2024 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

                                           336 . "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.

. .മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രാകൃത ആര്യ ഗോത്ര നിലപാടിൽ തന്നെയാണ് ബിജെപി എന്ന ഹിന്ദു വർഗീയ വാദികൾ ഇപ്പോഴും. ഒരു തരത്തിലും ഈ കാലഘട്ടത്തിന് നിരക്കുന്നതല്ല അവരുടെ നിലപാടുകൾ. അവരെ ചരിത്രത്തിലേക്ക് തിരിച്ചയക്കുക തന്നെ വേണം. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്" തുടങ്ങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. ദ്രാവിഡരെ അസുരന്മാരും ആര്യന്മാരെ ദേവന്മാരും ആയി ചിത്രീകരിച്ചു. കള്ളവും ചതിയും ഒന്നും ഇല്ലാതിരുന്ന ഒരു കാലമാണ് നമ്മുടെ മാവേലിയുടേത്. മാവേലി ചെയ്ത ഒരു "കുറ്റം" അദ്ദേഹം "അസുര ചക്രവർത്തി" ആയിരുന്നു എന്നതു മാത്റമാണ് (ദ്രാവിഡ സംസ്കാരം)
(Rig Veda, Mandala 3. Hymn 33) .
//
 പരസ്പരം കൊന്നൊടുക്കുന്ന പഴയ "ഗോത്ര" സംസ്‌ക്കാരം അല്ലാതെ യാതൊരു മാനുഷിക മൂല്യങ്ങളും. അറിയയില്ലാത്ത ഒരു വിഭാഗമാണ് ആർഎസ്എസ് അല്ലെങ്കിൽ ബിജെപി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പൊതു ശല്യം ആയ "ഹിന്ദു വർഗീയ വാദികൾ". അവരുടെ ശവ സംസ്കാരം ഇന്ത്യയിൽ നടപ്പിലാക്കാൻ തടസം ആകുന്നത് സിപിഐ (എം) ആയതുകൊണ്ട് സിപിഐ (എം) പ്രവർത്തകരെ കൊന്നൊടുക്കി അവർക്ക് മുന്നോട്ടു പോകാമെന്നാണ് അവരുടെ ധാരണ. പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ ജനങ്ങളെ അണി നിരത്തി കൊണ്ടല്ലാതെ ഈ സാമൂഹ്യ വിരുദ്ധരെ ഇല്ലാതാക്കാൻ ആവില്ല. കേരളം മാത്രമല്ല ഇന്ത്യ ഒട്ടാകെ തന്നെ അതിനുള്ള പ്രയാണത്തിലാണ്. കേരളത്തിൽ എന്തെല്ലാം ചെയ്തിട്ടും ഒരു കടുകുമണിയുടെ വളർച്ച പോലും അവർക്ക്‌ ഉണ്ടാകുന്നില്ല എന്നതും അവർക്ക് ബോധ്യപ്പെടുന്നില്ല.
"ഹിന്ദു മതം" എന്നൊരു മതം ഇല്ല.
//
യഥാർത്ഥത്തിൽ "ഹിന്ദു" എന്ന വാക്കിന്റെ ഉറവിടം അഫ്‌ഗാനിസ്ഥാനിന്റെ വടക്കു - പടിഞ്ഞാറ് ഭാഗത്തുള്ള പർവത നിരകളുടെ പേരായ "ഹിന്ദുക്കുഷ് എന്ന വാക്കിൽ നിന്നുണ്ടായതാണ്. "മഹാഭാരതം" കഥയിൽ സൂചിപ്പിക്കുന്ന "ഗാന്ധാരം " ഖണ്ഡഹാർ എന്ന പ്രദേശം അഫ്‌ഗാനിസ്ഥാനിലാണ്.
//
"ഹിന്ദു" എന്ന പേരിൽ ഒരു ദൈവമോ വ്യക്തിയോ ഇല്ല. സാധാരണ ഒരു പേര് അർത്ഥമാവുക ഏതെങ്കിലും വ്യക്തിയേയോ ആശയത്തെയോ എല്ലാം ആണ്. എന്നാൽ "ഹിന്ദു" എന്ന പേരിൽ ഒരു മതത്തിനു കാരണമായി യാതൊന്നും ഇല്ല.
രാജ്യത്തിന്റെ സമ്പത്ത് ഒട്ടാകെ വളരെ കുറച്ചു പേർക്ക് മാത്രം ആയിരിക്കണം എന്ന് എന്തുകൊണ്ടാണ് "സംഘപരിവാർ" തീരുമാനിക്കുന്നു എന്നതിലാണ് "ഹിന്തുത്വ" ന്റെ ശുദ്ധ തട്ടിപ്പ് കുടികൊള്ളുന്നത്. അവിടെയാണ് പൊതുമേഖലയിൽ വ്യവസായങ്ങളോ സ്ഥിരമായി ആർക്കും ജോലിയോ പാടില്ല എന്നതിലെ ദുഷ്ട രാഷ്ട്രീയം. പൊതുമേഖലാ വ്യവസായങ്ങളുടെ പ്രസക്തി അവ രാജ്യത്തിന്റെ സമ്പത്താണ് എന്നതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വവാദികളും എവിടെയും അവരുടെ സ്വാർത്ഥത മാത്രം കണക്കാക്കുകയും ബോധപൂർവം അവയാകെ നഷ്ടത്തിലാക്കി കൂറ്റൻ മുതലാളിമാർക്ക് കൈമാറുകയും ചെയ്യും. അതിൽ അവരുടെ സോഷ്യലിസ്റ്റ് വിരുദ്ധത കൂടിയുണ്ട്. പൊതുമേഖലകൾ ലാഭത്തിലായാൽ അങ്ങനെ ഉണ്ടാകുന്ന ലാഭം ജനങ്ങളുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കാം. ഒരിക്കലും അത് പാടില്ല എന്നതാണ് ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ നിലപാട്.  
//
"ഹിന്ദു" എന്ന   പേരിൽ ഒരു ജാതി പോലും ഇല്ല. തികച്ചും തെറ്റിദ്ധരിപ്പിക്കാൻ മാത്രം ഉപയോഗപ്പെടുന്ന ഒരു പദം ആണ് "ഹിന്ദുമതം" എന്നത്. യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള ഒരു "വിശ്വാസ ചൂണ്ട" മാത്രമാണ് ആ പദം. (അതിന്റെ ഭാഗമാണ് ഇന്ത്യയിലെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തുന്ന അതിന്റെ സാമ്പത്തിക നയങ്ങളും). പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടാവുന്ന ഏതെങ്കിലും ജാതികൾ അതിൽ ഇല്ല. ക്ഷേത്രത്തിൽ കയറുന്ന ഹിന്ദുവായ ദളിത്‌ ബാലനെ വെടി വച്ച് കൊല്ലുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്വയം കുറെ ആളുകൾ തങ്ങൾ ബ്രാഹ്മണർ ആണെന്നും മറ്റുള്ളവർ മറ്റെന്തൊക്കെയോ ആണെന്നും തീരുമാനിക്കുന്നു. എന്തെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ള തീരുമാനങ്ങൾ അല്ല അവയൊന്നും. ജീവജാലങ്ങളുടെ ഉത്ഭവത്തെകുറിച്ച് കാര്യമായ അറിവുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത്; ഭൂമിക്ക് ഗോളാകൃതി ആണെന്ന് പോലും അറിയാതിരുന്ന കാലത്ത് ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്നവരിൽ ചിലർ അവരുടെ ഭാവനക്കനുസരിച്ച് പല പല കഥകളും രചിച്ചു. ബൈബിൾ പഴയ നിയമം അതിന്റെ ഭാഗമാണ്. അങ്ങനെയുള്ള മറ്റൊന്നാണ് ഖുർആൻ. അതിന്റെ മറ്റൊരു ഭാഗമാണ് "മനു" എന്നയാളുടെ ഭാവനയിൽ വിരിഞ്ഞ "ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണൻ ഉണ്ടായി എന്ന് തുടങ്ങുന്ന "വിവരങ്ങൾ". മനുവിന്റെ "സ്മൃതി" കളുടെ ഏറ്റവും വലിയ വികലത സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കുന്ന വിധത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് "സ്ത്രീ - പുരുഷ" യോചിപ്പ്‌ ആവശ്യമാണെന്ന വസ്തുത അദ്ദേഹം മനസിലാക്കിയില്ല എന്നതാണ്. ഏതിന്റെയെങ്കിലും മുഖത്ത് നിന്നും അല്ലെങ്കിൽ ഏതെങ്കിലും ശരീരഭാഗങ്ങളിൽ നിന്നും ജീവനുള്ള എന്തെങ്കിലും ഉണ്ടാകും എന്ന് ഈ കാലത്തും കരുതണമെങ്കിൽ അവർ മാനസിക രോഗികൾ ആയിരിക്കണം. അതിനും പുറമെ സ്ത്രീകൾ ഒരു വിഭാഗത്തിലും ഉണ്ടായിട്ടുള്ളതായി "മനുസ്മൃതി" പറയുന്നില്ല.
. .യഥാർത്ഥത്തിൽ "ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ (സ്ത്റീകളും വൈശ്യരും ശൂദ്രരും പാപയോനിയിൽ ജനിച്ചവരാണ്. (ജന്മ പാപികൾ ആണ്) ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) (ഇതൊക്കെ എഴുതിവിട്ടവരുടെ ഭാവനാ വിലാസങ്ങൾ മാത്രമാണെങ്കിലും മുഴുവൻ "ശുദ്ധഗതിക്കാരും അവയൊക്കെ സാക്ഷാൽ ദൈവങ്ങളുടെ തീരുമാനങ്ങൾ ആയിട്ടാണ് കരുതുന്നത്) എല്ലാ അവഹേനങ്ങളും പാവങ്ങൾ സ്ത്രീകൾ അനുഭവിക്കണം എന്നാണ് മത തീവ്റ വാദികളുടെ നിലപാട്).
അവിടെ ബ്രാഹ്മണ സ്ത്രീകൾക്കു പോലും ഇളവില്ല. കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത.
. .വർഗീയ വാദികൾ എന്തുകൊണ്ടാണ് സാമൂഹ്യ വിരുദ്ധർ ആകുന്നത്?
