നു. പ്രവർത്തനവും പ്രതി പ്രവർത്തനവും ഉപയോഗപ്പെടുത്തിയാണ് വാഹനത്തിന്റെ ടയർ ഉരുളുന്നത് എങ്കിൽ ബഹിരാകാശത്തിലേക്ക് റോക്കറ്റു വിടുന്നതിന്റെയും പ്രവർത്തന തത്വം അതുതന്നെ. ഗണിത ശാസ്ത്രത്തിൽ അവ കൂട്ടുന്നതും കുറയ്ക്കുന്നതും (+ ; - ) ആണെങ്കിൽ ജീവ മേഖലയിൽ പുരുഷനും സ്ത്റീയും എന്ന നിലക്കാണ്. പൂർണതയുള്ള സ്ത്റീയും പുരുഷനും യോചിച്ചാൽ മാത്റമേ ജീവ ജാലങ്ങളുടെ നിലനിൽപ്പുള്ളൂ. ഏതെങ്കിലും ഒന്നിൽ ന്യൂനത ഉണ്ടെങ്കിൽ പുതിയ ശിശു ഉണ്ടാവില്ല.
.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സാംഭവിച്ചത്...
വർഗ വൈരുധ്യങ്ങൾ എന്തുകൊണ്ട് വർഗ സമരങ്ങൾ ആകുന്നില്ല?
. .വൈരുധ്യാധിഷ്ഠിത ഭൗതികവാദം മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടികളുടെ യഥാർഥ കാരണവും അതുതന്നെയാണ്. അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയും മുതലാളിയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. അടിമ കാല ഘട്ടത്തിലെ "അടിമകൾ" സഹിച്ചിട്ടുള്ള കൊടിയ പീഡനങ്ങളെക്കുറിച്ച് ധാരണ ഇല്ലാതെ "അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യം" എന്ന് ഇന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല. അതുപോലെ ജീവിക്കാൻ വേണ്ടി സ്വന്തം അദ്ധ്വാന ശക്തി ഏതെങ്കിലും ഒരു ബൂർഷ്വാസിക്ക് വിൽക്കുക അല്ലാതെ, അല്ലെങ്കിൽ ആര് തന്നെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കുക അല്ലാതെ, ലെനിന്റെ ഭാഷയിൽ കൂലി അടിമ മാത്റമായ; തൊഴിൽ ചെയ്യുന്ന തൊഴിലാളിയുടെ താൽപ്പര്യവും അവന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് പരമാവധി ധനം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബൂർഷ്വാസിയുടെ താൽപ്പര്യവും തമ്മിലെ വൈരുധ്യം മനസിലാക്കാതെ; സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് മുതലാളിത്തം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമാണ് സോഷ്യലിസം. രണ്ടു വർഗ്ഗങ്ങൾ എന്ന് പറയുമെങ്കിലും യഥാർത്ഥ വൈരുധ്യങ്ങൾ സ്വാർത്ഥതയും സാമൂഹ്യ ബോധവുമായുള്ള വൈരുധ്യമാണ്. സമൂഹമായിട്ടല്ലാതെ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും നിലനിൽക്കാനാവില്ല. എന്നാൽ സമൂഹത്തിന്റെ ആകെ താത്പ്പര്യങ്ങളെ പരിഗണിക്കാതെ സമൂഹത്തിനാകെ എന്ത് സംഭവിച്ചാലും തന്റെ കാര്യം മാത്റം സംരക്ഷിക്കപ്പെടണം എന്നിടത്ത് മുതലാളിത്തം നിലകൊള്ളുന്നു. മുതലാളിത്ത വ്യവസ്ഥ എന്താണ് എന്ന് മനസിലാക്കാതെ, വ്യവസായ വളർച്ച മാത്റം ലക്ഷ്യമാക്കി അത് പ്റോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ചൂഷക വർഗ്ഗങ്ങൾ ശക്തരാവുകയും 1950 കാലത്ത് കാലഹരണപെട്ടുകൊണ്ടിരുന്ന ബ്രാഹ്മണാധിപത്യവും ഹിന്ദു വർഗീയതയും ശക്തമാവുകയും ഇന്ത്യയുടെ തന്നെ ഭരണം കാൽകീഴിലാക്കുന്ന സ്ഥിതിയിലാവുകയും ചെയ്തു.
