2022 ജൂലൈ 30, ശനിയാഴ്‌ച

451 (A) "പാർട്ടി അച്ചടക്കവും "പാർട്ടി ബോധ" വും

                               451 (A)"പാർട്ടി ബോധ"വും "പാർട്ടി അച്ചടക്കവും.

യഥാർത്ഥ "പാർട്ടി ബോധം" എന്നാൽ കമ്മ്യൂണിസ്റ്റു പാർട്ടി അടിസ്ഥാനമാക്കുന്ന "മാർക്സിസം" എന്ന തത്വ ശാസ്ത്റത്തെക്കുറിച്ചുള്ള അറിവും കാറൽ മാർക്സ് ഏത് ജനവിഭാഗങ്ങൾ ക്കായിട്ടാണോ "മാർക്സിസം" എന്ന തത്വശാസ്ത്റം ആവിഷ്ക്കരിച്ചത്, ആ വിഭാഗങ്ങളുടെ യാതനകളെക്കുറിച്ചുള്ള അറിവും അത് പരിഹരിക്കുന്നതിനുള്ള പ്റതിബദ്ധതയുമാണ്. ഒട്ടു മിക്കവാറും സഖാക്കൾ ധരിച്ചിട്ടുള്ളത് അച്ചടക്കം എന്നാൽ അനുസരണ ശീലം മാത്റമാണ് എന്നാണ്. ആ കാര്യങ്ങളിൽ സഖാക്കൾ ഇ എം എസ് , എ കെ ജി, ജ്യോതി ബസു, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ തുടങ്ങിയ സഖാക്കളുടെ 1964 ലെ നിലപാടാണ് ശരിയെന്ന് പിന്നീട് ഇന്ത്യൻ ജനത തെളിയിച്ചു. അന്ന് 101 പേരുള്ള പഴയ സിപിഐ യുടെ നാഷണൽ കൗൺസിലിൽ നിന്നും കേവലം 31 സഖാക്കൾ മാത്രമാണ് ഇറങ്ങിപ്പോന്നത്. നാഷണൽ കൗൺസിലിലെ ബഹുഭൂരിപക്ഷവും ഉണ്ടായിരുന്നിട്ടും സിപിഐക്ക് വളരെക്കാലം കോൺഗ്രസുമായുള്ള സഖ്യം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രതിച്ഛായ പോലും നഷ്ടപ്പെടുകയാണ് ഉണ്ടായത്.കേവലം 31 സഖാക്കൾ ഇറങ്ങിപ്പോന്നാണ് പിന്നീട് സിപിഐ(എം) രൂപീകരിക്കുന്നത്. അന്ന് അവർ "പാർട്ടി അച്ചടക്കമോ പാർട്ടി ഭരണ ഘടനയോ" ആയിരുന്നില്ല കണക്കിലെടുത്തത്; മറിച്ച് തൊഴിലാളി വർഗം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ മാർക്സിസം എന്ന തത്വ ശാസ്ത്റത്തിന്റെ പ്റസക്തിയും ശക്തിയും ആയിരുന്നു അവർ കണക്കിലെടുത്തത്. അന്ന് ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പാർട്ടി മെമ്പർമാരും പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അവരോടൊപ്പം ആണ് നിലകൊണ്ടത്. "ജനകീയ ജനാധിപത്യം" എന്ന യഥാർത്ഥ പാത തന്നെ അവർ സ്വീകരിച്ചു. എന്നാൽ "ജനകീയ ജനാധിപത്യം" എന്നത് മാർക്സിസം മുന്നോട്ട് വയ്ക്കുന്ന "ജനകീയ ജനാധിപത്യ ചൈന" എന്നതിലെ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ ആയ സോഷ്യലിസ്റ്റ് വ്യവസ്ഥയോടൊപ്പം ആയിരിക്കുമെന്ന ജനങ്ങളുടെ ധാരണ തെറ്റായിരുന്നു എന്ന് സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞത് പിന്നീട് മാത്റമാണ്. "മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ" പ്രോത്സാഹിപ്പിച്ചാണ് "ജനകീയ ജനാധിപത്യം" എന്ന് സാധാരണ ജനങ്ങൾ മനസിലായപ്പോൾ ജനങ്ങൾ അകന്നു പോയി. ശരിയായ "ജനങ്ങളുടെ ആധിപത്യം" തന്നെ ആകണമെങ്കിൽ മേൽപ്പറഞ്ഞ ജനങ്ങളുടെ താത്പ്പര്യം സംരക്ഷിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ തന്നെ അംഗീകരിക്കണം. അവിടെയാണ് 1950 കാലം മുതൽ പിന്തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന മാർക്സിസ്റ്റ് വിരുദ്ധ നിലപാട് അപകടം സൃഷ്ടിച്ചത്.
//
സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിലും "പാർട്ടി പരിപാടി" മാറുമോയെന്ന കാര്യത്തിൽ ഇതുവരെ അറിവൊന്നും ഇല്ല. "കരട് രാഷ്ട്രീയപ്രമേയത്തിന്റെ" പ്രഖ്യാപനം നടന്ന പത്രവാർത്തയിൽ നിന്നും വ്യക്തമാകുന്നത് അതിനു സാധ്യത ഇല്ല എന്ന് തന്നെയാണ്. 2002 ൽ ഒരു പാർട്ടി ക്ലാസിൽ പാർട്ടിയുടെ "കാഴ്ചപ്പാട്" മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന് ആണെന്ന് അറിഞ്ഞത് മുതൽ അത് മാർക്സിസ്റ്റ് വിരുദ്ധമാണെന്നും പാർട്ടി പരിപാടി "സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് ആകണം എന്നുമാവശ്യപ്പെട്ട്‌ നിവേദനങ്ങൾ പാർട്ടി കോൺഗ്രസ് നടക്കുന്ന അവസരങ്ങളിൽ എല്ലാം നടത്തി വരികയാണ്. എന്നാൽ അതിനായി നിരത്തുന്ന വസ്തുതകൾ ഒന്നും എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുന്ന പൊളിറ്റ് ബ്യൂറോയുടെ ശ്രദ്ധയിൽ വരുന്നില്ല. ഒരു സാധാരണ സിപിഐ(എം) പാർട്ടി അംഗം മാത്രമായ എനിക്ക് കാര്യങ്ങൾ അറിയാൻ കഴിയുക പത്ര വാർത്തകളിൽ നിന്നോ "റിപ്പോർട്ടിങ്" സമയത്തോ മാത്രമാണ്. 23 മത് പാർട്ടി കോൺഗ്രസിന്റെ അവസരത്തിലെ പാർട്ടിയുടെ ഇന്ത്യ ഒട്ടാകെയുള്ള ദയനീയ സ്ഥിതിയിലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്താത്തിടത്തോളം ഭാവിയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാൻ ആവില്ല. കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നവർക്ക് പണ്ടെന്നോ കേട്ടിട്ടുള്ളത് അല്ലാതെ യാതൊന്നും മനസിലാവില്ലാത്തവർ ആണെന്നത് വളരെ ഏറെ ജനസംഖ്യയുള്ള ഒരു രാജ്യത്തെയാണ് ബാധിക്കുക എന്നത് അവർക്കു മനസിലാവില്ല. പ്രായം പൂർത്തിയായി വിരമിക്കണം എന്നത് അല്ലാതെ അവർക്ക്‌ മറ്റൊന്നും തന്നെ അറിയേണ്ടതുമില്ല. അതാണ് സിപിഐ(എം) പാർട്ടി പരിപാടി "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അല്ല മാർക്സിസം" എന്നതിനും മാറ്റം വരാത്തത്. പാർട്ടി പരിപാടിയുടെ പ്രസക്തി അവർക്ക് തീരെ മനസിലാവില്ല. മുതലാളിത്തം എന്താണ് എന്നതും അവർക്ക് അറിയില്ല. ഇന്ത്യ ഒട്ടാകെ ഒരോ നേതാവും പ്രസംഗിക്കുന്നത് അതിന്റെ അടിസ്ഥാനത്തിൽ ആണ്. പൊതുമേഖലകൾ സ്വകാര്യവത്‌കരിക്കാൻ പാടില്ല എന്നത് ഒരു സമരത്തിന്റെയും ഒരു തെരെഞ്ഞെടുപ്പിന്റേയും ആവശ്യം ആവില്ല. ഇപ്പോൾ അഴിമതി തെറ്റാണ് എന്നത് പ്രസംഗത്തിൽ വരില്ല. കാരണം മുതലാളിത്തത്തിൽ അതും ഉണ്ടാകും. അത് ഒരു ചെറിയ കാര്യം മാത്രം. ബാക്കി ഹിമാലയ പർവതത്തിന്റെ വ്യാപ്തി ഉള്ളതാണ്. അതാണ് കോൺഗ്രസിനോടുള്ള സമീപനത്തിന്റെ അടിസ്ഥാനം. ആ നിലപാട് മാറാതെ ഇന്ത്യയൊട്ടാകെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു മില്ലി മീറ്റർ മുന്നോട്ടു പോകില്ല. ഒരു തെരഞ്ഞെടുപ്പിലും ആരും വിജയിക്കില്ല. ഞാൻ പറയുന്നത് വായിക്കുന്നവർക്കും ഒന്നും മനസിലാവുന്നില്ല എന്നതും എനിക്കറിയാം. ഇപ്പോൾ എഴുപത്തിയഞ്ച് വയസ്‌ ആകുന്ന എന്റെ മരണത്തിന് മുൻപ് എങ്കിലും പാർട്ടി പരിപാടി മാറണം എന്നത് ആണ് എന്റെ അന്ത്യാഭിലാഷം. അതാണ് പാർട്ടി കോണ്ഗ്രസിൽ പ്രതിനിധി കളാകുന്നവർ പാർട്ടി പരിപാടി മാറുന്നില്ലെങ്കിൽ പാർട്ടിയുയുടെ പേരും മാർക്സ്; എൻഗൽസ്; ലെനിൻ തുടങ്ങിയവരുടെ ചിത്രങ്ങളും ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെടണം എന്ന അപേക്ഷിക്കുന്നത്. കാരണം അവരെല്ലാം ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥക്ക് - സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി മാത്രം നില കൊണ്ടിട്ടുള്ളവരാണ്. മുതലാളിത്തം ചൂഷണാടിസ്ഥാന ത്തിൽ ഉള്ള സാമ്പത്തിക വ്യവസ്ത യാണ് എന്ന് അംഗീകരിക്കാതെ ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാന ങ്ങൾക്ക് മുന്നോട്ട് പോകാൻ ആവില്ല. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും മുതലാളിത്ത ചൂഷണ ത്തിന്റെ ഭാഗമാണ്. അതിനെ നേരിടാനുള്ള സാമ്പത്തിക വ്യവസ്ഥയാണ് സോഷ്യലിസം. കാര്യങ്ങൾ മനസ്സിലാക്കാതെ എന്തെങ്കിലും ഒക്കെ തീരുമാനിച്ചാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും. ഇത് സിപിഐ(എം) നും സിപിഐ ക്കും ബാധകമാണ്.
//
2022 ലെ തൃക്കാക്കര അസംബ്ലി ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ മന്ത്രിസഭ പൂർണമായും ആ മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ച് പ്രാവർത്തിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ വളരെയധികം വർദ്ധിക്കുക മാത്റമാണ് ഉണ്ടായത്. 2023 ൽ ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ പുതുപ്പള്ളി അസമ്പ്ളി മണ്ഡലത്തിൽ നടന്ന ഉപ തെരെഞ്ഞെടുപ്പിലും അങ്ങനെതന്നെ സംഭവിച്ചു. 2024 പാർലമെന്റ് തെരെഞ്ഞെടുപ്പിലും പ്രതീക്ഷിച്ചത്പോലെ ഒന്നും സംഭവിച്ചില്ല. പാലക്കാട് ഉപ തെരെഞ്ഞെടുപ്പിലും അത് നാം കണ്ടു. വളരെ ദീർഘമായ കാലത്തേക്ക് മാർക്സിസ്റ്റ് വിരുദ്ധ - ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാട്‌ സ്വീകരിച്ചതുകൊണ്ട് --സ്ഥിരം ശത്രുക്കൾ ഇല്ല--തൊഴിലാളി വർഗ രാഷ്ട്രീയവും ബൂർഷ്വാ രാഷ്ട്രീയം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം എന്നിങ്ങനെ രണ്ട് വിഭാഗം ഉള്ളതായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കോ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കോ അറിവില്ല. "വികസന" ത്തിന്റെ രാഷ്ട്രീയമല്ലാതെ അവർക്ക് മറ്റൊന്നും അറിയില്ല. സോഷ്യലിസത്തിന്റെ ഗുണങ്ങളോ മുതലാളിത്തത്തിന്റെ ദോഷങ്ങളോ പറയാൻ ആവാത്ത അവസ്ഥ. എല്ലാ മതങ്ങളും അവരുടെ അനുയായികളും പണവും പത്രങ്ങളും എല്ലാം തൊഴിലാളി വർഗ രാഷ്ട്രീയത്തിന് എതിരായി നിലകൊള്ളുന്നു. അങ്ങനെ യാതൊന്നും ഉള്ളതായി കരുതുന്നില്ല. പത്രങ്ങൾ എതിരായി നിൽക്കുന്നത് മാത്രം കാണുന്നുണ്ട്. ബാക്കിയെല്ലാം വോട്ട് എണ്ണുമ്പോൾ മാത്രമേ അറിയുകയുള്ളൂ. യഥാർത്ഥത്തിൽ ഇടതുപക്ഷ രാഷ്ട്രീയം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൈമോശം വന്നിട്ടുള്ളത് അല്ലെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി അറിവ് ഉള്ളതായി കാണുന്നില്ല. അതാണ്‌ വർഗീയ വാദികളെ നേരിടുന്നതിൽ കാണുന്ന അപകടം. വർഗീയ വാദം എന്ന് അല്ലാതെ മറ്റ് യാതൊന്നും ആർക്കും പറയാൻ ഇല്ല. അത് പറയണം എങ്കിൽ യഥാർത്ഥ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം പ്രവർത്തന രംഗം ആകണം. അത് മുതലാളിത്തം വളർത്തൽ അല്ല. സോഷ്യലിസ്റ്ററ് വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടം ആണ്. അതാണ് വർഗസമര സിദ്ധാന്തത്തിന് പകരം വർഗസഹകരണ പാത സ്വീകരിച്ചതിന്റെ ഫലം. ഇപ്പോൾ ബംഗാളിലും ത്രിപുരയിലും സംഭവിച്ചിട്ടുള്ളത് അതാണ്. കേരളത്തിലും അത് തന്നെ. ഇന്ത്യ ഒട്ടാകെയും ഉള്ള സ്ഥിതിയും അത് തന്നെ. സോഷ്യലിസത്തോടൊപ്പം അല്ലാതെ മാർക്സിസം ഉണ്ടാവില്ല എന്ന് പറഞ്ഞാൽ ആർക്കും അത് ബോധ്യമാകില്ല. തൊഴിലാളിവർഗ രാഷ്ട്രീയം ഇന്ത്യയിൽ പൂർണ്ണമായും ഇല്ലാതാകുമ്പോഴും അത് നിലനിൽക്കേണ്ട ആവശ്യകത ആർക്കും ബോധ്യമാകുന്നില്ല. അതാണ് പാർട്ടി പരിപാടി ഭേദഗതിക്ക് 2000 ൽ പ്ലീനം നടന്നത് കൊണ്ട് 3000 ൽ മാത്രമേ അടുത്ത പ്ലീനം സാധ്യമാവുകയുള്ളു എന്ന നിലപാട്. 2000 ൽ 1950 കാലം മുതൽ തുടരുന്ന ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന; പഴയ അടിമ ഉടമകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. 1950 കാലത്ത് ഉണ്ടായിരുന്നവർക്ക് വർഗ വൈരുധ്യങ്ങൾ മനസിലാകാതിരുന്നത് കൊണ്ട് സംഭവിച്ച അപകടം ഒരിക്കലും തിരുത്തുന്ന പ്രശ്നവും ഇല്ല? ബംഗാളിലെ അവസ്ഥ കേരളത്തിലും ആയതിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമം. അതാണ് പാർട്ടി പരിപാടിമാരില്ല എന്ന നിലപാട് സൂചിപ്പിക്കുന്നത്.