. .ആധുനിക കാലത്ത് മനുഷ്യ സമൂഹം എന്നാൽ ജാതിയോ മതമോ കണക്കാക്കാതെ നിത്യ ജീവിതത്തിൽ മനുഷ്യർ ഇടപഴകുന്നവർ എല്ലാവരും ചേരുന്നതാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്. അവിടെ ആരെയും ജാതിയോ മതമോ കണക്കാക്കി ഒഴിവാക്കാൻ ആവില്ല. ഒരു രോഗിക്ക് തന്നെ ചികില്സിക്കുന്ന ഡോക്ടർ ഏത് മതം/ജാതി ആണെന്ന് നോക്കാൻ ആവില്ല. ഒരു ഡോക്ടർക്ക് തന്റെ രോഗിയുടെ ജാതിയോ മതമോ നോക്കാനാവില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്റെ തൊഴിലിനോട് നീതി ചെയ്യാനാവില്ല. ബസ്സിൽ അല്ലെങ്കിൽ ട്രെയിനിൽ യാത്റ ചെയ്യുന്നവർക്ക് അത് ഓടിക്കുന്നവരുടെ മതം/ജാതി നോക്കാനാവില്ല.
എന്നാൽ തികച്ചും മന്ദബുദ്ധികളായ "ഹിന്ദുത്വം" ഉൾപ്പെടെയുള്ള വർഗീയ വാദികൾക്ക് അവയൊന്നും ബാധകമല്ല. എന്ന് മാത്റമല്ല ഏത് തരത്തിലുള്ള സാമൂഹ്യ വിരുദ്ധരേയും അവർ എത്റ ഉന്നത പദവിയിൽ സ്ഥാപിക്കാനും തയ്യാറാണ് തന്നെ. എ പി. അബ്ദുള്ള കുട്ടിയെന്നയാളെ ബിജെപി യുടെ ദേശീയ ഉപ അധ്യക്ഷനാക്കാൻ ഉള്ള ഏറ്റവും പ്റധാനപെട്ട യോഗ്യത സരിത എസ് നായർ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നതു മാത്രമാണ്.
. . യഥാർത്ഥത്തിൽ എന്താണ് "ഹിന്ദുത്വം" എന്തെന്നറിയാതെയാണ് ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ബിജെപിയിൽ അണിനിരന്നിട്ടുള്ളത്. "മനുസ്മൃതി" എന്ന കൃതിയാണ് യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യത്തിന്റെ അടിസ്ഥാന ശില. "മനു" എന്നയാളിന്റെ മനസ്സിൽ ഉദിച്ച ആശയങ്ങളാണ് "മനുസ്മൃതി" എന്ന പേരിൽ അറിയപ്പെടുന്നത്. പ്രകൃതിയെക്കുറിച്ച് യാതൊന്നും അറിയില്ലാതിരുന്ന കാലത്ത് എല്ലാം എങ്ങനെ ഉണ്ടായി എന്ന എല്ലാവരുടേയും സ്വാഭാവികമായ ജിജ്ഞാസ മുതലെടുത്ത് അദ്ദേഹത്തിന് മനസ്സിൽ തോന്നിയതുപോലെ എല്ലാം അവതരിപ്പിച്ചു. എല്ലാം അദ്ദേഹത്തിന്റെ ഭാവനയാണ് എന്നതാണ് സത്യം.
. . "മനുസ്മൃതി " അനുസരിച്ച് ദൈവം (പരിശുദ്ധാത്മാവ്) ജലത്തിൽ ബീജം നിക്ഷേപിച്ചു. അത് ദീർഘകാലം കൊണ്ട് ഭീമാകാരമായ, സ്വർണ നിറമുള്ള "അണ്ഡം" (മുട്ട) ആയി മാറി. പിന്നീട് അത് രണ്ടായി പിളർന്നാണ് ബ്രഹ്‌മാവ്‌ ഉണ്ടാകുകുന്നത്. അങ്ങനെ ഉണ്ടായ ("മനുസ്മൃതി" യിൽ ബ്രഹ്‌മാവിന്റെ മുഖത്തുനിന്ന് ഉണ്ടായി എന്നതുകൊണ്ട് ഉദ്ദേശക്കുന്നത് വായിൽ നിന്നും ഉണ്ടാകുന്ന "കഫ " ത്തിൽ നിന്നോ മൂക്കിൽ നിന്നും ഉണ്ടാകുന്ന "ശ്റവ" ത്തിൽ നിന്നോ ഉണ്ടായി എന്നായിരിക്കണം ഉദ്ദേശിക്കുന്നത്. ജീവജാലങ്ങൾ ഉണ്ടാകുന്നത് ആൺ--പെൺ കൂടിച്ചേരലിലൂടെ ആണെന്ന അറിവ് പോലും മനുവിന്റെ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വികലമായ കഥകളിലൂടെ അവതരിപ്പിക്കുന്നതും ശുദ്ധാത്മാക്കാൾ വിശ്വസിക്കുന്നതും). ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണനും നെഞ്ചത്ത് നിന്നും ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് മനുസ്മൃതിക്കാരൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇവയെല്ലാം പുരുഷന്മാരെ മാത്റം ഉദ്ദേശിച്ചാണ് പറയുന്നത്. അവിടെയൊന്നും സ്ത്രീകൾ വരുന്നില്ല. ശാസ്ത്റബോധം ലവലേശം ഉള്ളവർക്കാർക്കും ഇതൊന്നും അംഗീകരിക്കാനാവില്ല. (ഇവിടെയാണ് ഇന്ത്യൻ ഭരണ ഘടന 51 (എ) (എച്ച് ) വകുപ്പ് പ്രകാരം ഉള്ള "ശാസ്ത്രീയ മനോഭാവം; അനേവഷണ; പരിഷ്‌ക്കരണ നിലപാട് എന്നിവ ഓരോ പൗരന്റെയും മൗലിക കടമയാണ് " എന്നത് സംഘ്പരിവാറിനെതിരെ ഉപയോഗിക്കാനുള്ള ആയുധം ആയി മാറുന്നത് ).
.
. .രാമായണം; മഹാഭാരതം തുടങ്ങിയവയിലെല്ലാം പുതിയ പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നെണ്ടെങ്കിലും എല്ലാ കൃതികളിലും ബ്രാഹ്മണനെ ഉയർത്തി കാട്ടുന്നതിൽ യാതൊരു പിശുക്കും ആരും കാണിക്കുന്നില്ല. ബ്രഹ്‌മാവ്‌ പോലും "മനു" വിന്റെ ഭാവനാ സൃഷ്ടി മാത്റമായിരിക്കെ അതിന്റെ മുഖത്ത് നിന്നും ഉണ്ടായി എന്നൊക്കെ പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവരാരും വിശ്വസിക്കുകയില്ല. പക്ഷെ നിരവധി വർഷങ്ങളിലൂടെ ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ച് അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ മനുഷ്യരായി കാണാതെ വ്യത്യസ്ത ജാതികളാക്കി തിരിച്ചിരിക്കുകയാണ് ഇൻഡ്യയിൽ.
. . ചാതുർവർണ്യ വ്യവസ്ഥ അനുസരിച്ച് (മനുസ്മൃതി ഏഴാം അദ്ധ്യായം) ബ്രാഹ്മണൻ; ക്ഷത്റിയൻ, വൈശ്യൻ എന്നീ മൂന്നു വിഭാഗങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രൻ ചെയ്യേണ്ടത്. അവൻ ധനം സമ്പാദിക്കാൻ പാടില്ല. അങ്ങനെ ധനം സമ്പാദിച്ചാലും അത് ബ്രാഹ്മണന് എടുക്കാം. കാരണം ധനം സമ്പാദിച്ചാൽ അവൻ പിന്നെ ദാസ്യ വൃത്തി ചെയ്യില്ല.
. . ഇതിലൊക്കെ ദയനീയം സ്ത്റീകളുടെ കാര്യമാണ്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്റീ - പുരുഷ സംയോഗത്തിലൂടെ ആണെന്ന് മനുസ്മൃതിക്കാരൻ അംഗീകരിക്കാത്തതുകൊണ്ട് സ്ത്റീകൾക്ക് പുരുഷനോടൊപ്പം പരിഗണന ഇല്ലെന്നു മാത്റമല്ല; ഏറ്റവും നികൃഷ്ടമായാണ് ചിത്റീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ബ്ര്ഹമാവിന്റെ മുഖത്തുനിന്ന് ബ്രാഹ്മണ പുരുഷൻ മാത്രമാണ് ഉണ്ടായത് എന്നും സ്ത്രീകൾ എല്ലാം ജന്മനാ പാപികൾ ആണെന്നും സ്ഥാപിച്ചിരിക്കുകയാണ്. ഭഗവത് ഗീത ഒൻപതാം അധ്യായത്തിൽ മുപ്പത്തിരണ്ടാം ശ്ളോഗത്തിൽ പറയുന്നത് സ്ത്രീകളും വൈശ്യരും ശൂദ്രരും "പാപയോനിയിൽ" പിറന്നവരാണ് എന്നാണ്. അതുകൊണ്ട് അവർക്ക് മോക്ഷത്തിന് അവകാശമില്ല. (എങ്കിലും എന്നെ ആശ്രയിച്ചാൽ മോക്ഷം ലഭിക്കും എന്നാണ് പറയുന്നത്). യഥാർത്ഥത്തിൽ അവർ മോക്ഷത്തിന് അർഹതപെട്ടവർ അല്ല. (എന്നാൽ രാമായണത്തിൽ അവസാനം മോക്ഷത്തിന് ശ്രമിക്കുന്ന ശംപൂകനെ ശ്രീരാമൻ വധിക്കുകയാണ്.
. . ഇവയൊക്കെ അടിസ്ഥാന പ്റമാണങ്ങൾ ആയി നിൽക്കെ "ഹിന്ദു" ആയി അറിയപെട്ടാൽ; ഇന്ത്യയിൽ ബി ജെ പി ഭരണം വന്നാൽ എല്ലാ പിന്നോക്കക്കാരും രക്ഷപ്പെടും എന്ന് കരുതി "ഹിന്ദു രാഷ്ട്റ" ത്തിനായി ശ്രമിച്ച പാവങ്ങൾ ഇപ്പോൾ എന്താണ് ബിജെപി എന്ന് മനസ്സിലാക്കുകയാണ്. ബ്രാഹ്മണ മേധാവിത്തത്തിൽ സമൂഹത്തെയാകെ നിലനിർത്തുന്ന; തികച്ചും പ്റകൃതമായ സാമൂഹ്യ ഘടന മാത്റമാണ് ബിജെപി യുടെ രാഷ്‌ട്രീയ അടിസ്ഥാനം. അതിന്റെ കൂടെ പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യുക.