.
6. ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
7. നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
8. അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു.
. .ദീഘകാലത്തെ പോരാട്ടത്തിലൂടെയാണ് ബ്രിടീഷ് ആധിപത്യത്തിൽ നിന്ന് നമ്മുടെ നാട് മോചിതമായത്. സാംബ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ തൊഴിലാളിവർഗവും ദേശീയ ബൂർഷ്വാസിയും ഒരേ ലക്ഷ്യത്തിലായിരുന്നു. സാംബ്രാജ്യ ശക്തികളുടെ താത്പര്യവും ദേശീയ ബൂർഷ്വാസിയുടെ താത്പര്യങ്ങളും തമ്മിലുള്ള വൈരുധ്യമാണ്; വൈരുധ്യങ്ങളുടെ സംഘടനമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കാരണമായത്. മുതലാളിത്ത താത്പര്യങ്ങളും തൊഴിലാളി വർഗ താത്പര്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ സ്വാഭാവികമായും മുതലാളിത്തം സോഷ്യലിസത്തിന് വഴിമാറണം. എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വം 1950 കാലം മുതൽ സ്വീകരിച്ച "വിപ്ളവ പാത" ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്നാണ്‌. 1950 കാലത്ത് ഒരു ചെറിയ കാലത്തേക്കായി തുടങ്ങിയ നിലപാട് ഇപ്പോൾ നീണ്ട 70 വർഷ കാലമായിട്ടും തുടരുകയാണ്. അതിന്റെ ഭാഗമായി പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണം പോലും എതിർക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. ഇപ്പോഴത്തെ നിലപാട് കമ്മ്യൂണിസ്റ്റുപാര്ടികൾ തിരുത്തുന്ന പക്ഷം ഇൻഡ്യൻ മുതലാളിത്തം സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങുക തന്നെ ചെയ്യും. മുതലാളിത്ത ചൂഷണങ്ങൾക്ക്; ഇപ്പോൾ നടക്കുന്ന കാർഷിക സമരം ഉൾപ്പെടെ; എതിരെ നടക്കുന്ന സമരങ്ങൾ കുതിച്ചു ചാട്ടത്തിലൂടെ തന്നെ മുതലാളിത്ത --സാമ്പ്രാജ്യത്ത താത്പ്പര്യങ്ങൾക്കെതിരായ - ഒരു നല്ല സാമൂഹ്യ വ്യവസ്ഥക്കുള്ള പോരാട്ടമാ കുന്നതാണ്.
//
ചരിത്രപരമായ ഭൗതികവാദം.