//
തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷം മനസിലാക്കുന്നില്ല എന്നത് കൊണ്ട് കാറൽ മാർക്സ് ചൂണ്ടിക്കാണിച്ച "എഴുതപെട്ട ചരിത്രമാകെ വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന മാർക്സിന്റെ കണ്ടെത്തൽ ഇല്ലാതാകുന്നില്ല. അമേരിക്കയിൽ അത് റെഡ് ഇന്ത്യൻസിനെ ഉന്മൂലനം ചെയ്തും ആഫ്രിക്കയിൽ കറുത്ത ജനതയോട് കൊടും ക്രൂരത ചെയ്തുമായിരുന്നു. ഇറാൻ--ഇറാക്ക് പ്രദേശങ്ങളിൽ നിന്നും അഫ്‌ഗാനിസ്ഥാൻ വഴി സിന്ധു നദി കടന്ന വന്ന ആര്യന്മാർ അന്നത്തെ ജനത ആയിരുന്ന ദ്രാവിഡ ജനവിഭാഗങ്ങളെ ബഹുഭൂരിപക്ഷത്തേയും കൊന്നൊടുക്കുകയും കൊല്ലാത്തവരെ അടിമകൾ ആക്കുകയും ചെയ്തു. ആര്യന്മാർ "ദേവന്മാർ" ആയും അന്നത്തെ ദ്രാവിഡ ജനതയെ അസുരന്മാരായും അവരെ കൊന്നൊടുക്കേണ്ടതാണ് എന്ന ചിന്ത സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിന്റെ ഓണം ആയി കരുതുന്ന മാവേലി ചക്രവർത്തിയുടെ കഥ അതിൽ ഒന്നു മാത്രമാണ്. ബൈബിൾ പഴയ നിയമത്തിൽ "ഉത്പത്തി: ഭാഗത്തെ ന്യായപ്രമാണങ്ങളിൽ പറയുന്ന കാര്യങ്ങൾ വിഗ്രഹാരധന പാടില്ല; വെളിച്ചപ്പാടിനെ കാണരുത്; മന്ത്രവാദം ചെയ്യരുത്; മുഹൃത്തം നോക്കരുത് തുടങ്ങിയവ ആര്യന്മാർ ഇന്ത്യയിലെ ആദ്യ നിവാസികൾ അല്ല എന്നും അവർ ഇറാൻ--ഇറാക്ക് പ്രദേശങ്ങളിൽ നിന്നും വന്നവരാണ് എന്നുമാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം മാർക്സ് ചൂണ്ടിക്കാണിച്ച ചൂഷക വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭീകര രൂപം മാത്രമാണ്. അതിന് എതിരായ നിലപാട് സ്വീകരിച്ച ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തി. അയ്യായിരത്തോളം ബുദ്ധ ഭിക്ഷുക്കളെ ബ്രാഹ്മണാധിപത്യം ഇന്ത്യയിൽ കൊലചെയ്തു. ഉത്തരേന്ത്യയിൽ മിക്കവാറും മരിക്കാത്തവർ നേപ്പാളിലേക്കും ചൈനയിലേക്കുമായി രക്ഷപെട്ടു. തമ്മിൾ നാട്ടിൽ കഴുവേറ്റി തിരുവിഴ എന്ന സ്ഥലത്ത് അതിന്റെ അടയാളങ്ങൾ ഉണ്ട്. ഗാന്ധിജിയെ കൊല ചെയ്തതും യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം തന്നെയാണ്. സ്വാതന്ത്രിയാനന്തര കാലത്ത് അതിനെ അതിജീവിക്കാൻ ഒരു പരിധിവരെ കഴിഞ്ഞതാണ്. ഡോ. ബി ആർ അംബേദ്ക്കറുടെ ഉൾപ്പെടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും ഇന്ത്യൻ ഭരണ ഘടനയും എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ ബ്രാഹ്‌ണാധിപത്യം ഇപ്പോൾ വീണ്ടും കരുത്താർജിച്ചുകൊണ്ടിരിക്കുന്നു. ഡോ ബി ആർ അംബേദ്ക്കറുടെ പേര് കേൾക്കുന്നത് പോലും ഹിന്ദുത്വ വാദികൾക്ക് സഹിക്കുന്നില്ല.
//
എന്നാൽ ഹിന്ദുത്വ വാദികൾ; യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം വീണ്ടും അതി ശക്തമായി വരുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന മാർക്സിസ്റ്റ് ആശയങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയും അംഗീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയാറാകേണ്ട ഘട്ടത്തിൽ സിപിഐ(എം) "ഹിന്ദുത്വ വാദികൾ ഫാസിസ്റ്റ് അല്ല" എന്ന നിലപാട് സ്വീകരിക്കുന്നത് അവർക്ക് പച്ചക്കൊടി കാണിക്കുന്നതും സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിക്കില്ല എന്നതി ലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സോഷ്യലിസ ത്തോടൊപ്പം അല്ലാതെ മാർക്സിസം നിലനിൽക്കില്ല എന്നത് ഇന്ത്യയിൽ 1950 കാലം മുതൽ 75 വർഷങ്ങളിലെ അനുഭവവും പഠിപ്പിക്കുന്നില്ല.
//
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് വ്യക്തമാക്കുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ പണത്തെ പ്രതിഷ്ഠിച്ചു. "ലാഭം" - പരമാവധി ലാഭം മാത്റം. അത് എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിയരച്ചു. എവിടെയും "സ്വാർത്ഥത" മാത്റം. അവർ പ്രഖ്യാപിച്ചു: "പണത്തിന് മേൽ പരുന്തും പറക്കില്ല". സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. അതിന് പകരം മനുഷ്യന്റെയും മനുഷ്യത്വത്തിന്റേയും ഭരണ ക്രമം ഉണ്ടാകണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. ജനാധിപത്യത്തിൽ അതിന് ജനങ്ങളുടെ തീരുമാനം--അവരുടെ വോട്ട് മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട്എന്നതാണ്. അത് രാജ വാഴ്ചയിൽ ഉണ്ടായിരുന്നില്ല. (എന്റെ ബ്ളോഗ് 501 കൂടി കാണുക). മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിന് അർത്ഥം പണത്തിന്റെ ആധിപത്യം പ്രോത്സാഹിപ്പിക്കുക എന്നതാണ്.
//
നൂറ്റി നാൽപ്പത് കോടിയോളം ജനങ്ങളുള്ള ഇൻഡ്യയിൽ നൂറ്റി മുപ്പതു കോടിയിലധികവും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് അറിയുകയേ വേണ്ട. അവശേഷിക്കുന്ന പത്തു കോടിയിൽ താഴെ വരുന്നവരുടെ കാര്യങ്ങൾക്കാണ്‌ 1950 കാലം മുതൽ കഴിഞ്ഞ 74 വർഷങ്ങളായി പരമ പ്രാധാന്യം നൽകി വരുന്നത്. കാരണം മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എവിടേക്കാണ് പോകുന്നത്, ഇന്ത്യൻ മുതലാളിത്തം എവിടേക്കാണ് പോകുന്നത് എന്നൊക്കെ അറിയണ മെങ്കിൽ മൂന്നാമത് ഒരു കണ്ണ് കൂടെ വേണം. പഴയ റഷ്യയിലോ പഴയ ചൈനയിലോ ലെനിനോ മാവോക്കോ അങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അവർക്ക് മാർക്സിസം എന്താണെന്നും ഏത് ജനങ്ങൾക്ക് വേണ്ടിയാണ് അത് ആവിഷ്ക്കരിച്ചത് എന്നും അറിയുമായിരുന്നു. അവർക്ക് തെറ്റ് പറ്റിയില്ല. ഇന്ത്യയിലും ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനത്തിലധികവും എങ്ങനെയാണ് ജീവിക്കുന്നതെന്ന് മനസിലാക്കുകയും അവക്കുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്‌താൽ അത് പരിഹരിക്കപ്പെടും എന്ന് മാത്രമല്ല ഇന്ത്യ ആര് ഭരിക്കണം എന്നും അവർ തീരുമാനിച്ചു കൊള്ളും. പക്ഷെ അങ്ങനെയുള്ള കാര്യങ്ങളിലേക്കൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ ആലോചിക്കില്ല. ഇന്ത്യൻ മുതലാളിമാരെക്കുറിച്ച് മാത്രമാണ് അവരുടെ വിഷമങ്ങൾ അത്രയും. അവർക്കാകട്ടെ എങ്ങനെ ഇന്ത്യയിൽ ചെങ്കൊടിയുടെ പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കാമെന്ന ആലോചന മാത്റവും.
//
ഇന്ത്യയിലെ ഒരോ സംസ്ഥാന പാർട്ടി യൂണിറ്റുകളും ഒരോ പരമാധികാര യൂണിറ്റുകളാണ്" എന്ന രാഷ്ട്രീയ നിലപാട് എങ്ങനെ ഉണ്ടായി എന്നറിയില്ല. അങ്ങനെയുള്ള നിലപാട് മൂലം കേരളത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ടാകണം എന്ന ധാരണ ഇല്ല. ഗുജറാത്ത്; മധ്യപ്രദേശ്; ഉത്തരപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷികത്തൊഴിലാളിയുടെ ജീവിതം എപ്രകാരം ആണ് എന്നതിൽ യാതൊരു താൽപ്പര്യവും ഇല്ല. കാരണം അവർക്ക് അവരുടെ കാര്യം. നമുക്ക് നമ്മുടെ കാര്യം. കാറൽ മാർക്സ് കണക്കിലെടുത്തത് "ലോകത്ത്‌ ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഇല്ലാതാകാൻ" ആണ് എന്നത് മുതലാളിത്ത വളർച്ച എന്ന നിലപാടിൽ മാറിപ്പോയി. എന്നാൽ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കാർഷിക തൊഴിലാളി യൂണിറ്റുകൾ ഉണ്ടാകണം എന്നും ഏറ്റവും ചുരുങ്ങിയ വേതനം 500 രൂപ എങ്കിലും ആകണം എന്ന നിലപാട് സ്വീകരിച്ചു് ഇന്ത്യ ഒട്ടാകെ പ്രക്ഷോഭണം ആരംഭിച്ചാൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറാൻ അതിടയാക്കും. ആവശ്യമായ കൂലി ലഭിച്ചാൽ സ്വന്തം കുഞ്ഞിന് ഒരു ഉടുപ്പ് വാങ്ങാൻ കാർഷിക തൊഴിലാളി തീരുമാനിച്ചാൽ, ഇന്ത്യയിൽ ചുരുങ്ങിയത് 50 കോടി തെഴിലാളികൾക്കാണ് അങ്ങനെ ഉണ്ടാകുന്നത് എന്നതും അത് ഇന്ത്യയിലെ വസ്ത്ര വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന ചലനം ഇപ്പോൾ ആർക്കും മനസിലാവില്ല. അയാൾ ഒരു വീട് പണിയാൻ തീരുമാനിച്ചാൽ അപ്രകാരം തീരുമാനിക്കുന്നത് ചുരുങ്ങിയത് 50 കോടി തെഴിലാളികൾ ആയിരിക്കും എന്നത് അതുമായി ബന്ധപ്പെട്ട മേഖലയിൽ ഉണ്ടാകുന്ന മാറ്റം ഇപ്പോൾ ആർക്കും മനസിലാവില്ല. അയാൾ ഒരു സൈക്കിൾ വാങ്ങിയാൽ അതിന്റെ ഗുണവും ഇപ്പോൾ ആർക്കും മനസിലാവില്ല കാരണം ഇന്ത്യ ഒട്ടാകെ ചുരുങ്ങിയത് 10 കോടി സൈക്കിൾ ചിലവാകും. ഉള്ളി, തക്കാളി തുടങ്ങിയ കാർഷിക ഉത്പ്പന്നങ്ങൾക്ക് ചുരുങ്ങിയത് 20 രൂപയെങ്കിലും ഒരു കിലോയിൽ ഉണ്ടായാൽ അതിന്റെ ഗുണം കാർഷിക തൊഴിലാളിക്കും ഇന്ത്യക്ക് ആകെയും ഉണ്ടാകും. കാരണം കാർഷിക മേഖലയിലും വാങ്ങൽ ശേഷിയുള്ള ഒരു വലിയ വിഭാഗം ഉണ്ടാകും. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും സിപിഐ(എം) ന് പോലും ചിന്തിക്കാൻ ആവില്ല, കാരണം ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയാണ് ആവശ്യം. അതിന് തൊഴിലാളികൾ അടിമകൾ ആയി ജോലി ചെയ്യണം. അങ്ങനെയൊക്കെ ആണ് ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലോകം കീഴടക്കിയത്. അതാണ് നമുക്കും ആവശ്യം; മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച.
//
ശാസ്ത്രം ഒരോ ദിവസവും വളർന്നു കൊണ്ടിരിക്കുമ്പോൾ ഇന്നത്തെ എല്ലാം നാളെ പഴഞ്ചൻ ആയിരിക്കും എന്ന കാര്യം ആരും ഓർക്കുന്നില്ല. "പൂർണ വളർച്ച" എന്ന ഒരു ഘട്ടം ഒരിക്കലും മുതലാളിത്തത്തിന് ഉണ്ടാവില്ല. 1850 കാലത്ത് മാർക്സ് കണക്കിലെടുത്തത് അന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്ബ്രാജ്യം സൃഷ്ടിച്ച ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ്. അതിന്റെ ഉടമകൾ ഇന്ഗ്ളണ്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ടൈറ്റാനിക് (1912) മുങ്ങി പോയപ്പോൾ സൂപ്പർ ശക്തി ആവി എൻജിൻ ആയിരുന്നു. ഇന്ന് അത് ആറ്റമിക് പവർ ആണ്. ഇന്നലത്തെ ലാൻഡ് ഫോൺ; ഇന്നലത്തെ കമ്പൂട്ടർ; എല്ലാം ഇന്ന് ആറു പഴഞ്ചൻ ആണ്. നാളത്തെ ടെക്‌നോളജി എന്തായിരിക്കും എന്ന് ഇന്ന് ആർക്കും പറയാൻ ആവില്ല. അവികസിത മുതലാളിത്തം ആയിരുന്നിട്ടും പഴയ റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാമോ എന്ന കാര്യത്തിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് എന്താണ് മുതലാളിത്തം എന്നും എന്താണ് മുതലാളിത്ത ചൂഷണം എന്ന് പോലും മനസ്സിലായിരുന്നില്ല. എന്താണ് "മുതലാളിത്തം" എന്ന് പോലും കണക്കിലെടുക്കുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളിലൂടെ ചൂഷക വർഗ്ഗങ്ങൾ സൃഷ്ടിച്ചിട്ടുള്ള ചൂഷണത്തിന് വേണ്ടിയുള്ള നിയമങ്ങളും ആചാരങ്ങളും അടങ്ങുന്ന സാമൂഹ്യ നിയമങ്ങളും അന്ധ വിശ്വാസങ്ങളും അണതിന്റെ അടിത്തറ. അതാണ് ബൂർഷ്വാ പാർട്ടികളുടെ "സമ്പത്തും" ആയുധങ്ങളും. അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ "രാമരാജ്യ "വും; അതിലാണ് ബിജെപി "ഹിന്ദു വാഴ്ച" അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണെന്ന സത്യം അവർ മനസിലാക്കിയില്ല. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ഹിന്ദു വർഗീയ വാദികൾ ഭരിക്കുന്നതിന് ഇടയായത്.