. .ഇൻഡ്യൻ ഭരണ ഘടന പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങൾ വഴി ഉയർന്ന ഐ എ എസ് / ഐ പി എസ് തസ്തികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾ കടന്നുവരുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്തത് മൂലം അങ്ങനെ ആരും ഉണ്ടാകാതിരിക്കാനാണ് അവർ ഇപ്പോൾ ഉത്തര പ്രദേശിലും മറ്റും ദളിത് വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്.
///21 02 2021///

........ശ്രീ.നാരായണ ഗുരുവിനെ മനസിലാക്കേണ്ടത്.
....... തുഷാർ വെള്ളാപള്ളി മനസിലാക്കുന്നത് പോലെ ആകരത്. "തത്വമസി" എന്ന കാഴ്ചപ്പാടിൽ ആകണം.
നാരായണ ഗുരു യഥാർത്ഥത്തിൽ ക്രമേണ ആദി ശങ്കരാചാര്യരുടെ നിലവാരത്തിലേക്ക് ഉയരുകയാണ്. എല്ലാ ചരാചരങ്ങളും യഥാർത്ഥത്തിൽ ഒരേയൊരു ദൈവത്തിന്റെ സൃഷ്ടിയാണ് എന്നിടത്താണ് ശങ്കരാചാര്യർ എത്തിച്ചേരുന്നത്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് നാരായണ ഗുരു പറയുമ്പോൾ അത് മാനവരാശിയെ ആകെയാണ് കാണുന്നത് എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ എല്ലാവരെയും "മനുഷ്യർ" ആയി കാണാനുള്ള മാനസിക വളർച്ചയുള്ള മതങ്ങളോ ദൈവങ്ങളോ ഇല്ല എന്നതാണ് വസ്തുത. ശ്രീ. നാരായണ ഗുരു ഉപദേശിക്കുന്നതുപോലെ എല്ലാവരെയും മനുഷ്യർ ആയി കാണുന്ന ദൈവങ്ങൾ ഒന്നും ഒരു മതത്തിലും ഇല്ല. "ഹിന്ദുമതം" എന്നറിയപ്പെടുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മണ മതമാണ്. ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ദൈവം ആണെന്നിടത്താണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്. അവയാകട്ടെ ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ളതുമാണ്. അതാണ് നാരായണ ഗുരു നടത്തിയ "ജാതിയില്ലാ വിളമ്പരത്തിന്റെ" യും അടിസ്ഥാനം.
. .അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഇടതുപക്ഷവും എല്ലാം കേരളത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ബ്രാഹ്മണാധിപത്യത്തിന്റെ കാണാച്ചരടുകൾ വളരെ വളരെ ആഴത്തിലും പരപ്പിലും പിടിമുറുക്കി കൊണ്ടിരിക്കുന്നു. അത് ശ്രീ. ബുദ്ധനെ പോലും നാട് കടത്തിയതാണ്. അതാണ് ഈ ശ്രീധരനെപോലും അടിച്ചുവീഴ്ത്തിയത്. "താഴമൺ തന്ത്രി" പറഞ്ഞാൽ "transgenders"ന് ശബരിമലയിൽ കയറാം. യഥാർത്ഥ സ്ത്രീകൾക്ക് കയറാൻ പാടില്ല. എല്ലാ വൃത്തികേടുകളും മനസിലും ശരീരത്തിലും ഉള്ളവർക്ക് പൂജയും നടത്താം.

//////////////////////////

2024 ഒക്‌ടോബർ 9, ബുധനാഴ്‌ച

589. MAKING AMENDMENT IN CPI (M) PARTY PROGRAM.

                              589. MAKING AMENDMENT IN CPI (M) PARTY PROGRAM.

If CPI(M) and CPI parties do not accept "SOCIALIST INDIA" by amending the PARTY PROGRAM, please change the name of the party. And also not use Marx's name and picture, because Marxism is not for CAPITALISM. Continuation of existing "PROGRAM" only means continuation of HINDUTHWA RULE FOR EVER. Since 1950s Indian COMMUNIST MOVEMENTS Promoting CAPITALISM, neglecting each and every words and IDEOLOGY of Karl Marx, which caused HINDUTHWA RULE IN INDIA. Comrades who see this should clarify if they have an opinion. Freedom of expression is a part of democracy and Indian Constitution.
//
Since 1969 I have been a worker in working class politics and working as part of the Communist Movement. In the meeting of AIYF, which I attended for the first time, I could hear that capitalism is a social system that exists only for profit and that the element of humanity will never be there and so on. Moreover, socialism is meant to protect the total interest of society, agriculture, education; disease treatment etc. is not something that should be done with profit in mind and so on. And it was the workers who produce everything that the society needs, and everywhere the workers have to suffer poverty and their interests can be protected only in socialism. Keeping such things in mind, in 2002, when I heard that the party's vision was to promote capitalism in the party class, I could not agree with it in any way. Then sent letters to Comrade Harkishan Singh Surjit, who was the General Secretary of the party at that time, Comrade Pinarayi Vijayan, who was the Kerala State Secretary, and other people asking for amendment in the party programme. The letters were sent pointing out that people's democracy is impossible by promoting capitalism. People's democracy as practiced in China goes along with socialism. China's real name is People's Democratic Republic of China. Twenty-two letters were sent to the Central Committee pointing out that the party program could not be carried out on the basis of the understandings of philosophy of Marxism. (Copy of letters available).
//
The contents of my CRITICISMS ABOUT THE PRESENT CPI(M) PARTY PROGRAM which actually stressing that MARXISM is only for CAPITALISM included in my book which published as "Why Socialism Is Not Established in India?" (in MALAYALAM), published on January 1, 2005, as it have to reach to all the party comrades needs to know in order to amend the party programme along with basic ideology of MARXISM. But the CPI(M) Kottayam District Committee, which Comrade Vaikam Viswan was the district secretary, decided that I am not eligible for CPI(M) membership because my book contained criticism of the party programme. The contents of the party program are the things that affect the people of a country and therefore the people should know about them. The strength of Marxism is that it will be only truth. Trying to fool the people will not win their support or their vote in democracy. That is what is happening all over India now. Party now being asked to vote for capitalism. If it decides for socialism, the people will give their full support to the Communist Party. What the party did to me was a mistake to the ideas of Marx; the party leadership is still firm on that. In 2005, despite many requests of me; my membership hadn't restored till now. That was actually had done to the ideas of Karl Marx because my mistake was only stern in the ideas. Attempting to bring the contents of the never-implemented program to the attention of the whole party was hardly expected to result in the denial of party membership. It is the distorted "party consciousness" that doesn't even understand what democracy is that has led to the denial of my party membership. Denial of my membership caused while taking the firm position that capitalism promotes is Marxism only part of it. Unfortunately, it is understood that things are still not settled.
//
Only 31 comrades, including EMS, walked out of from the 101-member National Council of the old undivided Communist Party, which even led to the split of the Communist Party in 1964, without considering the party constitution or discipline. But later time proved that their position was right. The position I took was to stand only for what was absolutely right. All I did was stand with the truth that Karl Marx pointed out.That the economic base determines the political and cultural superstructure was made clear by Karl Marx in his "A Contribution to the Critique of Semantics" written before the publication of his book Das Capital.
//
Criticisms were made part of the book to convince that the party program cannot be implemented as long as it stands on the stand of encouraging the exploiting classes in India. Even after reading the book, no one was convinced of that. In subsequent years also I have approached the CPI(M) Kottayam District Committee for party membership, but no favorable decision was taken. The reason I was denied party membership was because I tried to convince the party that Marxism is only for non-exploitative social order. 28 years in government service and 20 years as Kerala NGO union worker but only "good service entries" in my government records. Became a new member of the group in 2016 in Alappuzha district where I have settled permanently after retiring from service and became a regular member again from 2018. Apart from the duties assigned by the party, through social media, I am trying to spread the ideas related to Marxism to the comrades and common people. I think it is because there are general instructions in the party that there should not be any kind of reactions to my posts because there are also criticisms about the party PROGRAMME. In normal course FB postings will reach only up to friends those who are noting posts. PB MEMBERS always trying how to prevent the reaching my postings to Party Comrades, as according to them anything against capitalism will be against the party interest. So nobody expect anything from CPIM PB members those become hurt to bourgeois. In the party branch conference, even in the local conference, one cannot be a representative on account of age. The history of the Communist Movement in India, which has a tradition of a hundred years of activity, testifies that those who cannot understand the right and wrong of Marxism, even a young student leader, will do no good. There is not age; but a thinking mind that can recognize right and wrong is relevant. It is not possible to send birthday greetings to a virulent terrorist like Narendra Modi who understands Marxism. Because no one is an enemy and negligence of CLASS STRUGGLE THEORY. Not only the 2002 massacre in Gujarat; but the suicide of a thousand farmers, he did not care about farmers' issues. But when the Uttar Pradesh elections came, there was no difficulty in rolling back the anti-agrarian reforms. No one else in India is likely to even criticize the party programme. I can only assume that the criticisms of the party program for twenty-two consecutive years since 2002 have not caught the attention of the party politburo or the central committee. Therefore, we cannot expect any changes in the party program or Indian politics. The efforts I have made are only the opinions of one of the one hundred and forty crore people of India.
//
Most of the comrades are of the position that "leaders" come to the party through STUDENTS FEDERATION and do not need to know or listen to anything other than what they have learned in the party class. That in turn would be based on "Arsha Bharata culture" and the independent growth of capitalism after the 1950s. Socialism, Exploitation; Exploitation-free social system; even words like class enemies are unlikely to exist in party classes. The position is that those who see the party work only as a profession, but to continue up to the maximum age limit anyway, have no responsibility to anybody whatsoever. Their position is that even if the party disappears in India, it does not affect them as their dedication is only to bourgeois . No response can be expected from the Politburo - Central Committee members who think so. Their irritation and negligence to my criticism only proves so especially those belongs to Bengal, Tripura, Andhra Pradesh etc. states. Those who join the party through student politics don't necessarily know the poverty and suffering of the real working class became the victims of capitalism all over India. It is difficult for such people to understand that when they abandoned the goal of socialism in the 1950s, they abandoned Karl Marx's life goal. If anyone cannot continue their studies without financial capacity and become a worker, they will not be able to reach the position of deciding the policy matters of the party. And also it is too difficult to grasp exact ideas of MARXISM, such as CLASS CONTRADICTIONS; DIALECTICAL MATERIALISM, which are the scientific base of MARXISM. Part of the change was the policy implemented in the 1950s. During the Russian Revolution, only those who came from the real workers were allowed to posses guns.