//
മാനവരാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലായുഗം മുതലാണ്. അന്ന് ഇന്ന് നാം അറിയുന്ന മതങ്ങളോ ഭാഷകളോ ദൈവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യന്റെ വളർച്ചയുടെ ചരിത്രത്തിൽ സാംസ്കാരിക വളർച്ച വളരെയേറെ ആയതിന്ന് ശേഷം മാത്രമാണ് ഇന്ന് നാം അറിയുന്ന മതങ്ങളും ദൈവങ്ങളും ആവിർഭവിക്കുന്നത്. മനുഷ്യൻ പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒന്നു മാത്രമാണ്. മറ്റ് ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് മനുഷ്യന് രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ കഴിഞ്ഞതാണ്. മറ്റൊന്ന് കൈവിരലുകൾക്ക് "പെരുവിരൽ" ഉപയോഗിച്ച് കൂടുതൽ ശക്തമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതുമാണ്. നാല് കാലിൽ നിൽക്കുന്ന ജീവികൾക്ക് രണ്ട് കണ്ണുകൾ കൊണ്ട് രണ്ട് വശങ്ങൾ ആണ് കാണാൻ കഴിയുക. ആന വലിയ ജീവിയാണെങ്കിലും രണ്ട് വശങ്ങൾ ഒരേ സമയം കാണുന്നത് അവയെകുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നില്ല. എന്നാൽ മനുഷ്യൻ രണ്ടു കണ്ണുകൾ കൊണ്ടും ഒരേ വസ്തു കാണുമ്പോൾ കാണുന്ന വസ്തുവിനെകുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുന്നു എന്നത് മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിച്ചു. അതാണ് മാനവ രാശിക്ക് മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോകാൻ കഴിഞ്ഞത്. തലച്ചോറിന്റെ വളർച്ചയുടെ ഫലമായി കൂടുതൽ ചിന്തിക്കാനും ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ പഠിക്കാനും കഴിഞ്ഞു. ജീവിതം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താനും അറിവിന്റെ പരിധി വർധിപ്പിക്കാനും കഴിഞ്ഞത് സമൂഹമായി ജീവിക്കാൻ കഴിഞ്ഞതിന്റെ ഫലമാണ്. അതിന്റെയൊക്കെ ഫലമാണ് ഭാഷകൾ രൂപപ്പെടുന്നത്. ആന്ഗ്യ ഭാഷയെ തുടർന്നാണ് ശബ്ദഭാഷ ഉണ്ടാകുന്നത്. ശബ്ദ ഭാഷ വളരെയേറെ ഉറച്ച ശേഷമാണ് ലിപികളും ക്രമേണ വാക്കുകളും മറ്റും ഉണ്ടാകുന്നത്. ഗണിതം, ചികിത്സ തുടങ്ങിയവയൊക്കെ എത്രയോ കാലങ്ങൾ കൊണ്ടാണ് രൂപപ്പെടുന്നത് എന്ന് നമുക്ക് ഊഹിക്കാം. സാംസ്കാരിക വളർച്ചയുടെ നിർണായക ഘട്ടങ്ങൾക്ക് ശേഷം മാത്രമാണ് എല്ലാം സൃഷ്ടിച്ചത് ആര് എന്ന ചോദ്യം ഉണ്ടാകുന്നതും "സൃഷ്ടാവിനെ" (ദൈവത്തെ) കണ്ടെത്തുന്നതും.
//
കാട്ടു തീയും കൊടും കാറ്റും ഇടിമിന്നലും ഇടിവെട്ടും പേമാരിയും ഭൂമി കുലുക്കവും ജനനവും മരണവും എല്ലാം മനുഷ്യന്റെ ചിന്തയെ ഭയപ്പെടുത്തിയ കാര്യങ്ങൾ ആയിരുന്നു. അവയ്‌ക്കൊക്കെ കാരണവും കാരണക്കാരനും ആയതിനെക്കുറിച്ച് അന്നത്തെ "ബുദ്ധിമാന്മാർ" എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി ആയി "ദൈവ" ത്തെ കണ്ടു പിടിച്ചു. അങ്ങനെ "കണ്ടു" പിടിച്ചവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. എല്ലാവരും തങ്ങളുടെ "ദൈവം" മാത്രമാണ് യഥാർത്ഥ "ദൈവം" എന്നും മറ്റുള്ള ദൈവങ്ങളൊക്കെ കളവ് ആണെന്നും കൂടെയുള്ളവരെ "പഠിപ്പിച്ചു". മറ്റുള്ളവന്റെ സമ്പത്ത് തട്ടിയെടുക്കാൻ "കള്ള" ദൈവങ്ങൾക്കെതിരെ യുദ്ധവും ആരംഭിച്ചു. മാനവ രാശി ശാസ്ത്രീയമായി വളരുകയും അന്ന് ഭയപ്പെട്ടിരുന്നതിന്റെയൊക്കെ കാരണങ്ങൾ ശാസ്ത്രീയമായി മനസിലാക്കുകയും ചെയ്‌തെങ്കിലും ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ മാത്റം കൂടുതൽ കൂടുതൽ ശക്തമായി തുടരുകയാണ്. കാരണം മറ്റുള്ളവന്റെ സമ്പത്ത് അടിച്ചെടുക്കൽ മാത്രം. മരണാനന്തരമാണ് യഥാർത്ഥ ജീവിതം; മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ പോകാമെന്നും മറ്റുമുള്ള കാര്യങ്ങളിൽ ദൈവങ്ങളിൽ യോചിപ്പ്‌ ഉണ്ടെങ്കിലും പരസ്‌പരമുള്ള ശത്രുതയിൽ ആരും മോശമല്ല.