//
മുതലാളിത്തത്തോടൊപ്പം ബൂർഷ്വാസിയുടെ ആധിപത്യം തന്നെ ആയിരിക്കുമെന്ന മാർക്സിന്റെ "സാമ്പത്തിക അടിത്തറയായിരിക്കും രാഷ്ട്റീയവും സാംസ്കാരികവുമായ ഉപരിഘടനയെ നിർണയിക്കുക" എന്ന പ്രാഥമികമായ കണ്ടെത്തൽ വിസ്മരിച്ചു. തന്മൂലം ഏത് ജനവിഭാഗങ്ങൾ ക്കായിട്ടാണോ മാർക്സിസം രൂപം കൊണ്ടത്, ആ ജനവിഭാഗങ്ങൾ അകന്നുപോയി. നൂറ്റി നാൽപ്പത് കോടി ജനങ്ങൾ ഉള്ള രാജ്യത്ത് ഇന്ത്യ ഒട്ടാകെ എടുത്താലും ഒരു കോടി ജനങ്ങൾ പാർട്ടിയോടൊപ്പം പ്രവർത്തനം ആരംഭിച്ച് നൂറു വർഷങ്ങൾക്ക് ശേഷവും ഇല്ല എന്ന സ്ഥിതിയായി. ഇത് പരിഹരിക്കുന്നതിന് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന "കാഴ്ചപ്പാട് " ഉപേക്ഷിക്കുകയും "സേഷ്യലിസം സ്ഥാപിക്കുക" എന്ന യഥാർത്ഥ ലക്‌ഷ്യം അംഗീകരിക്കുകയും ചെയ്‌താൽ മാത്റം മതി. ബാക്കി ഭാഗം മേൽപ്പറഞ്ഞ "യഥാർത്ഥ ജനവിഭാഗങ്ങൾ" തന്നെ നിർവഹിച്ചുകൊള്ളും. പാർട്ടി അവർക്കൊപ്പം ഉണ്ട് എന്ന ധാരണ അവർക്കുണ്ടായാൽ മതി. പക്ഷെ അവരോട് ഒരിക്കലും വിശ്വാസ വഞ്ചന കാണിക്കരുത്. അവർ വോട്ടു മാത്റമല്ല വേണ്ടപ്പോൾ ആവശ്യമെങ്കിൽ ജീവൻ പോലും തന്നുകൊള്ളും. അപ്പോൾ "മാർക്സിസം" എന്ന തത്വ ശാസ്ത്റം അതിന്റെ കടമ നിർവഹിച്ചുകൊള്ളും. "ലക്‌ഷ്യം" മാറിയാൽ കാര്യങ്ങൾ ആകെ മാറി മറിയും എന്ന സാമാന്യ തത്ത്വം എല്ലാവരും ഓർമ്മിച്ചാൽ മാത്റം മതി. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാട് " ഉപേക്ഷിക്കാതെ "രക്ത സാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന" പോലും യഥാർത്ഥത്തിൽ രക്തസാക്ഷികളോട് ചെയ്യുന്ന വഞ്ചനയാണ്. അറിയാതെ ചെയ്യുന്ന തെറ്റ് അബദ്ധമാണ്; അറിഞ്ഞുചെയ്യുന്ന ചെയ്യുന്ന തെറ്റ് കുറ്റ കൃത്യമാണ്; വഞ്ചനയാണ്.
. ."സോഷ്യലിസ്ററ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന പാർട്ടി പരിപാടി അംഗീകരിച്ച് അതിനുള്ള ജനവിധി നേടുകയാണ് പാർട്ടിയുടെ മുൻപിലുള്ള മാർഗം. ജനാധിപത്യത്തിൽ ജനങ്ങളുടെ പിന്തുണ അറിയാൻ അവരുടെ വോട്ട് മാത്റ മാണ് പോംവഴി. എന്നാൽ ഇന്ത്യയിൽ 1950 കാലം മുതൽ പാർട്ടി സോഷ്യലിസം എന്ന ലക്‌ഷ്യം മാറ്റിവയ്ക്കുകയും "മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന കാഴ്ചപ്പാട് സ്വീകരിക്കുകയും ചെയ്‌തു. ഏതൊരു ലക്‌ഷ്യം ആണോ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചത് അത് ഉപേക്ഷിക്കുകയും ഏതൊന്നിന് എതിരായിട്ടാണോ "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടത് അത് ലക്ഷ്യമാവുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും സാധാരണജനങ്ങളും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ, അകന്നുപോവുകയാണ് സംഭവിക്കുന്നത്. 1957 മുതൽ കേരളത്തിൽ തുടർഭരണം ഉണ്ടാകാത്തതിന്റെ അടിസ്ഥാന കാരണവും ഇതൊക്കെത്തന്നെയാണ്.
/ .എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ സോഷ്യലിസം എങ്ങനെ പ്റാവർത്തികമാക്കാം എന്നതിൽ കീഴ്വഴക്കങ്ങൾ ഇല്ലാതിരുന്നതിന്റെ പ്രശ്നങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതാണ് ഇന്ത്യയിൽ പ്റസക്തമാകുന്നത്. പഴയ റഷ്യയോ പഴയ ചൈനയോ അങ്ങനെ തന്നെ ആവർത്തിക്കണം എന്ന നിലപാടിലാണ് ചില സഖാക്കൾ. അതും പ്രായോഗികമല്ല. സോഷ്യലിസം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്റമേ പ്രായോഗിക മാവുകയുള്ളു. ഇന്ത്യയിലാകട്ടെ സോഷ്യലിസത്തിന് അനുകൂലമായ ജനവിധിയും അത് ബഹുഭൂരിപക്ഷ ത്തോടെ അംഗീകരിച്ച ഒരു ഭരണ ഘടനയും ഉണ്ട് എന്നത് പോലും സഖാക്കൾ കണക്കിലെടുക്കുന്നില്ല. ഇതാകട്ടെ ഇപ്പോഴത്തെ "പാർട്ടി പരിപാടി" അംഗീകരിച്ചപ്പോൾ ഉണ്ടായിരുന്ന വസ്തുതകൾ അല്ലതാനും.
//
1964 കാലം മുതൽ സിപിഐ സ്വീകരിച്ചതും പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളാകെ എതിരായതുകൊണ്ട് സിപിഐ പോലും പിന്നീട് തിരുത്തുകയും ചെയ്ത ഡാങ്കെ ലൈൻ തന്നെ പാർട്ടി സഖാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സിപിഐ(എം) പോളിറ്റ് ബ്യൂറോ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുള്ളത്. പ.ബംഗാളിൽ പരീക്ഷണം നടത്തി അവിടെ അസംബ്ളിയിലേക്ക് ഒരൊറ്റയാൾ പോലും വിജയിക്കില്ല എന്ന സ്ഥിതിയായിട്ടും ത്രിപുരയിലേക്കും വ്യാപിപ്പിക്കുകയും അവിടെ ബിജെപി തന്നെ വീണ്ടും ഭരണത്തിൽ വരാനും ഇടയാക്കിയ നിലപാട് ഇന്ത്യ ഒട്ടാകെയും വ്യാപിക്കാനാണ് പോളിറ്റ് ബ്യൂറോ ശ്രമിക്കുന്നത്. ത്രിപുരയിൽ സിപിഐ(എം) ന് ഉണ്ടായിരുന്ന സീറ്റിൽ കുറവ് വരികയും ഒന്നും ഇല്ലാതിരുന്ന കോൺഗ്രാസിന് നാല് സീറ്റ്‌ ലഭിക്കാൻ ഇടയാവുകയും ചെയ്തു. ത്രിപുരയിൽ ഉണ്ടായിരുന്ന ഇടതുപക്ഷ ഭരണം എങ്ങനെയും ഇല്ലാതാക്കുന്നതിനാണ് അവിടെ കോൺഗ്രസ് ബിജെപിയോട് ചേരുന്നത്. 1964 ലെ സിപിഐ(എം) രൂപീകരിക്കുന്നതിന് പോലും ഇടയാക്കിയ കോൺഗ്രസ്--കമ്മ്യൂണിസ്റ്റ് ഐക്യം എന്ന വർഗ സങ്കലന നിലപാട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും ഇല്ലാതാക്കാൻ മാത്റം ഇടയാക്കുന്ന നിലപാടിൽ നിന്നും പോളിറ്റ് ബ്യൂറോ സഖാക്കൾ പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡ്യയിൽ ഒരു ചെങ്കൊടി പോലും ഉണ്ടാകരുതെന്ന് അല്ലാതെ ബിജെപി ഭരണം ഇന്ത്യയിൽ ഇല്ലാതാകണം എന്ന ലക്‌ഷ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ടാവുക സാധ്യമല്ല.
//
ഫെഡറൽ സംവിധാനത്തോട് കൂടിയ ഇൻഡ്യ ഒരു രാജ്യം എന്ന രീതിയിൽ കാണാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനവും
"ഒരോ യൂണിറ്റ് " ആയി കാണുകയും ഓരോ യൂണിറ്റിനും ഒരോ പാർട്ടി നിലപാട് എന്നത് ഇന്ത്യൻ ഭരണഘടനയോ ഫെഡറൽ സംവിധാനമോ എന്താണെന്ന് അറിയാത്തതിന്റെ ഫലമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ കാഴ്ചപ്പാട് പരമാധികാരം പാർലമെന്റിനും കേന്ദ്ര ഗവണ്മെന്റിനും എന്നതാണ്. സംസ്ഥാനങ്ങൾ ആവശ്യമുണ്ടോ എന്നത് പോലും തീരുമാനിക്കുക പാർലമെന്റും കേന്ദ്ര ഗവണ്മെന്റും ആണ്. അതൊന്നും കണക്കിലെടുക്കാതെ പ.ബംഗാളിൽ 34 വർഷം തുടർച്ചയായി ഭരിച്ചിട്ടും അടിസ്ഥാന മാറ്റങ്ങളൊന്നും വരുത്താൻ കഴിയാത്തത് സാമ്പത്തികം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും പരമാധികാരം കേന്ദ്ര ഗവണ്മെന്റിലും പാർലമെന്റിലും നിക്ഷിപ്തമായതുകൊണ്ടാണ്. ഇന്ത്യ ഭരിക്കുക എന്നത് ആയിരിക്കണം പാർട്ടിയുടെ അടിസ്ഥാന കാഴ്ചപ്പാട്. അങ്ങനെയുള്ള കാഴ്ചപ്പാട് ഇല്ലാത്തത് മൂലമാണ് ഒരോ സംസ്ഥാനവും ഒരോ യൂണിറ്റ് ആയി കാണുക എന്ന വികലമായ രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നത്. മുതലാളിത്തം പ്രോത്സാഹാഹിപ്പിക്കുക എന്ന മാർക്സിസ്റ്റ്‌ വിരുദ്ധ നിലപാടിന്റെ തന്നെ തുടർച്ചയാണ് ഇതും . കൂടാതെ തൊഴിലാളിവർഗ സാർവ്വ ദേശീയതയെ കുറിച്ച് കേട്ടറിവ് പോലും ഇല്ല എന്നതിന്റെ ഫലമാണ്. അതാണ് കേരളത്തിൽ മാത്റം ജനങ്ങൾ ജീവിച്ചാൽ മതി; വികസനം മതി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് കേരളത്തിലെ പാർട്ടിക്ക് അറിയുകയേ വേണ്ട എന്ന വികലമായ നിലപാട് ഉണ്ടാകുന്നത്.
//
2022 ലെ തൃക്കാക്കര അസംബ്ലി ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ മന്ത്രിസഭ പൂർണമായും ആ മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ച് പ്രാവർത്തിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ വളരെയധികം വർദ്ധിക്കുക മാത്റമാണ് ഉണ്ടായത്. 2023 ൽ ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിലും അങ്ങനെതന്നെ സംഭവിച്ചു. 2024 പാർലമെന്റ് തെരെഞ്ഞെടുപ്പിലും പ്രതീക്ഷിച്ചത്പോലെ ഒന്നും സംഭവിച്ചില്ല. തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷം മനസിലാക്കുന്നില്ല എന്നത് കൊണ്ട് കാറൽ മാർക്സ് ചൂണ്ടിക്കാണിച്ച രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം ഇല്ലാതാകുന്നില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം മാർക്സ് ചൂണ്ടിക്കാണിച്ച ചൂഷക വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭീകര രൂപം മാത്രമാണ്. അതിന് എതിരായ നിലപാട് സ്വീകരിച്ച ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തി. അയ്യായിരത്തോളം ബുദ്ധ ഭിക്ഷുക്കളെ ബ്രാഹ്മണാധിപത്യം ഇന്ത്യയിൽ കൊലചെയ്തു. ഉത്തരേന്ത്യയിൽ മിക്കവാറും മരിക്കാത്തവർ നേപ്പാളിലേക്കും ചൈനയിലേക്കുമായി രക്ഷപെട്ടു. തമ്മിൾ നാട്ടിൽ കഴുവേറ്റി തിരുവിഴ എന്ന സ്ഥലത്ത് അതിന്റെ അടയാളങ്ങൾ ഉണ്ട്. ഗാന്ധിജിയെ കൊല ചെയ്തതും യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം തന്നെയാണ്. സ്വാതന്ത്രിയാനന്തര കാലത്ത് അതിനെ അതിജീവിക്കാൻ ഒരു പരിധിവരെ കഴിഞ്ഞതാണ്. ഡോ. ബി ആർ അംബേദ്ക്കറുടെ ഉൾപ്പെടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും ഇന്ത്യൻ ഭരണ ഘടനയും എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ ഹിന്ദുത്വ വാദികൾ; യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം വീണ്ടും അതി ശക്തമായി വരുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന മാർക്സിസ്റ്റ് ആശയങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയും അംഗീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയാറാകേണ്ട ഘട്ടത്തിൽ സിപിഐ(എം) "ഹിന്ദുത്വ വാദികൾ ഫാസിസ്റ്റ് അല്ല" എന്ന നിലപാട് സ്വീകരിക്കുന്നത് അവർക്ക് പച്ചക്കൊടി കാണിക്കുന്നതും സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിക്കില്ല എന്നതിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സോഷ്യലിസത്തോടൊപ്പം അല്ലാതെ മാർക്സിസം നിലനിൽക്കില്ല എന്നത് ഇന്ത്യയിൽ 1950 കാലം മുതൽ 75 വർഷങ്ങളിലെ അനുഭവവും പഠിപ്പിക്കുന്നില്ല.
//
ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും അംഗീകരിച്ച് സോഷ്യലിസത്തിന്റെ "ഇന്ത്യൻ മോഡൽ" ഇന്ത്യയിൽ നടപ്പിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിശ്വസിച്ച് അതിൽ അടിയുറച്ച് നിൽക്കുന്നവരോട് പ്രതിബദ്ധത ഉണ്ടെങ്കിൽ മാത്റമേ പ്രതീക്ഷിക്കാൻ ആവുകയുള്ളൂ. . ഒരു നല്ല സാമൂഹ്യ വ്യവസ്ഥ മനസ്സിൽ സ്വീകരിച്ച് ഒരു ജീവിതം മുഴുവൻ അതിനായി നീക്കി വച്ചവരും അതിനായി രക്തസാക്ഷികളായവരും ചെങ്കൊടിയിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.
//30 07 2022//
//