//
In 2002, the CPI(M) alone had more than 200 MLAs in the 293-member State Legislature in Bengal. But to speed up capitalist growth there, the land of more than 9,000 farmers in Nandigram was seized and given to Tata for a car factory (2008). As a result, the people were against it and became ZERO MLAs in Bengal Assembly. It is quite natural that those who have long period of studied and taught Marxism as promoting capitalism will not be convinced by what I am saying. The basic stand of PROMOTING CAPITALISM IS THAT THERE ARE NO CLASS ENEMIES. On the other hand, BOURGEOIS STAND IS "WORKING CLASS POLITICS SHOULD NOT EXIST, EVEN ONE DAY". Karl Marx and Lenin had no doubts about such matters. That was said about the dictatorship of the proletariat in monarchy. In democracy, every citizen also have political power and very large majority; they can overcome bourgeois and elite groups, even though they holding the economic super power. That is where the promotion of capitalism becomes a threat to the organized movement of the working class. In such circumstances the opinions such as "CONTRADICTORY MATERIALISM WILL NOT AFFECT INDIA; THERE ARE NO PERMANENT ENEMIES TO WORKING CLASS; ONLY INDIAN NATIONAL CONGRESS CAN SAVE INDIA, ETC. It also proves that how far away from the actual target of Karl Marx. He had spent his entire life only for an exploitation free social system, SOCIALISM. In India it was completely ignored. Nowhere in India, the communist movement can go forward without completely abandoning the policy "promotion of capitalism". Actually, only fooling Karl Marx's when observing birth anniversary, death anniversary, etc. while merely declining his target of life, certainly that was a world of free from poverty and hardships of the entire world.
//
The party Polit Bureau also has the intention that there should be no Communist party in India as the party stands firm that "capitalism" should grow in India. The easiest way to find it is to stick to capitalism itself. The P B and the Central Committee also know that no one will vote for the Communist Party for capitalism. That is why in the last 23rd party congress the party program was not amended for a socialist system. The current situation in Bengal should not change. Another thing to do with the intention of not having a party is to not contest in as many Indian states as possible. By contesting the elections, there is also an intention to convey the ideas represented by the party to the people, and that should not happen. Also, party supporters can be found in contested areas and gradually become part of the party. Don't let that happen. All for one purpose--the free growth of capitalist society. Those who don't know how the party will grow or why it won't grow will keep holding meetings like a ritual every three years. As science continues to grow, so do technologies; It is not because we do not know that capitalism does not have a stage of maximum growth that we stick to capitalism; (It has been said here for many years) only with the intention that the Communist Party should not grow in India.
//
"REVOLUTION"
/
The truth is that even in democracy, those who chant "revolution" are ignorant of what is happening around us. Those who say that everything is always subject to change are not even aware of the changes in their own bodies. Those who do not understand the revolution happened in 1947 when the political power of India shifted from the British Queen to individual Indian citizens. The "revolution" in democracy could not understand including the Maoists, when an woman named "Droupadi Murmu" being eligible to hold the extreme position of India, as the Hon. President of India; the revolution happened which demolished the old MONARCHY, the political power vested only in the KING were transferred to ordinary citizen. They cannot understand the mere meaning of democracy is "OF THE PEOPLE, BY THE PEOPLE, FOR THE PEOPLE" AND ITS MEANING IS POLITICAL POWER ONLY VESTED IN PEOPLE. If anybody misusing "democracy", it is not the fault of democracy, but only those misusing and cheating the people, only ANTI SOCIAL BOURGEOIS POLITICAL PARTIES. Certainly PEOPLES can throw away them from power, if anybody else with clean image in politics. Including "MAOISTS", WORKING CLASS can also lead the people, if they are ready. If the Soviet Union had failed to Germany in World War II, Modern Parliamentary democracy also would not even have existed. The reason for that is because the people accepted the philosophy of Marxism and SOCIALISM. .The great Joseph Stalin played a great role in it.. Without him, the Soviet Union would had failed and Germany would have won. If Germany had won, even India's independence in 1947 would not had  happened. Because Britain was mortally wounded in the German attack.
//
The fact is that those who say that socialism is not possible in "bourgeois parliamentary democracy" do not know what democracy is, what Marxism is, or what SOCIALISM is. They don't know anything. They could not understand the revolution of burning "Manusmriti" by Dr. B. R. Ambedkar on 25 December 1927. Dr. B. R. Ambedkar achieved a victory that not even "atom bomb" could achieve. But those who had to cooperate with it did not understand the revolution in it. The revolution of Mahatma Ayyankali's "Villuvandi Yatra" in Kerala could not have been done in any other way. That was done against the "FOUR CASTE SYSTEM" and also against "brahmin supermacy". Only MARXISM AND WORKING CLASS MOVEMENT OF INDIA CAN GO FORWARD ALONG WITH THE FIGHT FOR SOCIALISM AND PROTECTING THE RIGHT OF DALITH, ETC. And which will be protecting Indian Constitution as Article 14 insisting equality of everybody.
//
When the class enemies use all their abilities to demolish working class politics; the party program stern to stimulate exploitation on working class, without understanding the facts. If there are no steps to amend the PARTY PROGRAM, all election result will continue to become zero red flag in India. "Socialist India, through People's Democracy" should be adopted as the party program by the Communist movements in India. In order to implement "Socialism" which has been accepted by the Indian Constitution itself with a very large majority of the Indian people, "Socialism in Indian model" is also being tried to draw the attention of the party comrades through social media. Unfortunately that is not yet reached up to the leaders of CPI(M;CPI. What can be said through social media is very limited. Being only an ordinary member of CPI(M), I have not been able to become a representative even to the local conference. All I can understand is that no one is convinced that what I am saying has any relevance, no matter how much the Communist movement facing drawbacks.
//
The P B will decide what should be discussed at the PARTY CONGRESS, what about had discussed at the party "CONFERENCES". Whatever it may be. All that will be approved by the Central Committee. That's the bottom line. That is what was discussed in the last party Congress with the understanding that it is enough to defeat the BJP in India. Conceal the real purpose, as Dange did. The ultimate goal of the Communist Party, the goal of a socialist social system should bury. The fundamental objective of the last party Congress was to defeat the BJP and place full faith in the Indian National Congress. It is unlikely that there will be any change in the coming party congress. What is the Indian National Congress was not a problem to Polit Bureau. I can't believe that the decision of PB has taken the stand that defeating the BJP is enough without knowing that the ultimate goal of the Indian National Congress is a Hindu Rashtra (Rama Rajya) and an India without a single red flag. Only the blood of class enemies flows in the veins of those who reach the Politburo of the Party but see politics as a mere profession. Those who do not have their own opinion will follow whatever others say. That is the general nature of the Central Committee. For those who think that only "something" is enough to be discussed at the party congress, as has happened in all past party congresses, the discussion at the 24th party congress is likely to be Gandhiji's autobiography, "My Experiments with Truth". No one else has the right to decide what is to be discussed except to "discuss" it. There are remote possibility to be discussed which I have suggested "SOCIALIST ECONOMY, THROUGH PEOPLES DEMOCRACY". As far as I am concerned, it is only possibility to know the decisions of the party congress through newspapers. Polit Bureau and Central Committee members in states other than Kerala are using all means to keep away my criticisms through social media as their politics is just hobby.

                    


588. സിപിഐ(എം) പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തൽ.

                 588. സിപിഐ(എം) പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തൽ.

സിപിഐ(എം), സി പി ഐ പാർട്ടികൾ പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരി ക്കുന്നില്ലെങ്കിൽ ദയവായി പാർട്ടിയുടെ പേര് മാറണം. മാർക്സിന്റെ പേരും ചിത്രവും ഉപയോഗി ക്കരുത്. കാരണം മാർക്സിസം മുതലാളി ത്തിന് ഉള്ളതല്ല. നിലവിൽ ഉള്ളത് തുടരുക എന്നതിന് അർത്ഥം ഹിന്ദുത്വ ഭരണം തുടരണം എന്ന് മാത്രം. ഇത് കാണുന്ന സഖാക്കൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ വ്യക്തമാക്കണം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യ ത്തിന്റെയും ഇന്ത്യൻ ഭരണ ഘടനയുടെയും ഭാഗമാണ്.

//
1969 മുതൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിൽ വിശ്വസിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് ഞാൻ. ആദ്യമായി പങ്കെടുത്ത എ ഐ വൈ എഫ് ന്റെ യോഗത്തിൽ കേൾക്കാൻ കഴിഞ്ഞത് മുതലാളിത്തം ലാഭത്തിനായി മാത്രം നിലകൊള്ളുന്ന സാമൂഹ്യ വ്യവസ്ഥ ആണെന്നും മനുഷ്യത്വം എന്ന ഘടകം അവിടെ ഒരിക്കലും ഉണ്ടാവില്ല എന്നും മറ്റുമുള്ള കാര്യങ്ങളായിരുന്നു. മാത്രമല്ല സോഷ്യലിസം സമൂഹത്തിന്റെ ആകെ താത്‌പര്യം സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണെന്നും കൃഷി, വിദ്യാഭ്യാസം; രോഗ ചികിത്സ തുടങ്ങിയവ ഒന്നും ലാഭം കണക്കാക്കി നടത്തേണ്ടവ അല്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാകാൻ പ്രേരിപ്പിച്ചത്. കൂടാതെ സമൂഹത്തിന്‌ ആവശ്യമുള്ളവ എല്ലാം നിർമ്മിക്കുന്നത് തൊഴിലാളികൾ ആണെന്നും എവിടേയും തൊഴിലാളികൾ എന്നും ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നു എന്നും അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുക സോഷ്യലിസത്തിലാണ് എന്നും ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ മനസിൽ സൂക്ഷിക്കുന്നത് കൊണ്ട് 2002 ൽ ഒരു പാർട്ടി ക്ലാസിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് പാർട്ടി കാഴ്ചപ്പാട് എന്ന് കേട്ടപ്പോൾ അതിനോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് അന്ന് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് ഹർകിഷൻ സിംങ് സുർജിത്തിനും കേരള സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് പിണറായി വിജയനും മറ്റ് അറിയാവുന്നവർക്കും പാർട്ടി പരിപാടിയിൽ ഭേദഗതി ആവശ്യമാണെന്നും മുതലാളിത്തം പ്രോത്സാഹിപ്പിച്ച് ജനകീയ ജനാധിപത്യം എന്ന കാര്യം അസാധ്യമാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കത്തുകൾ അയച്ചത്. ചൈനയിൽ നടപ്പുള്ള ജനകീയ ജനാധിപത്യം സോഷ്യലിസത്തോടൊപ്പം ആണ്. ചൈനയുടെ യഥാർത്ഥ പേര് ജനകീയ ജനാധിപത്യ ചൈന എന്നാണ്. "ജനകീയ ജനാധിപത്യത്തി"ന് വികസിത മുതലാളിത്തം എന്ന് അർഥം തീരുമാനിക്കുമെന്ന് ലേശം പോലും പ്രതീക്ഷിച്ചില്ല. ദീർഘ കാലം കൊണ്ട് മനസ്സിലാക്കിയിട്ടുള്ള മാർക്സിസം എന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പരിപാടി ഒരു തരത്തിലും നടപ്പിലാവില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരുപത്തി രണ്ട് കത്തുകൾ കേന്ദ്ര കമ്മിറ്റിക്ക് അയച്ചിരുന്നു. (പകർപ്പ് ഇപ്പോഴും കൈവശം സൂക്ഷിക്കുന്നു).