. .വർഗ വൈരുധ്യങ്ങളും വർഗ സമരവും സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടെയും ആരംഭകാലം മുതൽ തന്നെ ആരംഭിച്ചു എന്നും സമ്പത്തിന്റെ ആധിപത്യമാണ് വർഗ വൈരുധ്യങ്ങളുടെ കാരണം എന്നും നില നിൽക്കുന്ന എല്ലാ നിയമങ്ങളും വിശ്വാസങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ച ഉറപ്പിക്കുന്നതിനായി നിർമിച്ചിട്ടുള്ളതാണെന്നും ഉള്ള വസ്തുതകൾ വിസ്‌മരിച്ചുകൊണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. ഒരു പക്ഷെ അത്തരം കാര്യങ്ങൾ ഒരിടത്തും ചർച്ച വിഷയം ആയിട്ടില്ലായിരിക്കാം.
. .മാർക്സിനെ കുറിച്ച് ഒരിക്കൽ എൻഗൽസ്‌ പറഞ്ഞത് "അദ്ദേഹം മറ്റാരെയും കാൾ വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു" എന്നാണ്‌. യഥാർത്ഥ മാനവരാശിയുടെ ആരംഭം പ്രാചീന ശിലായുഗം മുതൽ ആണെന്നും ക്രമേണയുള്ള മാനവരാശിയുടെ വളർച്ചയിൽ സ്വകാര്യ സ്വത്തു സമ്പ്രദായം നിലവിൽ വരുന്നതിന് മുൻപുള്ള ഒരു കാല ഘട്ടം നിലനിർന്നിരുന്നു. എല്ലാവരും ഒന്നായി വേട്ടയാടുകയും ഒന്നായി കൃഷി ചെയ്യുകയും അവ എല്ലാവരും ചേർന്ന് അനുഭവിക്കുകയും ചെയ്തിരുന്ന ഒരു കാല ഘട്ടം ചരിത്രത്തിൽ ഉണ്ടായിരുന്നു എന്നത് ന്യായമായി അനുമാനിക്കാവുന്നതാണ്. ആ കാലഘട്ടം പ്രാകൃത കമ്മ്യൂണിസം എന്നാണ് മാർക്സിസം കണക്കാക്കുന്നത്. തുടർന്ന് ഗോത്രങ്ങൾ രൂപപ്പെടുകയും ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും പരാജയപ്പെടുന്നവരെ ആദ്യകാലങ്ങളിൽ കൊന്നൊടുക്കുക ആയിരുന്നു എങ്കിൽ ക്രമേണ അവരെ അടിമകൾ ആക്കുകയും അവരുടെ സ്വത്തുക്കൾ (കൃഷി സ്ഥലങ്ങളും കാലി സമ്പത്തും മറ്റും) സ്വന്തമാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ വന്നു. ഗോത്രതലവന്മാരാണ് പിന്നീട് "രാജാവ് " ആയി പരിണമിക്കുന്നത്. അടിമകളെ ഉപയോഗിച്ച് കൂടുതൽ സമ്പത്ത് ഉണ്ടാക്കാമെന്ന് കണ്ടെത്തിയത് അത് ഒരു സാമൂഹ്യ വ്യവസ്ഥ തന്നെ ആക്കി മാറ്റി തീർത്തു. അങ്ങനെയാണ് അടിമ കാലഘട്ടം ആരംഭിക്കുന്നത്. ഫ്യൂഡൽ കാലത്തും അടിമത്തവും നിലനിന്നിരുന്നതായി കണക്കാക്കാം.