 


 


 


//  
. . .2020 ആഗസ്റ്റ് മാസത്തിൽ ബിഹാർ അസംബ്ളി തെരഞ്ഞെടുപ്പിന്റെ സമയത്ത് "കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് സ.സീതാറാം യെച്ചൂരി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കാണുകയുണ്ടായി. പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ സ. യെച്ചൂരി അങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആ സഖാവ് പറഞ്ഞിട്ടില്ലെങ്കിൽ പിന്നീട് അതേക്കുറിച്ച് തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ യാതൊരു വക തിരുത്തുകളും പിന്നീട് ഉണ്ടായതായി അറിഞ്ഞിട്ടില്ല. പണ്ട് എസ് എ ഡാങ്കെ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനത്തിന് കോൺഗ്രസുമായി ഐക്യം വേണമെന്ന കർക്കശമായ നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസിന് ഇന്ത്യയിൽ ഉണ്ടായിരുന്ന സ്ഥാനം "എവിടെ ഏത് കുറ്റിച്ചൂലിനെ കോൺഗ്രസ് മത്സരിപ്പിച്ചാലും അവർ ജയിക്കും" എന്നതായിരുന്നു. എന്നാൽ കാലം മാറി, 65 കൊല്ലത്തിലധികം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്താണെന്ന് ഇന്ത്യൻ ജനത മനസിലാക്കുകയും കോൺഗ്രസിനെ ഭരണത്തിൽ നിന്നും നീക്കുകയും ചെയ്തിട്ടും യെച്ചൂരി ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് കോൺഗ്രസിനെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനമായ മാർക്സിസത്തെക്കുറിച്ചും യാതൊന്നും അറിയില്ല എന്ന് മാത്റമാണ്. 135 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ ജനങ്ങളെയാകെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന ആണത്. അത് കാണുന്ന ആരെങ്കിലും മേലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ളവരാരും കരുതുകയില്ല.

2022 ജൂലൈ 29, വെള്ളിയാഴ്‌ച

460. പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം എന്തുകൊണ്ട് പാടില്ല?

 460. പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം എന്തുകൊണ്ട് പാടില്ല?