//
എന്നാൽ പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തുന്നത് പാർട്ടി ആകെയും അറിയേണ്ട കാര്യമാണ് എന്നതുകൊണ്ട് സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം 2005 ജനുവരി ഒന്നാം തീയതി പ്രസിദ്ധീകരിച്ച "ഭാരതത്തിൽ എന്ത് കൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പുസ്തകത്തിൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളോടൊപ്പം "സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും" എന്ന അധ്യായത്തിൽ പാർട്ടി പരിപാടിയുടെ വിമർശനങ്ങളും ഉൾപ്പെടുത്തി. എന്നാൽ എന്റെ പുസ്തകത്തിൽ പാർട്ടി പരിപാടിയെക്കുറിച്ച് വിമർശനം ഉള്ളതുകൊണ്ട് എനിക്ക് സിപിഐ(എം) അംഗത്വത്തിന് അർഹതയില്ല എന്നാണ് സഖാവ് വൈക്കം വിശ്വൻ ജില്ലാ സെക്രട്ടറി ആയിരുന്ന സിപിഐ(എം) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ഒരു രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന കാര്യങ്ങളാണ് പാർട്ടി പരിപാടിയുടെ ഉള്ളടക്കം.അതുകൊണ്ടു തന്നെ അവയാകെ ജനങ്ങൾ അറിയേണ്ടതുമാണ്. മാർക്സിസത്തിന്റെ ശക്തി അവയാകെ സത്യം മാത്രം ആയിരിക്കും എന്നതാണ്. ജനങ്ങളെ വിഡ്ഢികൾ ആക്കാൻ ശ്രമിച്ചാൽ ജനാധിപത്യത്തിൽ അവരുടെ പിന്തുണ അല്ലെങ്കിൽ അവരുടെ വോട്ട് ലഭിക്കില്ല. അതാണ് ഇപ്പോൾ ഇന്ത്യയാകെ സംഭവിക്കുന്നത്. മുതലാളിത്തത്തിനാണ് ഇപ്പോൾ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. അത് സോഷ്യലിസത്തിനായി തീരുമാനിച്ചാൽ ജനങ്ങൾ അവരുടെ പൂർണ പിന്തുണയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകും. പാർട്ടി എനിക്ക് അംഗത്വം നിഷേധിച്ചപ്പോൾ ചെയ്തത് മാർക്സിന്റെ ആശയങ്ങളോട് ചെയ്ത തെറ്റാണ്; കാരണം മാർക്സിസം മുതലാളിത്തത്തിന് ഉള്ളതല്ല; സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് ഞാൻ അന്ന് ചെയ്തതും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും. ഇന്ത്യ ഒട്ടാകെ പാർട്ടി തകർച്ചയെ നേരിടുമ്പോഴും പാർട്ടി നേതൃത്വം ഇപ്പോഴും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ ഉറച്ചു നിൽക്കുകയാണ്. നിരവധി പ്രാവശ്യങ്ങൾ അപേക്ഷിച്ചിട്ടും 2005 ൽ എന്നോട്; അല്ലെങ്കിൽ കാറൽ മാർക്സിന്റെ ആശയങ്ങളോട് കാണിച്ച അവഗണ തിരുത്തിയിട്ടില്ല. ഒരിക്കലും നടപ്പിലാകില്ലാത്ത പരിപാടിയുടെ ഉള്ളടക്കം പാർട്ടിയുടെയാകെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് പാർട്ടി അംഗത്വം നിഷേധിക്കാൻ കാരണമാകുമെന്ന് തീർത്തും പ്രതീക്ഷിച്ചില്ല.
//
എന്താണ് ജനകീയ ജനാധിപത്യം എന്ന് പോലും മനസിലാകാത്ത വികലമായ "പാർട്ടി ബോധമാണ്" 2005 ൽ എന്റെ പാർട്ടി അംഗത്വം നിഷേധിക്കുന്നതിന് ഇടവരുത്തിയത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് മാർക്സിസമാണ് എന്ന ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ എന്റെ മെമ്പർഷിപ്പ് നിഷേധിച്ചതും അതിന്റെ ഭാഗം മാത്രം. നിർഭാഗ്യവശാൽ ഇപ്പോഴും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല എന്നാണ് മനസിലാകുന്നത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് പോലും കാരണമായ പഴയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 101 അംഗ നാഷണൽ കൗണ്സിലിൽ നിന്നും ഇ എം എസ് ഉൾപ്പെടെ കേവലം 31 സഖാക്കൾ ഇറങ്ങിപ്പോന്നത് പാർട്ടി ഭരണഘടനയോ അച്ചടക്കമോ കണക്കിൽ എടുത്തായിരുന്നില്ല. എന്നാൽ അവരുടെ നിലപാട് ആയിരുന്നു ശരി എന്ന് പിന്നീട് കാലം തെളിയിച്ചു. തികച്ചും ശരിയാകുന്ന കാര്യങ്ങളിൽ ശരിക്ക് മാത്രമായി നിലകൊള്ളുക എന്നതായിരുന്നു ഞാൻ സ്വീകരിച്ച നിലപാട്. കാറൽ മാർക്സ് ചൂണ്ടി കാണിക്കുന്ന ശരിയോടൊപ്പം നിലകൊള്ളുക മാത്രമാണ് ഞാൻ ചെയ്തത്. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ-സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്നത് കാറൽ മാർക്സ് അദ്ദേഹത്തിന്റെ "മൂലധനം" എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് മുൻപ് എഴുതിയ അർത്ഥ ശാസ്ത്ര നിരൂപണത്തിന് ഒരു സംഭാവന" എന്ന കൃതിയിൽ തന്നെ വ്യക്തമാക്കുന്നതാണ്. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിച്ച്; ഇന്ത്യയിലെ ചൂഷക വർഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിൽക്കുന്നിടത്തോളം പാർട്ടി പരിപാടി നടപ്പിലാവില്ല എന്ന് ബോധ്യപ്പെടുത്തു ന്നതിനായിരുന്നു വിമർശനങ്ങൾ പുസ്തകത്തിന്റെ ഭാഗം ആക്കിയത്. പുസ്ഥകം വായിച്ചിട്ടും പൊളിറ്റ് ബ്യൂറോയിലെയോ കേന്ദ്ര കമ്മിറ്റിയിലെയോ ആർക്കും മാർക്സ് ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ബോധ്യമായില്ല. കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവുകേട് ബാധിക്കുക ഒരു രാജ്യത്തെ ജനങ്ങളെയാകെയാണ്. ഞാൻ ചൂണ്ടിക്കാണിച്ച വസ്തുതകൾ ബന്ധപ്പെട്ട സഖാക്കൾ മനസിലാക്കിയിരുന്നു എങ്കിൽ ഇന്ത്യ മഹാരാജ്യം ഹിന്ദുത്വവാദികളുടെ ഭീകര ഭരണത്തിന് വിധേയമാവുക ഇല്ലായിരുന്നു. എന്റെ പാർട്ടി മെമ്പർഷിപ്പ് നിഷേധിച്ചത് കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ പാർട്ടി അംഗത്വത്തിനായി സിപിഐ(എം) കോട്ടയം ജില്ലാ കമ്മിറ്റിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. മാർക്സിസം ചൂഷണരഹിത സാമൂഹ്യ വ്യവസ്തക്ക് മാത്രം ഉള്ളതാണെന്ന് പാർട്ടിയെ ബോധ്യ പ്പെടുത്താൻ ശ്രമിച്ചതാണ് എനിക്ക് പാർട്ടി അംഗത്വം നിഷേധിക്കാൻ കാരണം.