//
യഥാർത്ഥത്തിൽ മാർക്സിസം മനസിലാകാത്തവർക്ക് അത് ശാസ്ത്രമാണോ കഥയാണോയെന്നു പിടി കിട്ടുകയില്ല. വൈരുധ്യാധിഷ്ഠിത ഭൗതികവാദം മനസിലാകാതെ മാർക്സിസത്തിന്റെ ശാസ്ത്രീയത ആർക്കും പിടി കിട്ടുകയില്ല. അത് മനസ്സിലാക്കിയവർ ആയിരുന്നില്ല 1950 കാലം മുതൽ ഇന്ത്യയിൽ മാർക്സിസം കൈകാര്യം ചെയ്തത്. അടിമയുടേയും ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയുടേയും മുതലാളിയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. കാറൽ മാർക്സിന് അത് മനസിലായതുകൊണ്ട് ലോകമൊട്ടാകെ തൊഴിലാളികൾ ഒന്നായി സംഘടിച്ചാൽ അവരെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ലെന്ന് മനസിലായി. നിഭാഗ്യവശാൽ മാർക്സിസം കൈകാര്യം ചെയ്യുന്നവർക്ക് ആർക്കും മാർക്സിന് മനസിലായത് മനസിലകുന്നില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് മുതലാളിത്തം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമാണ് സോഷ്യലിസം.
"മാർക്സിസം" മനസിലാകുന്നവർക്ക് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിനോട് ഒരിക്കലും പൊരുത്തപ്പെടാൻ ആവില്ല. അവിടെ തന്നെ ഉറച്ചു നിൽക്കുക എന്നാൽ മാർക്സിസം മനസിലാകുന്നില്ല എന്ന് തന്നെയാണ് അർഥം. അതാണ് ഇന്ത്യയിൽ സോഷ്യലിസം അംഗീകരിക്കാതെ 1950 കാലം മുതൽ 72 വർഷങ്ങൾ കഴിഞ്ഞിട്ടും നൂറ്റി മുപ്പത്തിയഞ്ച് കോടി ജനങ്ങളിലും ഒരു ശതമാനം പോലും മാർക്സിസം അംഗീകരിക്കുന്നവരായി ഉണ്ടാകാത്തത്. അതാണ് ഹിന്ദു വർഗീയവാദികൾ ഇന്ത്യ ഭരിക്കുന്നതിന് ഇടയായിട്ടുള്ളത്. "മാർക്സിസം" മനസിലായി എന്ന് ഭാവിക്കുന്നവർക്ക് തൊഴിലാളിവർഗത്തിന്റെ യാതനകളിലും കഷ്ടപ്പാടുകളിലും ഇന്ത്യ ആര് ഭരിക്കുന്നതിലും യാതൊരു ബുദ്ധിമുട്ടും തോന്നുകയില്ല. അവർക്ക് "രാഷ്ട്രീയം" ആകർഷകമായ ഒരു തൊഴിൽ മാത്റം.
//
(ഇന്ത്യൻ ഭരണ ഘടനയുടെ 51 എ (എച് ) വകുപ്പ് അനുസരിച്ച് ശാസ്ത്രീയ -- അന്യൂഷണ പരിഷ്കരണ മനോഭാവം സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ് ).
//12 02 2021//