/
. .പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണ ത്തിനെതിരായ സമരം യഥാർത്ഥത്തിൽ ഇന്ത്യൻ മുതലാളിത്തത്തിനും ഇന്ത്യൻ ചൂഷക വർഗങ്ങൾക്കും എതിരായ സമരമാണ്. അത് ബ്രാഹ്മണാധിപത്യത്തിനും എതിരായ സമരം കൂടിയാണ്. അവിടെയാണ് യഥാർത്ഥത്തിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ സ്വകാര്യ വത്ക്കരണത്തിന് അനുകൂലമായ നിലപാട് പ്രശ്നം ആകുന്നതും ഞാൻ പോളിറ്റ് ബ്യൂറോ മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് പറയുന്നതും. അവിടെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസം പ്രവർത്തിപഥത്തിൽ ഇല്ലാതായി എന്ന് പറയുന്നതും. ഇതാകട്ടെ 1950 കാലം മുതൽ തുടരുന്നതുമാണ്. ഈ നിലപാട് ഉപേക്ഷിക്കാതെ മാർക്സിസം പ്രവർത്തിപഥത്തിൽ ഉണ്ടാവില്ല.
.
. ."പാർട്ടി പരിപാടി" യിൽ "സോഷ്യലിസം" ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നത് അപ്പോൾ മാത്റമേ ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം ഉണ്ടാവുകയുള്ളു എന്നത് കൊണ്ടാണ്. (ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന തത്വ ശാസ്ത്റം അല്ല "മാർക്സിസം"). (അത് ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്നതിന്റെയും ഭാഗമാണ്. അവിടെയാണ് ഹിന്ദു വർഗീയ വാദികളുടെ നിലപാടിനെതിരെയുള്ള പോരാട്ടം "സോഷ്യലിസ്റ്റ്" ആശയങ്ങളുടെ സംരക്ഷണത്തിനുള്ള പോരാട്ടം കൂടി ആകുന്നത്). ഇപ്പോൾ ഇന്ത്യ "കോർപ്പറേറ്റു"കളുടെ നിയന്ത്രണത്തിലാണ്. മോഡിയും കൂട്ടരും അമ്പാനി, അദാനിമാരുടെ ദാസന്മാർ മാത്റം. മോഡിക്ക് പകരം കോൺഗ്രസ് വന്നാലും പ്രശ്ന പരിഹാരം ആവില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുകയുള്ളു എന്ന മാർക്സിന്റെ കണ്ടെത്തലാണ് ഇങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം. അത് ഇല്ലാത്തിടത്തോളം നിലനിൽക്കുന്ന എല്ലാ അശാസ്ത്രീയ കാഴ്ചപ്പാടുകളേയും പിന്തുണയ്ക്കുന്നു എന്നാണ് അർഥം. (ഇൻഡ്യയിലെ പത്റ--മാധ്യമങ്ങളുടെ നിലപാടിന്റെയും അടിസ്ഥാനം അത് തന്നെയാണ്. രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക നയം എന്താണ് എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. സിപിഐ (എം) ന്റെ നിലപാട് അവിടെ ഒരു വലിയ പ്രശ്നം തന്നെയാണ്. ഇപ്പോഴത്തെ നിലപാട് മാർക്സിസം അംഗീകരിക്കില്ല എന്ന് തന്നെയാണ്. (പേരിലല്ല, പ്രവർത്തിയിൽ ആണ് കാര്യം). അതാണ് ബിജെപിയെ നേരിടാൻ സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യമല്ല എന്ന് പറയുന്നത്. എഴുപത്തിരണ്ട് വർഷങ്ങൾ വിവരക്കേടുകളിൽ മാത്റം മുന്നോട്ടു പോയതിനാൽ സിപിഐ(എം) പോളിട് ബ്യൂറോയെ ഇത് ബോധ്യപ്പെടുത്തുക എന്നതും അസാധ്യമായിരിക്കുകയാണ്. സോഷ്യലിസം എന്ന ലക്‌ഷ്യം ഉണ്ടായിരുന്നപ്പോൾ ഇ എം എസിനെപോലെയുള്ള "ബ്രാഹ്മണർ" പോലും മാർക്സിസം അംഗീകരിച്ച് അതിന്റെ പാതയിൽ വന്നതാണ്. സോഷ്യലിസം ഉപേകിഷിച്ചപ്പോൾ മാർക്സിസം അപ്റത്യക്ഷമായി. ഇന്ത്യ ഒട്ടാകെയുള്ള പാർട്ടിയുടെ അവസ്ഥയാണ് അതിന്റെ തെളിവ്. പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുകയും അവ പഴയ സ്ഥിതിയിൽ ആകുന്നതിനുള്ള പോരാട്ടം യഥാർത്ഥത്തിൽ ഇന്ത്യൻ മുതലാളിത്തത്തിനെതിരേയുള്ള പോരാട്ടം തന്നെയാണ്. അവിടെയാണ് ഇപ്പോൾ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നോട്ടുള്ള പോക്കിനെ എല്ലാ അർത്ഥത്തിലും തടസ്സപ്പെടുത്തുന്നത്.
//29 07 2022//

2022 ജൂലൈ 26, ചൊവ്വാഴ്ച

459. RELUCTANCE TO ADMIT "MARXSISM"

459. THE STERN STAND OF CPI(M) POLIT BUREAU AS "RELUCTANCE" TO ADMIT "MARXSISM" WILL CERTAINLY HELPFUL TO BOURGEOIS AND LAND LORDS ONLY AND EVERLASTING BJP RULE IN INDIA. EVEN ADMITTING THE "CONSTITUTION OF INDIA" IS ENOUGH AND MORE FOR FIGHTING AGAINST BJP AS IMPLEMENTING "OLD USSR" ARE BEYOND COMMON SENSE AS EVEN "SOVIET UNION" IS ONLY IN HISTORY.

//

When I am saying that "MARXSISM" is not at present as working principle SINCE 1950S, most of the comrades can't understand actually what I means, because there are very rare actually understood what is the ideas of MARXSISM. (The matter should be considered as in all India basis) When Yechuri said that "ONLY INC CAN SAVE INDIA", it only means that he is far away from MARXSISM and how and why CPIM formed in 1964. If anybody in the PB or CENTAL COMMITTEE, with actual spirit of MARXSISM, Yechuri will not be as General Secretary of CPI(M) further more. Without understanding about CLASS STRUGGLE THEORY, and with which "CLASSES" fighting with each other, there will not be the stage of "PROMOTING CAPITALISM" for the last 72 years. Anybody with minimum common sense and basic understandings about MARXSISM, can understand that "BOURGEOIS" are common in nature and they are deadly against SOCIALIST IDEAS AND WORKING CLASS MOVEMENT even though CPI(M) PB cannot understand it and they also with INDIAN CORPORATES by showing GREEN SIGNAL FOR PRIVATISING ENTIRE PUBLIC ASSETS OF INDIA. Without changing this stand of CPIM POLIT BUREAU, the fight against "BJP GOVERNMENT" will be only "ACTING" and only with intention of cheating everybody.

//

If CPIM PB wants to establish SOCIALISM IN INDIA, they should take steps to organise the UNITS of AIAWU in each and every VILLAGES in INDIA with the demand of minimum daily wages of ₹500 per day. Certainly there will be PARTY in India which will helpful to establish a SOCIALIST INDIA.
But PB will never admit it as they know that will against bourgeois interest.
//
Admitting MARXSISM is first step to get an exploitation free social system SOCIALISM . As long as continuing PROMOTING CAPITALISM, means only "NOT READY TO ADMIT MARXSISM".
CPI(M) PB DECLARING IT THROUGH THEIR EACH AND EVERY ACTIONS. "GREEN SIGNAL FOR PRIVATISATION OF ALL PSUS" is clear violation of even CPI(M) Party Programme 6.5 and neglecting SURPLUS VALUE THEORY OF KARL MARX AND ONLY GREEN SIGNAL FOR BJP RULE FOR EVER and also poor knowledge in MARXIAN IDEOLOGy.
///
Those who can't understand who was KARL MARX and what is "MARXSISM" will never admit the PARTY PROGRAM OF "SOCIALIST INDIA" BY CHANGING CPI(M) PARTY PROGRAM. When GENERAL SECRETARY is stern in ONLY INC can save INDIA, it is only proving that he can't understand MARXSISM in any way and other PB MEMBERS also admitting him, the PROGRAM OF "SOCIALIST INDIA" WILL NEVER BECOME A FACT IN INDIA. Only poor knowledge of "CLASS CONTRADICTIONS" caused such irresponsible comments from a "POLIT BUREAU MEMBER". A "MARXIST" should prove his integrity towards his commitment to MARXSISM & WORKING CLASS only in action, not in words.
///
Without understanding "DIALECTICAL MATERIALISM" even the top leaders of the Party, it is impossible to implement in the working class movement. Karl Marx could understood the contradictions in the interests between the slave and the master and between the worker and the employer. Without understanding the living circumstances which the "slaves" were suffered in "SLAVERY PERIOD", nobody could grasp the "contradictions" between the "SLAVE AND THE MASTER". Karl Marx could understood the power when working class all over the world gathering together, so Marx exhorted the world working class: "Unite, you have nothing to lose, but you have a great world to gain." But unfortunately, for a hundred years since working, the "communist" leaders in India do not seem to understand it. Any idea, any tool will be useful only for actually what it is intended. Marxsism will not work if it is used against the working class and common peoples. That is happening in India since 1950s.
///
And also, those do not understand actually what is MARXSISM, will never understand what I am saying. But it is clear that actual WORKING CLASS AND COMMON PEOPLES knows what is MARXSISM and they will not be with CPIM as long as the present policy "PROMOTING CAPITALISM" continues. Nobody will be with the party without the actual spirit of MARXSISM even though giving them something as benefit through the "ruling" and which had happened in Bengal and Tripura, and those who are always with the party were not for anykind of material benefits, but only on the belief of actual MARXSISM, which is impossible to grasp any of the Polit Bureau members, as they never convinced the justice behind MARXSISM. So, PB members will never change the attitude towards capitalism and the changing of PARTY PROGRAMME is impossible in future also. PB members will give "CLASSES" only what they know as "MARXSISM" and will be only the benefit of capitalism by promoting it.