//
28 വർഷങ്ങൾ സർക്കാർ സർവീസിലും 20 വർഷങ്ങൾ കേരള എൻജിഒ യൂണിയൻ പ്രവർത്തകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും എന്റെ സർക്കാർ രേഖകളിൽ സദ് സേവന കുറിപ്പുകൾ (GOOD SERVICE ENTRY) മാത്രം. സർവീസിൽ നിന്നും വിരമിച്ച ശേഷം സ്ഥിര താമസമാക്കിയ ആലപ്പുഴ ജില്ലയിൽ 2016 ൽ പുതിയതായി ഗ്രൂപ്പിൽ അംഗമാക്കി 2018 മുതൽ വീണ്ടും സാധാരണ അംഗം ആയി പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴി മാർക്സിസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പാർട്ടി സഖാക്കളിലും സാധാരണ ജനങ്ങളിലും എത്തിക്കാൻ ശ്രമിക്കുന്നു. പാർട്ടി പരിപാടിയെ കുറിച്ച് വിമർശനങ്ങൾ കൂടി ഉള്ളതുകൊണ്ട് എന്റെ പോസ്റ്റുകളിൽ യാതൊരുവിധത്തിലും ഉള്ള പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടിയിൽ പൊതുവായ നിർദ്ദേശങ്ങൾ ഉള്ളതിനാൽ ആണെന്ന് കരുതുന്നു ആരും ഒരു പോസ്റ്റും കണ്ടിട്ടുളളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. പാർട്ടി ബ്രാഞ്ച് സമ്മേളനത്തിൽ പ്രായാധിക്യം കണക്കിലെടുത്ത് ലോക്കൽ സമ്മേളനത്തിൽ പോലും പ്രതിനിധിയും ആവില്ല. മാർക്സിസത്തിന്റെ ശരിയും തെറ്റും മനസിലാക്കാൻ കഴിയാത്തവർ യുവാവായ വിദ്യാർത്ഥി നേതാവായാലും യാതൊരു ഗുണവും ചെയ്യില്ല എന്നതാണ് നൂറ് വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അവിടെ പ്രായമല്ല; ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന ചിന്താശേഷിയുള്ള മനസാണ് പ്രസക്തമാകുന്നത്. നരേന്ദ്ര മോദിയെ പ്പോലെ ഒരു കൊടും ഭീകരന് ജന്മദിനാശംസകൾ അയക്കാൻ മാർക്സിസം മനസിലായിട്ടുള്ള വർക്ക് ആവില്ല. കാരണമാകുന്നത് ആരും ശത്രുക്കൾ അല്ല എന്ന നിലപാടാണ്. ഗുജറാത്തിലെ 2002 ലെ കൂട്ടക്കൊല മാത്രമല്ല ആയിരത്തോളം കൃഷിക്കാർ ആത്മഹത്യ ചെയ്യാൻ കാരണമായ കൃഷിക്കാരുടെ പ്രശ്നങ്ങൾ അയാൾക്ക് വിഷയമേ ആയില്ല. എന്നാൽ ഉത്തരപ്രദേശിലെ തെരെഞ്ഞെടുപ്പ് ആയപ്പോൾ കാർഷിക പരിഷ്‌ക്കാരങ്ങൾ പിൻവലിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇന്ത്യയിൽ മറ്റാരും പാർട്ടി പരിപാടിയെക്കുറിച്ച് വിമർശനം പോലും ഉന്നയിക്കാൻ സാദ്ധ്യതയില്ല. 2002 മുതൽ ഇരുപത്തി രണ്ട്‌ വർഷങ്ങൾ തുടർച്ചയായി പാർട്ടി പരിപാടിയെക്കുറിച്ച് നടത്തിയിട്ടുള്ള വിമർശനങ്ങൾ പാർട്ടി പോളിറ്റ് ബ്യൂറോയുടേയോ കേന്ദ്ര കമ്മിറ്റിയുടെയോ ശ്രദ്ധയിൽ വന്നിട്ടില്ല എന്ന് മാത്രമാണ് അനുമാനിക്കാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പാർട്ടി പരിപാടിയിലോ ഇന്ത്യൻ രാഷ്ട്രീയത്തിലോ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാനും ആവില്ല. ഞാൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങളിൽ ഒരാളുടെ അഭിപ്രായങ്ങൾ മാത്രം.
//
വിപ്ലവം.
/
ജനാധിപത്യത്തിലും "വിപ്ലവം" വിപ്ലവം" എന്ന് ഉരുവിട്ട് നടക്കുന്ന മാവോ വാദികൾ ഉൾപ്പെടെ ഉള്ളവർക്ക് 1947 ൽ ബ്രിടീഷ് രാജ്ഞിയിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രീയ അധികാരം ഓരോ ഇന്ത്യൻ പൗരന്മാരിലേക്കുമായി മാറിയതിലെ വിപ്ലവം മനസിലാവില്ല. ദ്രൗപദി മുർമു എന്ന വനിതക്കും ഇന്ത്യൻ രാഷ്ട്രപതി ആകാൻ അർഹത ഉണ്ടായത് രാഷ്ട്രീയ അധികാരം രാജാവിൽ നിന്നും പൗരന്മാരിലേക്ക് മാറിയതിലെ "വിപ്ലവം" കൊണ്ടാണെന്ന് മനസിലാവില്ല. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം ആണെന്ന് മനസിലാവില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു എങ്കിൽ ആധുനിക പാർലമെന്ററി ജനാധിപത്യം പോലും ഉണ്ടാകുമായിരുന്നില്ല എന്നത് ബോധ്യപ്പെടില്ല. അതിന് കാരണം ആയത് മാർക്സിസം എന്ന തത്വശാസ്ത്രവും ജനങ്ങൾ സോഷ്യലിസം എന്നത് സ്വീകരിച്ചത് കൊണ്ടാണെന്നും മനസിലാവില്ല. അതിൽ ജോസഫ്‌ സ്റ്റാലിൻ എന്ന മഹാൻ വഹിച്ച പങ്ക്‌ മനസിലാവില്ല. അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ; ജർമ്മനി വിജയിച്ചിരുന്നു എങ്കിൽ 1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി പോലും സംഭവിക്കുമായിരുന്നില്ല. "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ" സോഷ്യലിസം സാധ്യമല്ലെന്ന് പറയുന്നവർക്ക് ജനാധിപത്യം എന്താണെന്നോ മാർക്സിസം എന്താണെന്നോ സോഷ്യലിസം എന്താണെന്നോ അറിയില്ല എന്നതാണ് വാസ്തവം. 1927 ഡിസംബർ 25 ന് ഡോ.ബി ആർ.അംബേദ്ദ്‌ക്കർ മനുസ്മൃതി അഗ്നിയിൽ ദഹിപ്പിച്ചതിലെ വിപ്ലവം അവർക്ക് മനസിലാവില്ല. ഒരു ആറ്റം ബോംബിനും നേടാൻ കഴിയാത്ത വിജയമാണ് ഡോ.ബി ആർ.അംബേദ്ദ്‌ക്കർ നേടിയത്. എന്നാൽ അതിനോട് സഹകരിക്കേണ്ടവർക്ക് അതിലെ വിപ്ലവം മനസിലായില്ല. കേരളത്തിൽ മഹാത്മാ അയ്യാങ്കാളി നടത്തിയ "വില്ലുവണ്ടി യാത്ര" യിലെ വിപ്ലവം മറ്റൊരുതരത്തിലും നടത്താൻ ആവില്ല.
//
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പാർട്ടിയിൽ എത്തുകയും പാർട്ടി ക്ലാസിൽ പഠിച്ചിട്ടുള്ളത് അല്ലാതെ മറ്റ് യാതൊന്നും അറിയേണ്ടതില്ല, കേൾക്കേണ്ടതില്ല എന്ന നിലപാടിലാണ് മിക്കവാറും സഖാക്കൾ. അതാകട്ടെ 1950 കൾക്ക് ശേഷം ആർഷഭാരത സംസ്‌കാരത്തിലും മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചയിലും അധിഷ്ഠിതമായിരിക്കും. സോഷ്യലിസം, ചൂഷണം; ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥ; വർഗ ശത്രുക്കൾ തുടങ്ങിയ വാക്കുകൾ പോലും പാർട്ടിക്ലാസുകളിൽ ഉണ്ടാകാൻ സാധ്യത ഇല്ല. മുതലാളിത്തത്തെ ന്യായീകരിച്ചും സോഷ്യലിസത്തെ തള്ളിക്കളഞ്ഞുകൊണ്ടും ഉള്ളതാകും പാർട്ടി ക്‌ളാസ്സുകൾ. എങ്ങനെയും പരമാവധി പ്രായപരിധി വരെ തുടരുക എന്നല്ലാതെ തൊഴിൽ എന്ന നിലയിൽ മാത്രം പാർട്ടിയെ കാണുന്നവർക്ക് പ്രത്യേകിച്ച് യാതൊരു ഉത്തരവാദിത്തവും തങ്ങൾക്കില്ല എന്നതാണ് നിലപാട്. ഇന്ത്യയിൽ പാർടി ഇല്ലാതായാലും അത് തങ്ങളെ ബാധിക്കുന്ന കാര്യം അല്ല എന്നാണ് അവരുടെ നിലപാട്. അങ്ങനെ കരുതുന്ന പോളിറ്റ് ബ്യൂറോ -- കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ നിന്നും യാതൊരു പ്രതികരണവും പ്രതീക്ഷിക്കാൻ ആവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പാർട്ടിയിൽ എത്തുന്നവർക്ക് യഥാർത്ഥ തൊഴിലാളി വർഗം അനുഭവിക്കുന്ന ദാരിദ്ര്യം -- ജീവിത യാതനകൾ തുടങ്ങിയവ അറിയണമെന്നില്ല. അങ്ങനെയുള്ളവരോട് 1950 കാലത്ത് സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചപ്പോൾ കാറൽ മാർക്സിന്റെ ജീവിത ലക്ഷ്യമാണ് ഉപേക്ഷിച്ചത് എന്നൊന്നും പറഞ്ഞാൽ മനസിലാവുക ബുദ്ധിമുട്ടാണ്. കൂടാതെ വർഗ്ഗ വൈരുദ്ധ്യങ്ങൾ, വൈരുധ്യാധിഷ്ഠിത ഭൗതിക വാദം പോലെയുള്ള മാർക്‌സിസത്തിൻ്റെ ശാസ്ത്രീയ അടിത്തറയായ ആശയങ്ങൾ ഗ്രഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സാമ്പത്തിക ശേഷി ഇല്ലാതെ പഠനം തുടരാൻ കഴിയാതിരിക്കുകയും തൊഴിലാളിയായി മാറുകയും ചെയ്‌താൽ പാർട്ടിയുടെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതിയിലെത്താൻ ആവില്ല. 1950 കാലത്ത് നടപ്പിൽ വന്ന നയം മാറ്റത്തിന്റെ ഭാഗമാണ് അതും. റഷ്യൻ വിപ്ളവ കാലത്ത് യഥാർത്ഥ തൊഴിലാളികളിൽ നിന്നും വരുന്നവർക്ക് അല്ലാതെ തോക്ക് കൈവശം വയ്ക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.
//
ഇന്ത്യയിൽ "മുതലാളിത്തം" വളരണം എന്ന ഉറച്ച നിലപാടിൽ പാർട്ടി നിൽക്കുന്നതുകൊണ്ട് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശം കൂടി പാർട്ടി പോളിറ്റ് ബ്യൂറോക്ക്‌ ഉണ്ട്. അതിന് കണ്ടെത്തുന്ന എളുപ്പമാർഗം മുതലാളിത്തത്തിൽ തന്നെ ഉറച്ചു നിൽക്കുക എന്നതാണ്. മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല എന്നതും പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും അറിയാം. അതാണ് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടി സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായി ഭേദഗതി ചെയ്യാത്തത്‌. ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി മാറരുത്. പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന മറ്റൊരു കാര്യം പരമാവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിക്കാതിരിക്കുക എന്നതാണ്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് കൊണ്ട് പാർട്ടി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് അതും സംഭവിക്കരുത്. കൂടാതെ മത്സരിക്കുന്ന പ്രദേശങ്ങളിൽ പാർട്ടി അനുഭാവികളെ കണ്ടെത്തുന്നതിനും ക്രമേണ അവർ പാർട്ടി ആയി മാറുന്നതിനും ഇടയാകും. അങ്ങനെയും സംഭവിക്കരുത്. എല്ലാം ഒരേയൊരു ആവശ്യത്തിനായി--മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച. പാർട്ടി എങ്ങനെ വളരും എന്നോ എന്തുകൊണ്ട് വളരുന്നില്ല എന്നോ അറിയാത്തവർ എല്ലാം മൂന്നു കൊല്ലങ്ങളിലും അനുഷ്‌ഠാനം പോലെ സമ്മേളനങ്ങൾ നടത്തിക്കൊണ്ടിരിക്കും.
//
2002 കാലത്ത് ബംഗാളിൽ 293 അംഗ സംസ്ഥാന നിയമ സഭയിൽ 200 ൽ കൂടുതൽ അംഗങ്ങൾ സിപിഐ(എം) ന് മാത്രം ഉണ്ടായിരുന്നു. എന്നാൽ അവിടെ മുതലാളിത്ത വളർച്ച വളരെ വേഗം നടക്കുന്നതിനായി നന്ദീഗ്രാം എന്ന സ്ഥലത്ത് ഒൻപതിനായിരത്തിലധികം കൃഷിക്കാരുടെ ഭൂമി പിടിച്ചെടുതത് ടാറ്റയ്ക്ക് കാർ ഫാക്ടറിക്കായി (2008) കൊടുക്കാനും മറ്റും ശ്രമിച്ചതിന്റെ ഫലമായി ജനങ്ങൾ എതിരാവുകയും ബെന്ഗാൾ അസംബ്ലിയിൽ ഒരു അംഗം പോലും ഇല്ലാതാവുകയും ചെയ്തു. ത്രിപുര എന്ന സംസ്ഥാനത്ത് ഉണ്ടായിരുന്ന ഭരണവും നഷ്ടപ്പെട്ടു. മുതലാളിത്തം പ്രോത്സാഹി പ്പിക്കുന്നതാണ് മാർക്സിസം എന്ന് ദീർഘകാലം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്ക് ഞാൻ പറയുന്ന കാര്യങ്ങൾ ബോധ്യമാവില്ല എന്നത് തികച്ചും സ്വാഭാവികം. മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ മാർക്സിസം അല്ലെന്ന് അതിൽ ഉറച്ചുനിൽക്കുന്നവർക്ക് അറിയില്ലെങ്കിലും ബൂർഷ്വാസിയെ ക്കുറിച്ചുള്ള മാർക്സിന്റെ കണ്ടെത്തലുകൾ വസ്തുതകൾ മാത്രമാണ്. തൊഴിലാളിവർഗ രാഷ്ട്രീയം ഒരുകാരണ വശാലും നിലനിൽക്കാൻ പാടില്ല എന്നതിൽ ബൂർഷ്വാസിക്കും ചൂഷക വർഗ്ഗങ്ങൾക്കും ഒരു സംശയവും ഇല്ല. രാജവാഴ്ചക്കാലത്ത് തൊഴിലാളിവർഗ്ഗ സർവാധിപത്യ ത്തിന്റെ കാരണം പോലും അതാണ്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം കൂടി ഉള്ളതുകൊണ്ട് തൊഴിൽ എടുക്കുന്നവരുടെ വളരെ വലിയ ഭൂരിപക്ഷത്തിൽ സാമ്പത്തിക ശേഷി ഉണ്ടെങ്കിലും സമൂഹത്തിൽ ന്യൂനപക്ഷമായ ചൂഷകവർഗങ്ങൾക്ക് അധിക കാലം പിടിച്ചുനിൽക്കാൻ ആവില്ല. അവിടെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ തൊഴിലാളിവർഗത്തിന്റെ സംഘടിത മുന്നേറ്റത്തിന് ഭീഷണി ആയി മാറുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ പൂർണമായും ഉപേക്ഷിക്കാതെ ഇന്ത്യയിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനും ആവില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക് ബാധകമല്ല, സ്ഥിര ശത്രുക്കൾ ഇല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു തുടങ്ങിയ അഭിപ്രായങ്ങൾ പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്നും ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല. അതൊക്കെ സത്യം തന്നെ ആണെന്ന് കരുതുകയും ചെയ്യും. കാറൽ മാർക്സിന്റെ ജന്മ ദിനം, ചരമ ദിനം തുടങ്ങിയവ എല്ലാ വർഷങ്ങളിലും കൃത്യമായി അനുസ്മരിച്ച് മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കും.
//
"മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് 1950 കാലം മുതൽ ഉണ്ടായിരുന്ന കാഴ്ചപ്പാട് ആണ് എന്നാണ്‌ ഞാൻ പിനീട് മനസിലാക്കിയത്. കാരണം 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന സഖാവ് ഇഎംഎസിന്റെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് സ്വീകരിച്ച നിരവധി നടപടികളോടൊപ്പം അന്നത്തെ ഇന്ത്യയിലെ ടാറ്റ--ബിർള ധനികരിൽ രണ്ടാമൻ ആയിരുന്ന ബിർളയെ ക്ഷണിച്ച് കോഴിക്കോട് "മാവൂർ റയോൺസ്" എന്ന വ്യവസായ സ്ഥാപനം തുടങ്ങിയത്. ബൂർഷ്വാസി എപ്പോഴും പരമാവധി ലാഭത്തിൽ മാത്രം നിലകൊള്ളുന്നവർ ആയതിനാൽ "റയോൺസ്" നിർമിച്ചിരുന്ന ഫാകറ്ററിയിലെ മലിന ജലം ശുദ്ധീകരിക്കാതെ ചാലിയാർ പുഴയിലേക്ക് ഒഴുക്കുകയും പുഴയിലെ ജലം രക്തനിറത്തിൽ ജനങ്ങൾക്ക് ഒരു വിധത്തിലും ഉപയോഗിക്കാൻ കഴിയാതെ ആവുകയും ജനങ്ങൾ അപ്പാടെ എതിരാവുകയും ചെയ്തു.
//
ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന് 1950 കാലത്ത് തീരുമാനിക്കുന്നത് അന്നത്തെ പ്രമുഖ നേതാക്കൾ ആയിരുന്ന എസ് എ ഡാന്ഗെ; സി. രാജേശ്വര റാവു; അജയ് ഘോഷ്; ബസവ പുന്നയ്യ തുടങ്ങിയ സഖാക്കൾ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. വർഗ വൈരുധ്യങ്ങളാൽ മുതലാളിത്തം സ്വയം നശിക്കും എന്ന് മാർക്സ് വിലയിരുത്തിയത് ചൂഷക വർഗ താത്പ്പര്യങ്ങളും തൊഴിലാളിവർഗ താത്പ്പര്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ മൂലമാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ തീരുമാനിച്ചാൽ അവിടെ ഇല്ലാതാകുന്നത് വർഗ്ഗ സമരമെന്ന മൗലിക കാഴ്ചപ്പാടു് ആണ്. പിന്നെ വർഗ സമരമോ ബൂർഷ്വാസിയുടെ ചൂഷണത്തിന് എതിരായ പോരാട്ടത്തിന്റെ പ്രശ്നമോ ഇല്ല എന്നൊന്നും ആരും ഓർത്തില്ല. അന്ന് പ്രസക്തമായിരുന്ന "സായുധവിപ്ലവ" പ്രശ്നം ഒഴിവാക്കാൻ കണ്ടെത്തിയ കുറുക്കുവഴി മാത്രം ആയിരുന്നു യഥാർത്ഥത്തിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട്. സോഷ്യലിസത്തിന് മാത്രം രൂപം കൊണ്ടിട്ടുള്ള തത്വ ശാസ്ത്രം സോഷ്യലിസം എന്ന ലക്‌ഷ്യം മാറിയാൽ അപ്രസക്തമാകും എന്ന കാര്യം ആരും ഓർത്തില്ല. എന്താണ് ജനാധിപത്യം; എന്താണ് യഥാർത്ഥത്തിൽ മുതലാളിത്തം എന്നതൊന്നും 1950 കാലത്ത് ആരും മനസിലാക്കിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. രാജ വാഴ്ച ഇല്ലാതാവുകയും ഒരോ പൗരനും രാഷ്ട്രീയ അധികാരം കൂടിയുള്ള സാഹചര്യത്തിൽ രാഷ്ട്രീയ അധികാരം രാജാവിൽ മാത്രം നിക്ഷിപ്തം ആയിരുന്ന സായുധ വിപ്‌ളവത്തിന്റെ സാഹചര്യം തന്നെ ഇല്ലാതായി. ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യം അഥവാ രാഷ്ട്രീയ സ്വാതന്ത്ര്യം അതിന്റെ ഭാഗമായ പത്ര സ്വാതത്ര്യം കമ്മ്യൂണിസ്റ്റ് പാർട്ടികളെ നിരോധിക്കുക എന്ന വിഷയം പോലും ഇല്ലാതാക്കി. ഇതൊന്നും 1950 കാലത്ത് ചർച്ചചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നില്ല.
//
കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കപ്പെട്ടിരുന്ന കാലത്തെ ഒരു സിനിമയുടെ ഭാഗമായി കാണാൻ കഴിഞ്ഞിട്ടുള്ളതാണ് ഒരു പാർട്ടി ക്ലാസിൽ പറയുന്നത് - അദ്ധ്വാനമല്ല ചൂഷണം ചെയ്യുന്നത്; അദ്ധ്വാന ശക്തി ആണ് എന്ന്. അദ്ധ്വാനം ഒരു വസ്തുവിൽ പ്രയോഗിക്കുന്നതാണ്. അപ്പോഴാണ് വസ്തുവിൽ മാറ്റം വരുന്നത്. ഭൂമി കൃഷിഭൂമിയായി മാറും. വസ്തുക്കൾ ആവശ്യവസ്തുക്കൾ ആയി മാറും. അദ്ധ്വാന ശക്തിയെ മാർക്സ് മണിക്കൂറുകളുടെ യൂണിറ്റുകൾ ആക്കി തിരിച്ചു. ഒരു പ്രവർത്തി ദിവസത്തെ മാർക്സ് തൊഴിലാളിക്ക് കൊടുക്കുന്ന കൂലിക്ക് ആവശ്യമായ പ്രവർത്തി സമയം എന്നും കൊടുക്കുന്ന കൂലിക്ക് "അധികമായി ചെയ്യുന്ന പ്രവർത്തി സമയം" എന്നും രണ്ടായി തിരിച്ചു. "അധികമായി ചെയ്യുന്ന പ്രവർത്തി സമയം" ആണ് തൊഴിലാളി ബൂർഷ്വാസിയുടെ ചൂഷണത്തിന് വിധേയമാകുന്നത്. നിർഭാഗ്യവശാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് ചൂഷണം പോരോത്സാഹിപ്പിക്കുകയാണ് എന്ന് പോലും ഇൻഡ്യയൊട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന് ബോധ്യമാകുന്നില്ല.