///26 07 2022//






2022 ജൂലൈ 20, ബുധനാഴ്‌ച

458. Without considering even one word of Karl Marx or Lenin...

 458. Without considering even one word of Karl Marx or Lenin...

/
Party is calm and quite in handing over India to BJP even after 2024 General Election. As long as following the tactics followed in 2019, the result will be only what was in 2019 itself in Kerala and over all in India. It is only due to ignorance of each and every ideas of Karl Marx, known as MARXSISM. Only when understanding actual MARXSISM, it can be understood that how the ideas of MARXSISM will work in WORKING CLASS AND COMMON PEOLPLES. In the speach of Com. Pinarai Vijayan, and all others, everything will be based on "KERALA DEVELOPMENT" without mentioning anything against INC OR BJP, while the actions of each and everybody of BJP AND INC with the intention to wipe out RED FLAG from INDIA. This method was followed in last "THRIKKAAKKARA BYE ELECTION and the result we found there. This is due to the policy that we are not against CAPITALISM or bourgeois politics, as BOURGEOIS and ELITE WING OF INDIA will not come under "CLASS STRUGGLE THEORY" while promoting capitalism. At present CPIM politics is only to correct and strengthen CAPITALISM AND BOURGEOIS POLITICS. We want to correct this political line. They are keen only in protecting the interests of INDIAN CORPORATES and PB will never review showing GREEN SIGNAL IN PRIVATISING ALL PSUS OF INDIA. In fact, PB want continuation of BJP ruling in India for the growth of Indian CORPORATES only as a part of FREE DEVELOPMENT OF CAPITALISM and also never change the PARTY PROGRAMME in future also. Only such a view, Yechuri keen in "only INC can protect INDIA". Para 6.5 of present PARTY PROGRAM also violating here, with SURPLUS VALUE THEORY OF MARXSISM. When only neglecting SURPLUS VALUE THEORY, CLASS STRUGGLE THEORY, MATERIALISM AND DIALECTICAL MATERIALISM, a PARTY PROGRAMME OF "FREE DEVELOPMENT OF CAPITALISM" (PROMOTING CAPITALISM IN TOTAL) can be admitted as "PARTY PROGRAMME". Then how can anybody claim that CPI(M) following MARXSISM--LENINISM while each and every words of Karl Marx and Lenin violating from working field? It is only cheating Indian working class and 135 Crores of Indian CITIZENS.
//
When privatising all BANKS AND PSUS, reservation benefits of all backward sectors will be eliminated along with "PERMANENT EMPLOYMENT SYSTEM" OF EVERYBODY. When the fight to protect PSUS connected with SURPLUS VALUE THEORY and to protect RESERVATIONS of backwards, the fight will be taken over the PEOPLES OF INDIA. But the target of the party should be certainly a SOCIALIST INDIA, as then only the importants of PSUS will have its actual effect. The fight will lead to an end of BJP ruling in India also.
//
Peoples of India will never vote for CAPITALISM to a Communist Party, but only for SOCIALISM. But it is too hard to understand CPI(M) PB. They had voted for Commmunist Party in 1957 in Kerala and Bengal in 1977; but "COMMUNIST" leaders kept their hidden agenda of "PROMOTING CAPITALISM". They will certainly VOTE for Indian COMMUNIST MOVEMENT, if they are ready to admit the target of SOCIALIST INDIA. For CAPITALISM, they will vote for INC or BJP or any other petty bourgeois political parties with the understandings that they will cheat them in any way and when they recognising actual "nature" of bourgeois parties; peoples will not repeat their VOTE and the same is convincing "INDIAN NATIONAL CONGRESS".
//
According to MARXSISM, "CLASS ENEMIES" are not only BOURGEOIS, EXPLOITERS, LAND LORDS, but those who are supporting them also. Even in the banner of MARXSISM, supporting BOURGEOIS and EXPLOITERS are CERTAINLY will come under the concept as "CLASS ENEMIES." Without CLASS STRUGGLE THEORY, there are no "MARXSISM".
//
When admitting Yechuri, anybody will vote for CPIM for supporting INC? They will only vote for INC as had happened in 2019 in Kerala and all over India. It means, the politics of INC and CPIM is same and one. How can admit by any CPIM COMRADES? Actual face of INC, WE ARE SEEING IN KERALA which is utter against democracy and killing as much as possible CPIM Comrades and rowdyism and hooliganism. The stand of Yechuri is due to the stand of promoting CAPITALISM following for the last 72 years since 1950s. I am requesting to change this political line along with changing CPIM PARTY PROGRAMME, but as long as Yechuri holding the post of GENERAL SECRETARY, the PARTY PROGRAMME will never change and the ruling of HINDU FUNDAMENTALISTS will continue for ever.According to Com.Sitaram Yechuri, only Indian National Congress can save India and so it is clear that he is not admitting MARXSISM and he has right to accept any ideology, but it is impossible to implement MARXSISM as long as he is holding the post of a General Secretary of a Communist Party.
//
Anybody electing to any particular post, found himself unable to do his duty should quit his elected post is only justifiable to himself and for the sake of the country. Here, CPI (M) General Secretary Com. Sitaram Yechury is far away to do his committed political duty, because even the country itself admitted "SOCIALIST COUNTRY", according to the CONSTITUTION OF INDIA.
//
According to Lenin, the importance of SOCIALISM should not see even a little less; otherwise bourgeois ideologies will come forward.
What are bourgeois ideologies? The wealth those are enjoying by bourgeois, etc. are given to them by god and the poverty and hardships suffering by poor peoples and working class are their fate; and for the remedy is only praying to god, they should not fight against bourgeois; etc. etc. Lenin also added that there are smooth path to develop and spread for bourgeois ideologies. Lenin added: Socialist ideologies how much in primary stage; we should show intolerance to other ideologies. In India; we have no doubt to promote capitalism, neglecting what is CLASS STRUGGLE THEORY. What was Lenin strongly pointed out; the same happened in India.
/
See my blog 105, the words of Lenin in the book "WHAT IS TO BE DONE?".
//20 07 2022//
105. According to Lenin, (What is to be done?)
. .According to Lenin, the importance of SOCIALISM should not see even a little less; otherwise bourgeois ideologies will come forward. What are bourgeois ideologies? The wealth those are enjoying by bourgeois, etc. are given to them by god and the poverty and hardships suffering by poor peoples and working class are their fate; and for the remedy is only praying to god, they should not fight against bourgeois; etc. etc. Lenin also added that there are smooth path to develop and spread for bourgeois ideologies. Lenin added: Socialist ideologies how much in primary stage; we should show intolerance to other ideologies. In India; we have no doubt to promote capitalism, neglecting what is CLASS STRUGGLE THEORY. What was Lenin strongly pointed out; the same happened in India.
..........In old Soviet Union, Lenin proved that undeveloped countries can also built up SOCIALISM, and hence we called "Marxism-Leninism." The same had happened in China also, because China were also not a developed country in 1949. But Mao also decided to establish SOCIALISM in China without deciding to promote CAPITALISM and if Mao decided to promote capitalism; there would not be a China today. Mao also proved undeveloped country can also become SOCIALIST COUNTRY by socialist planning with the wholehearted co-operation of working class.
..........Karl Marx only considered the then growth of English East India Company; which was capable to make a Sun never set Kingdom of Great Britain. It is not the matter that how the revolution was done in old Russia or China; but Lenin made some corrections to Marxism; that Marx pointed that Socialism is possible only after the developed stage of capitalism. So Lenin reiterated the importance of socialism; he actually understood what is MARXISM in its real meaning.
He understood how it related to working class;
..........Unfortunately in India, no body understood the relation of MARXISM with WORKING CLASS. So, merely decided to promote capitalism without considering "WHAT IS CAPITALISM?" and how it will affect working class. Nobody considered the facilities to organisse working class in a Parliamentary democracy; but before 1947, there were no permissions to do so. Now, the words of Lenin became true in India.
.............In 1952; the number of MPs for RSS (BJP) in Parliament was 2; Communists - 32. When Communist movements decided to promote CAPITALISM; neglecting the words of Lenin; neglecting SOCIALISM; RSS and BJP came forward; and socialist ideologies defeated. If SOCIALISM returns to its real position; no doubt comrades; BJP will not be a problem to us. If CPIM changing its Party Program, admitting "Socialist Economy through Peoples Democracy" CPI (M) will be the ruling party of India. For that; we wants no weapons; even a pin; but only the ideas of Marxism & Socialism and we SHOULD be free from the concept to promote Indian capitalism. We cannot change bourgeois democracy to "peoples democracy" in capitalism; it is only possible in SOCIALISM; now we are spoiling ourselves only..

2022 ജൂലൈ 18, തിങ്കളാഴ്‌ച

457. മാർക്സിന്റെയോ ലെനിന്റെയോ വാക്കുകളിൽ ഒരക്ഷരം പോലും പരിഗണിക്കാതെ.......

   457. മാർക്സിന്റെയോ ലെനിന്റെയോ വാക്കുകളിൽ ഒരക്ഷരം പോലും പരിഗണിക്കാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവില്ല.

. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് മാർക്സിസവുമായോ ലെനിന്റെ നിലപാടുകളുമായോ ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല.
. .2024 ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പാര്ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഭാരതത്തെ തകർത്തുതരിപ്പണമാക്കി മുന്നേറുന്ന ബിജെപി യുടെ ഭരണം തന്നെ തുടരട്ടെ എന്ന നിലപാടിലാണ് സിപിഐ(എം) എന്ന് മാത്റമാണ് അനുമാനിക്കാൻ കഴിയുന്നത്. ഇന്ത്യയിലെ പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണത്തിന് പോലും മൗനാനുവാദ നിലപാട് സ്വീകരിക്കുന്നത് ഹിന്ദു വർഗീയത എന്നന്നേക്കുമായി തുടരാനാണിട വരുത്തുക. പൊതുമേഖലയുടെ പ്റസക്തി അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ "ചൂഷണ രഹിത വ്യവസ്ഥയുടെ "നട്ടെല്ല് " തന്നെ ആയി മാറുമെന്നതാണ്. പൊതുമേഖലയിലെ "ലാഭം" സമൂഹത്തിന്റെയാകെ അഭിവൃദ്ധിക്കായിട്ടാണ് ഉപയോഗിക്കുക. അതുകൊണ്ടാണ് പാർട്ടി പരിപാടിയിലെ 6.5 ഖണ്ഡികയിൽ "പൊതുമേഖലക്ക്" നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്ന് കാണിച്ചിട്ടുള്ളത്. മാത്റമല്ല അതിൽ "മിച്ചമൂല്യ സിദ്ധാന്തം" അടങ്ങിയിരിക്കുന്നതുമാണ്. എന്നാൽ അതൊന്നും ഇന്ത്യ ഒട്ടാകെ പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സിപിഐ(എം) പോളിറ്റ് ബ്യൂറോ കണക്കിലെടുത്തതേയില്ല. അതിനർത്ഥം കാറൽ മാർക്സിന്റെ ആശയങ്ങൾ പൂർണമായും നിഷേധിക്കുന്നു എന്ന് മാത്രമാണ്. ഇൻഡ്യൻ ഭരണ ഘടന വിഭാവന ചെയ്യുന്ന "സോഷ്യലിസം" പോലും അംഗീകരിക്കാതെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കാൻ തന്നെ സിപിഐ(എം) ന്റെ 23 മത് പാർട്ടി കോൺഗ്രസും തീരുമാനിച്ചപ്പോൾ സംഭവിച്ചത് കാറൽ മാർക്സിന്റെ "മാർക്സിസം " എന്ന തത്വശാസ്ത്റവുമായോ സോഷ്യലിസത്തിന്റെ പ്റസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾ വളരാൻ ഇടയാക്കുക മാത്റമായിരിക്കും എന്ന ലെനിന്റെ നിലപാടുകളുമായോ യാതൊരു ബന്ധവും ആവശ്യമില്ല എന്ന് തന്നെയാണ്.
. .2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് കോൺഗ്രസിനും ബിജെപിക്കും എതിരെ രാഷ്ട്രീയമായ യാതൊരു എതിർപ്പും സ്വീകരിക്കാതെ "കേരളത്തിന്റെ വികസനം" എന്ന നിലപാടിൽ മാത്റം ഉറച്ചുനിന്നുകൊണ്ടായിരുന്നു. ഇന്ത്യൻ പാര്ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് ജയിക്കണം എന്ന നിലപാട് സിപിഐ(എം) നിലപാട് പോലെ കേരളത്തിലെ ജനങ്ങളും സ്വീകരിച്ചു. അതിന്റെ ഫലമായി സിപിഐ(എം) ന് കേരളത്തിൽ നിന്നും ഒരേയൊരു സീറ്റ് മാത്റം ലഭിക്കാനിടയായി. "തൃക്കാക്കര " അസംബ്ളി ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനവും "കേരളത്തിലെ വികസനം" എന്നത് മാത്റം ആയിരുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിനർത്ഥം "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാട് മാത്രമാണ്. എന്നാൽ ചൂഷക വർഗ രാഷ്ട്രീയമായ കോൺഗ്രസും ബിജെപിയും തൊഴിലാളിവർഗ പ്രസ്ഥാനവും മാർക്സിസ്റ്റ് ആശയ ഗതിയും ഇൻഡ്യയിൽ ഒരു കാരണ വശാലും പാടില്ല എന്ന് തന്നെയാണ്. "പാർട്ടി പരിപാടിയി"ൽ യാതൊരു മാറ്റവും ആവശ്യം ഇല്ല എന്ന് തീരുമാനിച്ചത് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" തുടരണം എന്ന നിലപാടിന്റെ ഭാഗം മാത്രമാണെന്നും ഊഹിക്കാം. ഇതിൽ നിന്നും ആർക്കും അനുമാനിക്കാൻ കഴിയുക ഇന്ത്യ ബിജെപിയോ കോൺഗ്രസോ ഭരിക്കട്ടെ എന്ന് മാത്റമാണ്. ന്യായമായും ആർക്കും പ്രതീക്ഷിക്കാം ബിജെപി തന്നെ തുടരും എന്ന്. മുതലാളിത്തത്തോടുള്ള നിലപാടിൽ മാറ്റം വരുത്തി ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്റം ആകണം എന്ന രാഷ്ട്രീയമായ നിലപാട് സ്വീകരിക്കാൻ ഏതായാലും സിപിഐ(എം) ഒരുക്കമല്ല. അതാണ് 23 മത് സിപിഐ(എം) പാർട്ടി കോൺഗ്രസ് നിലപാട്. ആ നിലപാടിൽ മാറ്റം വരാതെ ഇന്ത്യൻ ജനതയ്ക്ക് സിപിഐ (എം) നോടുള്ള നിലപാടിലും മാറ്റം വരില്ല. "മാർക്സിസം" എന്ന ആശയത്തെക്കുറിച്ച് വിദൂരധാരണകൾ ഉള്ളവരാരും "വർഗ്ഗസമരസിദ്ധാന്തം" പൂർണമായും നിരാകരിക്കുന്ന ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിനോട് യോചിക്കില്ല. അവർക്ക് "ഇന്ത്യൻ ജനതയ്ക്ക് സിപിഐ (എം) നോടുള്ള നിലപാടിലും മാറ്റം വരില്ല" എന്ന് ഞാൻ പറയുന്നതും മനസിലാവില്ല. .
. . .സോഷ്യലിസത്തിന്റെ പ്റസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾ വളരാൻ ഇടയാക്കുക ആയിരിക്കും ഫലം എന്ന് ലെനിൻ "എന്ത് ചെയ്യണം?" എന്ന കൃതിയിൽ വളരെ ഭംഗിയായി പറഞ്ഞിട്ടും അതിന് അണുവിട പോലും പ്രാധാന്യം കൊടുക്കാതെയാണ് ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതൃത്വം സ്വീകരിച്ചത്. (എന്റെ ബ്‌ളോഗ് 174 കൂടി കാണുക). മാർക്സിസത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാതെ 1950 കാലം മുതൽ തുടരുന്ന നിലപാടാണ് ഇന്ത്യയിൽ തികച്ചും ദയനീയമായ അവസ്ഥയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആകുന്നതിനും ഹിന്ദു വർഗീയ വാദികൾ ഇന്ത്യയുടെ ഭരണാധികാര ശക്തി ആകുന്നതിനും ഇടയാക്കിയിട്ടുള്ളത്. ബംഗാളിലേയും ത്രിപുരയിലെയും സ്ഥിതി പോലും കണക്കിലെടുക്കാതെ, 1950 കൾ മുതൽ 72 വർഷങ്ങളായി തുടരുന്ന നിലപാട്, മാർക്സിസത്തിന് കടകവിരുദ്ധം ആണെന്ന് അറിഞ്ഞിട്ടും വർഗശത്റുക്കളെ വളർത്തുക എന്ന നിലപാടാണ് എന്ന് അറിഞ്ഞിട്ടും ഈ കഴിഞ്ഞ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിലും ഒരു മാറ്റവും വരുത്താൻ സിപിഐ(എം) പോളിറ്റ് ബ്യൂറോ തയ്യാറായില്ല. രാജ്യത്തിന്റെ ഭരണ ഘടന പോലും "സോഷ്യലിസം" അംഗീകരിക്കുന്നതാണെങ്കിലും അത് പോലും അംഗീകരിക്കാതെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക്" നിലകൊള്ളുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനങ്ങൾ" മാനവരാശിക്കാകെ അപമാനകരമാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലെ പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണത്തിന് പോലും അനുകൂല നിലപാട് സ്വീകരിക്കുന്നത് ഹിന്ദു വർഗീയത എന്നന്നേക്കുമായി തീരാനാണിട വരുത്തുക. ഇനിയെങ്കിലും ഈ നിലപാട് പാർട്ടി തിരുത്താൻ തയ്യാറാകാതെ 2024 ലെ പൊതു തെരഞ്ഞെടുപ്പിലും ബിജെപി വീണ്ടും അധികാരത്തിൽ വരാൻ ഇടയായാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തവും സിപിഐ (എം)ന് മാത്റമായിരിക്കും.
. .1957 ൽ കേരളത്തിലും 1977ൽ ബംഗാളിലും അധികാരത്തിൽ വരാൻ കഴിഞ്ഞത് ജനങ്ങൾ സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറാണ് എന്നതിന്റെ തെളിവാണ്. എന്നാൽ അവരിൽ "മുതലാളിത്തം" അടിച്ചേൽപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചാൽ അവർ അകന്നു പോവുക തന്നെ ചെയ്യും. ഈ വസ്തുത കൃത്യമായും മനസിലാക്കാൻ ലെനിന് കഴിഞ്ഞു. എന്നാൽ 72 വർഷക്കാലത്തെ അനുഭവത്തിൽ നിന്നുപോലും പഠിക്കില്ല എന്ന നിലപാടിൽ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടർന്നാൽ ജനങ്ങൾക്ക് വോട്ടു ചെയ്യാതിരിക്കുക എന്നല്ലാതെ മറ്റൊന്നിന്നും ആവില്ല എന്നത് കൂടി മനസിലാക്കണം.
ചൂഷക വർഗങ്ങളും അവർക്കായി നിലകൊള്ളുന്നവരും മാർക്സിസത്തിന്റെ കാഴ്ചപ്പാടിൽ വർഗ ശത്രുക്കൾ തന്നെയാണ്. അവരോട് മാർക്സിസത്തിന് വിട്ടുവീഴ്ച ചെയ്യാനാവില്ല. അല്ലെങ്കിൽ ആ തത്വശാസ്ത്രം ഇല്ല. ഇന്ത്യയിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് 1950 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ സ്വീകരിച്ചു. നീണ്ട 72 വർഷങ്ങൾക്ക് ശേഷവും അത് തിരുത്താൻ ഒരുക്കമല്ല. ആരാണ് ഉത്തരവാദി? ഏതായാലും ഇൻഡ്യൻ ഭരണ ഘടന അല്ല. പൊതുമേഖലകൾ സ്വകാര്യവത് ക്കരിക്കുന്നതിൽ സ്വീകരിച്ചിട്ടുള്ള മൗനാനുവാദം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗവും ശത്രുപക്ഷത്തോടുള്ള വിധേയത്വവുമാണ്. വർഗ വഞ്ചന മാത്രമാണ്.
/
. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന സീതാറാം യെച്ചൂരി മാർക്സിസത്തിൽ വിശ്വസിക്കുന്ന ആളല്ല എന്ന് വ്യക്തം. വ്യക്തിപരമായ അദ്ദേഹത്തിന്റെ നിലപാട് തിരുത്തണം എന്ന് പറയാൻ ആർക്കും അവകാശമില്ല. അദ്ദേഹത്തിന്റെ നിലപാട് അംഗീകരിച്ച് കേരളം ഉൾപ്പെടെയുള്ള ജനങ്ങൾ സിപിഐ(എം) ന് വോട്ടു ചെയ്ത് സിപിഐ (എം) കോൺഗ്രസിനെ സഹായിക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസിന് തന്നെ വോട്ടു ചെയ്യുന്നതാണ് നല്ലത് എന്ന് മാത്റമേ ചിന്തിക്കുകയുള്ളു. അതാണ് 2019 സംഭവിച്ചത്. അതിന്റെ ഫലം ഹിന്ദു വർഗീയ വാദികൾ ഇന്ത്യയുടെ ഭരണം 2019ൽ രണ്ടാമതും നേടാൻ ഇടയായി. വീണ്ടും അത് തന്നെ ആവർത്തിക്കാതിരിക്കാൻ 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ നിലപാടുകളിൽ മാറ്റം വരുത്തണം എന്നും "പാർട്ടി പരിപാടി" സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് ആയിരിക്കണം എന്നും ഞാൻ നിരന്തരം അപേക്ഷിച്ചുവരികയാണ്. അതാകട്ടെ ഇന്ത്യൻ ഭരണ അംഗീകരിക്കുന്നതിന്റെ ഭാഗവുമാണ്. അത് നടപ്പിലാക്കേണ്ടതിന്റെ ചുമതലയാണ് സിപിഐ(എം) നിർവഹിക്കേണ്ടത്. മാർക്സിസം പോലും അംഗീകരിക്കാത്ത പാർട്ടി ജനറൽ സെക്രട്ടറി അതിനിടയാക്കില്ലെന്ന് വ്യക്തം. അതാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത ജനറൽ സെക്രട്ടറി ഇപ്പോഴത്തെ പദവി ഒഴിയണം എന്ന് അഭിപ്രായപ്പെടുന്നത്. 135 കോടി ഇന്ത്യൻ ജനതയാണ് ഹിന്ദു വർഗീയവാദികളുടെ ഭീകര ഭരണത്തിന് ഇടയാക്കുന്നത്. ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സിപിഐ(എം) നിർവഹിക്കണം. .ഏതെങ്കിലും പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർ അവരുടെ കടമ നിർവഹിക്കാൻ കഴിവില്ലാത്തവരാണെന്ന് സ്വയം ബോധ്യപ്പെട്ടാൽ ആ പദവി സ്വയം ഉപേക്ഷിക്കുക എന്നത് അദ്ദേഹത്തോടും രാജ്യത്തോടും ചെയ്യുന്ന നന്മ മാത്രമാണ്. ഇന്ത്യ ജനകീയമായും ഭരണ ഘടനാ പരമായും ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. അതനുസരിച്ച് പ്രവർത്തിക്കാൻ സിപിഐ(എം) ജനറൽ സെക്രട്ടറി സ. സിതറാം യെച്ചൂരി ബാധ്യസ്തനാണ്. അതിന് അദ്ദേഹത്തിന് കഴിയില്ലെങ്കിൽ സ്വയം പദവി ഒഴിയണം. അത് അദ്ദേഹത്തോടും ഇൻഡ്യൻ ജനതയോടും ചെയ്യുന്ന സാമാന്യ മര്യാദ മാത്രമാണ്.
//
174. ലെനിൻ എന്താണ് പറയുന്നത്?
......."എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് തൊഴിലാളി വർഗ പ്രസ്ഥാനം സോഷ്യലിസത്തിന്റെ പ്രസക്തി "ലെവ ലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇട നൽകുകയായിരിക്കും ഫലം" എന്നാണ്. മാത്രമല്ല "സോഷ്യലിസ്റ് ആശയങ്ങൾ എത്രമാത്രം ശൈശവാവസ്ഥയിലാണോ അത്രമാത്രം സോഷ്യലിസ്ററ് ഇതര ആശയങ്ങളോട് അസഹിഷ്ണുത തന്നെ കാണിക്കണം" എന്നാണ്. എന്താണ് "ബൂർഷ്വാ ആശയങ്ങൾ?" സമ്പന്ന വർഗ്ഗങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ അവർക്ക് ദൈവം കൊടുത്തതാണ്; പാവപ്പെട്ടവൻ അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൈവ വിധിയാണ്; നിങ്ങളുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മാറുന്നതിന് ദൈവത്തോട് പ്രാർഥിച്ചാൽ മതി; ഭൂമിയിലെ ജീവിതം അല്ല യഥാർഥ ജീവിതം; യഥാർഥ ജീവിതം മരണാനന്തരം ആണ്; അതിനായി നിങ്ങൾ പ്രാർഥിച്ചുകൊള്ളുക; തുടങ്ങിയവയാണ്. മാത്രമല്ല നിങ്ങൾക്ക് സമ്പന്ന വർഗങ്ങളുടെ ചൂഷണത്തിന്റെ ഫലമായുണ്ടാകുന്ന എല്ലാ യാതനകളും ദൈവ വിധി ആയി കണ്ടു സഹിക്കണം; നിങ്ങളുടെ യാതനകൾക്ക് കാരണം ചൂഷക വ്യവസ്ഥയായി കണ്ട്; നിങ്ങൾ ചൂഷകർക്ക് എതിരെ നിങ്ങളുടെ പോരാട്ടത്തതിന്റെ കുന്ത മുന തിരിക്കരുത് എന്നാണ്.
.............ലെനിൻ ഇത്റമാത്റം വ്യക്തമായി പറഞ്ഞിട്ടും ഇൻഡ്യയിൽ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതിന് സോഷ്യലിസം ഒരു അവശ്യ ഘടകം ആയി കണ്ടില്ല. "സോഷ്യലിസം" എന്ന ലക്‌ഷ്യം മാറ്റി വച്ചിട്ട് 72 വർഷങ്ങളിലെ അനുഭവത്തിൽ നിന്നുപോലും യാതൊന്നും മനസിലാക്കാൻ തയ്യാറുമല്ല.
............സാർ ചക്റവർത്തിയുടെ ഏകാധിപത്യ സാമ്പ്രാജ്യം ആയിരുന്നിട്ടും; ഫ്യുഡലിസം അതിന്റെ പൂർണ അർഥത്തിൽ ആയിരുന്നിട്ടും; മുതലാളിത്തം അതിന്റെ പ്റാരംഭ ഘട്ടം ആയിരുന്നിട്ടും; സോഷ്യലിസ്‌റ്റ് രാഷ്ട്റം എന്ന ലക്ഷ്യം അംഗീകരിക്കാൻ ലെനിൻ മടിച്ചില്ല. മാർക്സിസവും സോഷ്യലിസവും തമ്മിലും സോഷ്യലിസവും തൊഴിലാളി വർഗ്ഗവും തമ്മിലുമുള്ള ബന്ധവും ലെനിൻ മനസിലാക്കിയിരുന്നു. ഇൻഡ്യയിൽ അതൊക്കെ മനസിലാക്കിയിരുന്നവർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കാം" എന്ന നിലപാട് സ്വീകരിച്ചതിൽ നിന്നും മനസിലാക്കാൻ കഴിയുക. അതിന്റെ ഫലമോ - നൂറു വർഷം തികയുമ്പോൾ പ്റസ്ഥാനം നിലനിൽപ്പിനായി നട്ടം തിരിയുന്നു.
............."ഭൗതിക വാദ" ത്തിന്റെ പ്രസക്തി എന്താണെന്ന് പിടി കിട്ടുന്നുമില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ എന്തിനാണ് ഭൗതിക വാദം എന്ന് ആലോചിക്കാതെ ദൈവ വിശ്വാസത്തിലാണ് കുഴപ്പം കണ്ടെത്തിയത്..
.......... 2."സോഷ്യലിസം" എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ്മ വരിക റഷ്യൻ വിപ്ലവത്തെ കുറിച്ചാണ്. അവിടെ നടന്നതെല്ലാം ഇവിടെയും ആവർത്തിക്കണം എന്നാണ് അവരുടെ ധാരണ. അതാണ് വിപ്‌ളവം. അതിനാണെങ്കിൽ ഇൻഡ്യയിൽ "ദ്സാർ ചക്രവർത്തി" പോലും ഇല്ല. പിന്നെ എന്ത് ചെയ്യും? മുതലാളിത്തം പ്രോത്സാഹിപ്പിക്കാം: വളരെ എളുപ്പമായി കാര്യങ്ങൾ. ചാതുർ വർണ്യത്തിന്റെ നീരാളി പിടുത്തത്തിൽ ഞെരിഞ്ഞമർന്നിരുന്ന യഥാർഥ തൊഴിലാളി വർഗം ഈ നിലപാട് കൂടി ആയപ്പോൾ ഒരു തരത്തിലും പ്രസ്ഥാനവുമായി അടുക്കാതെ ആയി. അവരുടേതടക്കം അടിസ്ഥാന ജനവിഭാങ്ങളുടെ യാതനകൾ അറിഞ്ഞതായി ഭാവിച്ചില്ല; അല്ലെങ്കിൽ അവർ അതൊക്കെ സഹിക്കേണ്ടതാണ് എന്ന നിലപാട് എടുത്തു. അതിന്റെയൊക്കെ ഫലമായി ലെനിൻ എന്താണോ സംഭവിക്കുമെന്ന് പറഞ്ഞത് അത് പോലെയൊക്കെ സംഭവിച്ചു. അറുപിന്തിരിപ്പന്മാരുടെ ആശയങ്ങൾ രാഷ്ട്രീയ രംഗത്ത് എത്തി; വർഗീയ കോമരങ്ങൾ ഇൻഡ്യയുടെ ഭരണാധികാരികളും ആയി.
..........3. സോഷ്യലിസ്ററ് ആശയങ്ങൾ ജനങ്ങൾക്കിടെ ഉണ്ടായിരുന്നപ്പോൾ സ. ഈ.എം.എസിനെ പോലെ വളരെ ഉന്നത ശ്രേണിയിൽ ആയിരുന്നവർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ജനങ്ങൾ പ്രസ്ഥാനത്തിലേക്ക് ഒഴുകിയെത്തി. വി. ആർ. കൃഷ്ണയ്യരെപ്പോലെയുള്ളവർ ഭൗതികവാദത്തിലേയ്ക്ക് എത്തിയില്ലെങ്കിൽ പോലും ഉറച്ച സോഷ്യലിസ്റ്റ് ആശയക്കാർ ആയി. അതിനു പകരം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നായപ്പോൾ ഒരു മേഖലയിൽ നിന്നും ആരും പ്രസ്ഥാനത്തോട് അടുക്കാതെ ആയി; അടുക്കുന്നവരാകട്ടെ സ്വന്തം "രാഷ്ട്രീയ ഭാവി" യിൽ കവിഞ്ഞ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തവരും ആയി. മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുതലാളിത്തത്തിന് എതിരായതുകൊണ്ട് പാർട്ടി ക്ലാസുകളിൽ അവയെല്ലാം വികലമായി അവതരിപ്പിച്ചു; പഠിച്ചവർക്കാകട്ടെ അത് മറ്റുള്ളവരോട് പറയാൻ പാടില്ലാത്തവയും ആയി.
..........."വർഗ സമരം" ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണ് എന്ന് പറയാൻ പാടില്ല; കാരണം നമുക്ക് ബൂർഷ്വാസിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എല്ലാ കഷ്ടപ്പാടുകളും മുതലാളിത്ത ചൂഷണ വ്യവസ്ഥയുടെ ഫലം ആണെന്ന് പറയാൻ ആവില്ല; ചൂഷണ വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അപ്പോൾ ഭൗതികവാദത്തിന്റെയും പ്രസക്തി ഇല്ലാതായി. മാർക്സ് കണ്ടെത്തിയ "മിച്ച മൂല്യം" ആണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ; അത് തന്നെയാണ് മുതലാളിത്തത്തിന്റെയും അടിത്തറ. മുതലാളിത്തത്തിന്റെ "അടിത്തറ" തകർത്താണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ പണിയാൻ. മുതലാളിത്തം ; പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസത്തിന്റെ സാമ്പത്തിക വശവും നമുക്ക് നഷ്ടപ്പെട്ടു. നാം പിന്തുടരുന്നത് "മാർക്സിസം-ലെനിനിസം" ആണെന്ന് എത്രമാത്രം ആണയിട്ടു പറഞ്ഞാലും അത് ആർക്കും ബോധ്യപ്പെടുകയില്ല; പ്രസ്ഥാനം മുന്നോട്ടു പോവുകയുമില്ല.
................4."സോഷ്യലിസ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം അംഗീകരിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മായി ഇന്ത്യൻ ഭരണ ഘടനയുടെ പിന് ബലവും നമുക്ക് ലഭിക്കുന്നതാണ്.
...............5. 1920-25 കാലം മുതൽ 1950 കൾ വരെ ക്റമേണ വളർന്നു വന്ന പ്റസ്‌ഥാനം 1950 കൾക്ക് ശേഷം വളർന്നില്ല എന്ന് മാത്റമല്ല പതുക്കെ പതുക്കെ തകരാനും തുടങ്ങി. എത്റയൊക്കെ തകർന്നാലും
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നനിലപാടിൽ നിന്നും മാറാൻ ഒരുക്കമല്ലെങ്കിൽ ചെങ്കൊടി ഇൻഡ്യയിൽ പരിപൂർണമായും തകരുകയും ഹൈന്ദവ വർഗീയ വാദികളുടെ നീരാളിപ്പിടുത്തത്തിൽ ഇന്ത്യൻ ജനത എന്നന്നേയ്ക്കും അമരുകയും ആയിരിക്കും ഫലം.
.............താമസിക്കുന്ന ഒരോ ദിവസവും തകർച്ച അതിവേഗത്തിൽ ആയിരിക്കും എന്നെങ്കിലും ഓർക്കുക. ആരുടേയും ദുരഭിമാനത്തിന് അല്ല ഇവിടെ പരിഗണന കൊടുക്കേണ്ടത്.
..........
////////////"പോസ്റ്റുമാനെ കാണാനില്ല" എന്ന സിനിമ ഗാനത്തിലെ വരികളിൽ, ഒരു ഭാഗത്ത് വയലാർ രാമവർമ്മ,
"കാറൽ മാർക്സിനെ ചതിച്ചു" എന്നും പറയുന്നുണ്ട്.
"ഈശ്വരൻ ഹിന്ദുവല്ല; ഇസ്ലാമല്ല; ക്രിസ്ത്യാനിയല്ല; ...
"നബിയെ ചതിച്ചു; കൃഷ്ണനെ ചതിച്ചു; ക്രിസ്തുദേവനെ ചതിച്ചു; ബുദ്ധനെ ചതിച്ചു; മാർക്സിനെ ചതിച്ചു; നല്ലവരെന്നു നടിച്ചു...അവർ നല്ലവരെന്നു നടിച്ചു."////////////////////
Like
Comment
Share