//
ഇന്ത്യയിൽ "മുതലാളിത്തം" വളരണം എന്ന ഉറച്ച നിലപാടിൽ പാർട്ടി നിൽക്കുന്നതുകൊണ്ട് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശം കൂടി പാർട്ടി പോളിറ്റ് ബ്യൂറോക്ക്‌ ഉണ്ട്. അതിന് കണ്ടെത്തുന്ന എളുപ്പമാർഗം മുതലാളിത്തത്തിൽ തന്നെ ഉറച്ചു നിൽക്കുക എന്നതാണ്. മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല എന്നതും പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും അറിയാം. അതാണ് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടി സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായി ഭേദഗതി ചെയ്യാത്തത്‌. ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി മാറരുത്. പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന മറ്റൊരു കാര്യം പരമാവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിക്കാതിരിക്കുക എന്നതാണ്. തെരെഞ്ഞെടുപ്പു കളിൽ മത്സരിക്കുന്നത് കൊണ്ട് പാർട്ടി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് അതും സംഭവിക്കരുത്. കൂടാതെ മത്സരിക്കുന്ന പ്രദേശങ്ങളിൽ പാർട്ടി അനുഭാവികളെ കണ്ടെത്തുന്നതിനും ക്രമേണ അവർ പാർട്ടി ആയി മാറുന്നതിനും ഇടയാകും. അങ്ങനെയും സംഭവിക്കരുത്. എല്ലാം ഒരേയൊരു ആവശ്യത്തിനായി--മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച. പാർട്ടി എങ്ങനെ വളരും എന്നോ എന്തുകൊണ്ട് വളരുന്നില്ല എന്നോ അറിയാത്തവർ എല്ലാം മൂന്നു കൊല്ലങ്ങളിലും അനുഷ്‌ഠാനം പോലെ സമ്മേളനങ്ങൾ നടത്തി ക്കൊണ്ടിരിക്കും. ശാസ്ത്രം എന്നും വളർന്നു കൊണ്ടിരിക്കുമ്പോൾ സാങ്കേതിക വിദ്യകളും മാറിക്കൊണ്ടിരിക്കും; മുതലാളിത്തത്തിന് പരമാവധി വളർച്ച എന്ന ഒരു ഘട്ടം ഇല്ല എന്ന് അറിയാത്തതു കൊണ്ടല്ല മുതലാളിത്തത്തിൽ തന്നെ ഉറച്ച് നിൽക്കുന്നത്; (അത് നിരവധി വർഷങ്ങളായി ഇവിടെ പറയുന്നതാണ്) ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരരുത് എന്ന ഉദ്ദേശത്തിൽ മാത്രം.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് ഒരു പാർട്ടി ജനറൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടും അതിന്റെ യഥാർത്ഥ അർഥം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിനുള്ള കഴിവില്ല എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം തന്നെയില്ല എന്നുമാണ് എന്ന് ആർക്കും മനസിലായില്ല. 1920-25 കാലം മുതൽ നൂറു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിതിയാണ് പറയുന്നത്. 1950 കാലം മുതൽ ദീർഘമായ 74 വർഷങ്ങളിൽ മുതലാളിത്തത്തിനായി മാത്രം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊണ്ടതിന്റെ ഫലം. മാർക്സിസത്തിൽ നിന്നും എത്രമാത്രം അകന്നുപോയി എന്നതിന്റെ വസ്തുനിഷ്ഠമായ തെളിവ്. എന്നിട്ടും മുതലാളിത്തത്തിനുള്ളത് അല്ല മാർക്സിസം എന്നും അത്‌ സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്നും ബോധ്യപ്പെടുന്നില്ല.
//
വർഗ ശത്രുക്കൾ അവരുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന് എതിരായി നിലകൊള്ളുമ്പോഴും കാര്യങ്ങൾ മനസിലാക്കാതെ പാർട്ടി പരിപാടി ചൂഷണം പ്രോത്സാഹിപ്പിക്കാൻ ഉള്ളതാവുമ്പോൾ തെരഞ്ഞെടുപ്പുകളിൽ പരാജയങ്ങൾ തുടർ കഥകളായിക്കൊണ്ടിരിക്കും. "സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ" എന്നതായിരിക്കണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പാർട്ടി പരിപാടി ആയി അംഗീകരിക്കേണ്ടത് എന്നും ഇന്ത്യൻ ഭരണഘടന തന്നെ ഇന്ത്യൻ ജനതയുടെ വളരെ വലിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസം" നടപ്പിലാക്കുന്നതിന് "സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ" എന്നതും സോഷ്യൽ മീഡിയ വഴി പാർട്ടി സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ശ്രമിച്ചു വരികയാണ്. നിർഭാഗ്യവശാൽ അതൊന്നും സിപിഐ(എം); സിപിഐ നേതാക്കളുടെ ശ്രദ്ധയിൽ വന്നിട്ടുള്ളതായി മനസിലാവുന്നില്ല. സോഷ്യൽ മീഡിയ വഴി പറയാവുന്ന കാര്യങ്ങൾ വളരെ പരിമിതമാണ്. സിപിഐ(എം) ന്റെ സാധാരണ അംഗം മാത്രമായ എനിക്ക് ബ്രാഞ്ച് സമ്മേളനത്തിൽ നിന്നും ലോക്കൽ സമ്മേളനത്തിൽ പോലും പ്രതിനിധി ആകാനും കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്രയെല്ലാം തകർച്ചയെ നേരിട്ടാലും ഞാൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും പ്രസക്തി ഉള്ളതായി ആർക്കും ബോധ്യപെടുന്നില്ല എന്ന് മാത്രമാണ് എനിക്ക് മനസിലാവുന്നത്.
//
പാർട്ടി സമ്മേളനങ്ങളിൽ എന്തെല്ലാം ചർച്ച നടന്നാലും പാർട്ടി കോൺഗ്രസിൽ എന്താണ് ചർച്ച ചെയ്യേണ്ടത് എന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കും. അത് എന്തുമാകാം. അതെല്ലാം കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കും. അതാണ് കീഴ്-വഴക്കം. അതാണ് ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ മാത്രം മതി എന്ന ധാരണയിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തത്. ഡാങ്കെ ചെയ്തത് പോലെ യഥാർത്ഥ ലക്‌ഷ്യം മറച്ചുവയ്ക്കുക. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമമായ ലക്‌ഷ്യം, സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം കുഴിച്ചുമൂടുക. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പൂർണമായും വിശ്വാസം അർപ്പിക്കുക എന്നതായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ മൗലികമായ ലക്ഷ്യം. അതിൽ വരുന്ന പാർട്ടി കോൺഗ്രസിലും മാറ്റം വരാൻ സാധ്യതയില്ല. എന്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് പോളിറ്റ് ബ്യൂറോക്ക് പ്രശ്നമേ ആയിരുന്നില്ല. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പരമമായ ലക്‌ഷ്യം ഹിന്ദു രാഷ്ട്രവും (രാമരാജ്യം) ഒരു ചുവന്ന കൊടി പോലും ഇല്ലാത്ത ഇന്ത്യയും ആണെന്ന് അറിയാതെയാണ് ബിജെപിയെ പാരാജയപ്പെടുത്തിയാൽ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചത് എന്ന് കരുതാൻ എനിക്കാവില്ല. പാർട്ടിയുടെ പോളിറ്റ് ബ്യൂറോവരെ എത്തിയെങ്കിലും കേവലം ഒരു തൊഴിൽ എന്ന നിലയിൽമാത്രം രാഷ്‌ട്രീയത്തെ കാണുന്നവരുടെ സിരകളിൽ ഒഴുകുന്നത് വർഗ ശത്രുക്കളുടെ ചോര മാത്രം. സ്വന്തമായി അഭിപ്രായം ഇല്ലാത്തവർ മറ്റുള്ളവർ എന്ത് പറഞ്ഞാലും അതെല്ലാം അനുസരിക്കും. കേന്ദ്ര കമ്മിറ്റിയുടെ പൊതുസ്വഭാവവും അത് തന്നെ. പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്യുന്നത് കഴിഞ്ഞുപോയിട്ടുള്ള എല്ലാ പാർട്ടി കോൺഗ്രസുകളിലും സംഭവിച്ചിട്ടുള്ളത് പോലെ "എന്തെങ്കിലും" മാത്രം മതി എന്ന് കരുതുന്നവർ 24 മത് പാർട്ടി കോൺഗ്രസിൽ ചർച്ച ആക്കുന്നത് ഒരു പക്ഷെ ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്യൂഷണ പരീക്ഷണങ്ങൾ" ആകാനും സാധ്യതയുണ്ട്. അതിനെക്കുറിച്ച് "ചർച്ച" ചെയ്യാം എന്നല്ലാതെ ചർച്ച ചെയ്യേണ്ട വിഷയം തീരുമാനിക്കാൻ മറ്റാർക്കും അവകാശം ഇല്ല. ഞാൻ ചൂണ്ടിക്കാണിക്കുന്ന 'സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നത് ചർച്ചചെയ്യാനുള്ള വിദൂര സാധ്യത പോലും ഞാൻ കാണുന്നില്ല. എനിക്കാണെങ്കിൽ പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ പത്രങ്ങൾ വഴി അറിയാൻ മാത്രമേ നിർവാഹമുള്ളൂ. സോഷ്യൽ മീഡിയ വഴിയുള്ള എന്റെ വിമർശനങ്ങൾ ശ്രദ്ധയിൽ വരാതിരിക്കാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നവരാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പോളിറ്റ്ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
////// 9 10 2024//////
/