.....18 07 2022......

2022 ജൂലൈ 7, വ്യാഴാഴ്‌ച

370. Do you know anything about Indian Constitution?

                         370.Do you know anything about Indian Constitution?

It is a Sovereign; Democratic; Secular; Socialist Republic; but there is no mention about what should be the "SOCIALISM" in the Constitution. Indian peoples can decide what should be it. We are fighting only to implement the Constitution in its true spirit in India. This was not the stage before 1950s in India. Now MARXISM is academic syllabus in so many sectors. This facility were not in old India (Before 1950s). According to me, we should admit the target of a "SOCIALIST INDIA", and convince the peoples about "scientific socialism with the concept of MARXIAN IDEOLOGY" which will not what was existed in old USSR, but in a way of CHINA. There is not any ban on MARXISM and we can convince the peoples even through public meetings.
Do you know the result of Delhi Assembly election in January, 2020 and AAP could win with the majority of 62/70 against BJP and weapon of AAP was only "ANTI CORRUPTION" and some minor concessions to the peoples. It reflects the consciousness of general public against "CORRUPTION".
Is it possible to admit CPI (M) while General Secretary Com. Sitaram Yechuri is stern with a stand of coalition with Indian National Congress, (stand of last 22nd Party Congress) while INC were evicted from power only on their actions of total corruption and demolishing Public sector undertakings?
At present we are promoting capitalism with all its evilness and in party classes everything will be against socialism and justifying capitalism. And the result is present Waste Bengal and Tripura.
And also as per 51A[h] of the Constitution, It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform. It shall be the duty of every citizen of India to abide by the Constitution and respect its ideals and institutions.
//////
If decides, CPIM can organise 50000 men in Delhi or Kolkotta and they can stop privatisation of PSUs. We want no weapons, but should fill jails, should not avail Bail. How much period they will kept at jail? If Cpim program changes, this is possible. I think near future, this will happen. (Will cpi(ml) admit this?)
Can you guess, then what will be the attitude of common peoples towards cpim?
If cpim admits an anti corruption attitude, can you think what will be the approach of common peoples?
But the target of cpim should be a socialist India.
Within ten years, CPIM will rule India.
No doubt, rowdyism should be handled with the same coin.
////
Avoid comedy in cpim Politics. It is playing for one hundred years. Try to understand what is real MARXISM and class struggle theory. Why Marx insisted proletarian dictatorship? Because bourgeois will never allow SOCIALISM anywhere in the world. We should only for CAPITALISM for ever?
You must studey what is MARXISM. It is only for SOCIALIST country. Since 1950s, for the last 70 years; Indian communists are with CAPITALISM. This attitude should be changed. NANDIGRAM was only a part of it. Trying to make coalition with INC is also a part of it. While following CAPITALISM; there are no MARXISM; so PARTY PROGRAM should be changed.
While interacting with CAPITALISM, all party classes are only making anti Communists and anti Marxists, because there should have justifications for CAPITALISM. Nobody considering that by such acts, the revolutionary contents of MARXISM being destroyed for the last 70 years. So when I am stressing the effect of MARXISM, which can be on working clsss, nobody will convince.
...
////
According to the Constitution of India, all Citizens are equal. But "HINDUTHWA" is not admitting the base of CITIZENSHIP of the Constitution as it is specified as "SECULAR". They are bound to admit Brahmin supremacy based on Bhagavath Geetha and Manusmruthi. Sri. Budha was deadly against the Brahmin supremacy and four caste system. Budhism is not admitting any GOD of Hinduthwa or any GOD. Actually Sri. Budha was admitted scientific concept of at that time. B R Ambedkar also deadly against Brahmin supremacy and 4 caste system. So Ambedkar burned "MANUSMRUTHI" which is the base of Brahminism and four caste system on 25th December, 1927. And Ambedkar joined in Budhism also. And also as per 51 A (h) of the Constitution of India; admitting "SCIENTIFIC TEMPER" is also fundamentaL duty of every CITIZEN. As per "Bhagavath Geetha"; Chapter 9, Sloga 32; only BRAHMINS AND KSHATHRIYAS are eligible for "MOKISHA". Ladies; Vaishyas and Shoodraas are not eligible for MOKSHA. It is very pity that even Brahmin or Kshathreeya ladies were not allowed for getting MOKSHA. Then the position other than Brahmins and Kshathreeyas? It is not known whether the newly entered "Hindus" will have the option for MOKSHA considering all hindus as BRAMINS. There should not any kind of discrimination among Hindus. Through these outdated and UNSCIENTIFIC ideology; SANGHAPARIVAR only intending to spread the rivalry among common peoples and citizens.
.
See my blog 126 also.

/////


What is "Astrology time"? It is only a foolishness because earth is rotating self and the SUN at a time. The size of SUN is 13,00,000 more than the EARTH. The speed of earths' moving 30 km per second (approximately). Then where is exact time in earth? And also there are only 27 "stars" in Astrology in a month. When EARTH rotating the SUN in twelve months (365.25 days) how can it possible only 27 stars of Astrology? Only fools will believe in Astrology.
After all, according to Astrology, "SUN" is rotating the Earth and also sun is a planet only.